Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

2009ല്‍ ബ്രഹ്മോസ് പരീക്ഷണം ലക്ഷ്യം തെറ്റി; സോഫ്റ്റ് വെയര്‍ തകരാര്‍ ശിവതാണുപിള്ള കണ്ടെത്തി; പരിഹരിച്ചതോടെ ലക്ഷ്യം വെച്ച കെട്ടിടം ബ്രഹ്മോസ് ഭസ്മമാക്കി

ബ്രഹ്മോസ് ഡയറക്ടര്‍ ശിവതാണുപിള്ള ഇത് കണ്ട് നില്‍പുണ്ടായിരുന്നു. അദ്ദേഹം കൃത്യമായി പ്രശ്നം കണ്ടെത്തി. അദ്ദേഹം പറഞ്ഞു:" അവസാനഘട്ടം വരെ ബ്രഹ്മോസിന്റെ പ്രവര്‍ത്തനം കൃത്യമായിരുന്നു. കൃത്യമായ ദിശ പാലിച്ചെങ്കിലും ലക്ഷ്യസ്ഥാനത്തെ അടിക്കാന്‍ ബ്രഹ്മോസിന് സാധിച്ചില്ല. ഇതില്‍ പ്രശ്നം ഹാര്‍ഡ് വെയറിനല്ല, സോഫ്റ്റ് വെയറിനാണ്.". കൃത്യമായിരുന്നു ശിവതാണുപിള്ളയുടെ നിരീക്ഷണം.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Jun 2, 2025, 10:55 pm IST
in India, Defence
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കാന്‍ രൂപീകരിച്ച ബ്രഹ്മോസ് എയ്റോസ്പേസിന്റെ ആദ്യ സിഇഒയും എംഡിയുമായിരുന്നു തമിഴ്നാട്ടുകാരനായ ശാസ്ത്രജ്ഞന്‍ ശിവതാണുപിള്ള. 2009 ജനവരി 20ന് രാജസ്ഥാനിലെ പൊഖ്റാനില്‍ ബ്രഹ്മോസിന്റെ പരീക്ഷണം നടന്നു. പക്ഷെ അയച്ച ബ്രഹ്മോസ് ലക്ഷ്യം തെറ്റി മറ്റൊരിടത്താണ് വീണത്.

ബ്രഹ്മോസ് ഡയറക്ടര്‍ ശിവതാണുപിള്ള ഇത് കണ്ട് നില്‍പുണ്ടായിരുന്നു. അദ്ദേഹം കൃത്യമായി പ്രശ്നം കണ്ടെത്തി. അദ്ദേഹം പറഞ്ഞു:” അവസാനഘട്ടം വരെ ബ്രഹ്മോസിന്റെ പ്രവര്‍ത്തനം കൃത്യമായിരുന്നു. കൃത്യമായ ദിശ പാലിച്ചെങ്കിലും ലക്ഷ്യസ്ഥാനത്തെ അടിക്കാന്‍ ബ്രഹ്മോസിന് സാധിച്ചില്ല. ഇതില്‍ പ്രശ്നം ഹാര്‍ഡ് വെയറിനല്ല, സോഫ്റ്റ് വെയറിനാണ്.”. കൃത്യമായിരുന്നു ശിവതാണുപിള്ളയുടെ നിരീക്ഷണം. പുതിയ നാവിഗേഷന്‍ സംവിധാനം ബ്രഹ്മോസില്‍ ഉപയോഗിച്ചതിന് ശേഷമുള്ള പരീക്ഷണമായിരുന്നു അത്. ഉപഗ്രഹം നല്‍കുന്ന സഞ്ചാരപഥം സംബന്ധിച്ച നിര്‍ദേശത്തില്‍ കാലതാമസം നേരിട്ടതായി ശിവതാണുപിള്ള കണ്ടെത്തി. അതിന്റെ ഫലമായി 84 സെക്കന്‍റുകള്‍ മാത്രം സഞ്ചരിക്കേണ്ട ബ്രഹ്മോസ് 112 സെക്കന്‍റുകള്‍ സഞ്ചരിച്ചു. ലക്ഷ്യം വെച്ച ദൂരത്തേക്കാള്‍ എഴ് കിലോമീറ്റര്‍ അപ്പുറത്താണ് ബ്രഹ്മോസ് പരീക്ഷണത്തില്‍ ചെന്ന് വീണത്.

