Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം ; രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ ക്രിമിനലുകൾക്ക് എന്താണ് ലഭിച്ചത് എന്ന് അന്വേഷിക്കണം

Janmabhumi Online by Janmabhumi Online
May 31, 2025, 07:29 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി : അഫ്രിദി എന്ന മത തീവ്രവാദിയെക്കാൾ കൊടും വിഷങ്ങളാണ് ആ പരിപാടിയുടെ സംഘാടകരെന്ന് ജിതിൻ കെ ജേക്കബ് . വലിയ ഗൂഢാലോചന നടത്തി, പാകിസ്ഥാനും, തീവ്രവാദികൾക്കും വേണ്ടി ഇന്ത്യയെ അപമാനിക്കാൻ മനഃപൂർവം നടത്തിയ പരിപാടി ആണ് ഇതെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ കൊടും ക്രിമിനലുകൾക്ക് എന്താണ് പ്രതിഫലമായി ലഭിച്ചത് എന്നത് തൊട്ട് എല്ലാം അന്വേഷിക്കണം. ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം. ഇവരുടെ തീവ്രവാദ ബന്ധം, നാട്ടിൽ വരുമ്പോൾ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും ഇവർ പോയിട്ടുണ്ടോ എന്നത് അടക്കം വിശദമായി അന്വേഷിക്കണമെന്നും ജിതിൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം….

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ ജ്യോതി മൽഹോത്ര എന്ന യൂടുബറുടെ പ്രവർത്തികളും, നീക്കങ്ങളും സംശയാസ്പദം ആണെന്ന് ഒരു പ്രമുഖ സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ദേശീയ അന്വേഷണ ഏജൻസിയെ (NIA) ടാഗ് ചെയ്ത് ഒരു വർഷം മുൻപ് പോസ്റ്റ്‌ ഇട്ടിരുന്നു. ആ രാജ്യദ്രോഹിയെ അന്നേ നിരീക്ഷിക്കുകയും, പൊക്കുകയും ചെയ്തിരുന്നു എങ്കിൽ, നമുക്ക് പിന്നീട് ഉണ്ടായ നാണക്കേടും, സുരക്ഷ വീഴ്ചയും ഒഴിവാക്കാമായുന്നു..!
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും, കടുത്ത ഇന്ത്യ വിരുദ്ധനും, മത തീവ്രവാദിയുമായ അഫ്രിദിക്ക് ദുബായിലെ ‘മലയാളി കൂട്ടായ്മ’ പാകിസ്ഥാൻ അസോസിയേഷൻ ഹാളിൽ വൻ സ്വീകരണം ഒരുക്കിയത് നിഷ്കളങ്കമായി കാണാൻ കഴിയില്ല, പ്രത്യേകിച്ച് അവരുടെ വിശദീകരണം കൂടി പുറത്ത് വന്നതോടെ.
വലിയ ഗൂഢാലോചന നടത്തി, പാകിസ്ഥാനും, തീവ്രവാദികൾക്