ഒരു മാസത്തിനുള്ളില്‍ ശിവതാണുപിള്ളയുടെ നേതൃത്വത്തില്‍ നാവിഗേഷന്‍ സംവിധാനത്തിലെ സോഫ്റ്റ് വെയര്‍ തകരാര്‍ മുഴുവനായി പരിഹരിച്ചു. പിന്നീട് അടുത്ത പരീക്ഷണം നടത്തി. 2009 മാര്‍ച്ച് 29ന് വീണ്ടും ബ്രഹ്മോസ് പരീക്ഷിച്ചു. ഇക്കുറി ദൂരെയുള്ള അനവധി കെട്ടിടങ്ങളില്‍ ഒന്നിനെയാണ് ലക്ഷ്യം വെച്ചത്. സോഫ്റ്റ് വെയര്‍ പ്രശ്നം പരിഹരിച്ച ബ്രഹ്മോസ് വീണ്ടും തൊടുത്തു. രണ്ടര മിനിറ്റാണ് (150 സെക്കന്‍റുകള്‍) സഞ്ചാരസമയം. ബ്രഹ്മോസ് കുതിച്ചു. ഒരു കൂട്ടം വലിയ കെട്ടിടങ്ങളുടെ ഉള്ളിലെ ഒരു ചെറിയ കെട്ടിടമായിരുന്നു ലക്ഷ്യം. തീരെ അപ്രധാനമായ ഒരു കെട്ടിടം. ബ്രഹ്മോസ് കൃത്യമായി അവിടെ പതിച്ചു. ആ കെട്ടിടം തകര്‍ന്നു തരിപ്പണമായി. അങ്ങിനെ ബ്രഹ്മോസ് എന്ന സംഹാരരുദ്രനായ മിസൈല്‍ അവിടെ വിജയിച്ചു.

പിന്നീടും പല പല പരീക്ഷണങ്ങള്‍ നടന്നു. ബ്രഹ്മോസ് കൂടുതല്‍ കൂടുതല്‍ സംഹാരരുദ്രനായി. കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ പ്രാപ്തി നേടി. അതാണ് പാകിസ്ഥാനില്‍ കണ്ട ബ്രഹ്മോസ് താണ്ഡവം. ഇനി ബ്രഹ്മോസ് രണ്ടാം ഭാഗം ഒരുങ്ങാന്‍ പോകുന്നു. കൂടുതല്‍ ദൂരത്തില്‍, കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് പറക്കുന്ന ബ്രഹ്മോസ്. അത് താങ്ങാന്‍ പാകിസ്ഥാനെക്കൊണ്ട് ആകുമെന്ന് തോന്നുന്നില്ല. എങ്കിലും ബ്രഹ്മോസിന് കൃത്യതയും സംഹാരശേഷിയും നല്‍കുന്നതില്‍ ആദ്യകാല ശാസ്ത്രജ്ഞാന ശിവതാണുപിള്ളയുടെ പരിശ്രമങ്ങള്‍ മറക്കാനാവില്ല. അതുകൊണ്ട് തന്നെ അദ്ദേഹംത്തെ ബ്രഹ്മോസിന്റെ നെടുംതൂണ്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.

 

Tags: missileBrahmosBrahmosAerospaceShivathanu PillaiBrahmos test
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.
India

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

സുഖോയ് എസ് യു 30എംകെഐ യുദ്ധജെറ്റില്‍ നിന്നും കുതിയ്ക്കുന്ന ബ്രഹ്മോസ് മിസൈല്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ പാകിസ്ഥാനിലെ നൂര്‍ഖാന്‍ എയര്‍ബേസില്‍ ഉണ്ടാക്കിയ നാശനഷ്ടം നീല വളയം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്)
India

പാക് സൈനികമേധാവിയെക്കൊണ്ട് ഇന്ത്യയുടെ കാല് പിടിപ്പിച്ച ബ്രഹ്മോസ് സ്ഫോടനം… ബ്രഹ്മോസ് നിരവധി വര്‍ഷത്തെ സാധനയുടെ ഫലം

കരസേനയുടെ ബ്രഹ്മോസ് (ഇടത്ത്) വ്യോമസേനയുടെ സുഖോയ് 30എംകെഐ വയറിനുള്ളില്‍ ബ്രഹ്മോസും വഹിച്ച് പറക്കുന്നു (വലത്ത് മുകളില്‍) നാവികസേനയുടെ യുദ്ധക്കപ്പലില്‍ നിന്നും ബ്രഹ്മോസ് തൊടുക്കുന്നു (വലത്ത് താഴെ)
India

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും….നാവികസേനയിലും വ്യോമസേനയിലും കരസേനയിലും ബ്രഹ്മോസ് ഉണ്ട് സൂക്ഷിക്കുക….

India

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

India

നാല് വ്യോമ ലക്ഷ്യങ്ങളെ ഒരേസമയം ഭസ്മമാക്കും : ഇന്ത്യയുടെ ആകാശ് ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ഈ മുസ്ലീം രാജ്യം ബക്രീദിന് മൃഗങ്ങളെ ബലി നൽകില്ല , ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഒരു വലിയ സന്ദേശം നൽകി മുഹമ്മദ് ആറാമൻ രാജാവ്

ഭർത്താവ് മരിച്ചാലും ഭാര്യയ്‌ക്ക് ഭര്‍തൃവീട്ടില്‍ കുട്ടികളുമൊത്ത് താമസിക്കാം; സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ കഴിയില്ല: ഹൈക്കോടതി

ഇന്ത്യയെ കഷണങ്ങളാക്കുമെന്ന് പറഞ്ഞ ജയ്ഷെ ഭീകരൻ ; അബ്ദുൾ അസീസ് എസ്സാർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു

‘ഓപ്പറേഷൻ സ്പൈഡേഴ്‌സ് വെബ്’ : ഉക്രെയ്നിന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ ബോംബർ വിമാനങ്ങൾ കത്തിയരിഞ്ഞപ്പോൾ

ട്രാക്കിൽ വലിയ കല്ലുകളും ഇരുമ്പ് കഷണങ്ങളും ; ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം

‘താങ്കൾ ഒരു ചരിത്രകാരനാണോ’; തമിഴ്-കന്നഡ പരാമർശത്തിൽ കമൽഹാസനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി

ക്വറ്റയിൽ പാക് ആർമി ഏജന്റ് ബാബുൽ മുഹമ്മദ് ഹസ്‌നിയെ വധിച്ച് ബലൂച് പോരാളികൾ : സർക്കാരിന്റെ തീവ്രവാദികളെ വെറുതെ വിടില്ലെന്ന് ബിഎൽഎ

പൂരം കലക്കൽ; കെ.രാജന്റെ ആരോപണം തള്ളി എഡിജിപി, പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്ന് എം.ആർ അജിത് കുമാർ

FILE - Then China's Vice Chairmen of the Central Military Commission (CMC) Xu Qiliang speaks to then German Defense Minister Ursula von der Leyen during their meeting at the Ba Yi Building in Beijing on Oct. 22. 2018. (How Hwee Young/Pool Photo via AP, Filer) OCT. 22, 2018, POOL FILE PHOTO/2025-06-02 22:51:53/

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് വൻ തിരിച്ചടി ; തന്ത്രങ്ങൾ മെനയാൻ ഇനി ചാണക്യനുണ്ടാകില്ല : മുൻ വ്യോമസേനാ ജനറൽ അന്തരിച്ചു

അൻവറിന്റെ പത്രിക തള്ളി; തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല, സ്വതന്ത്രനായി ജനവിധി തേടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies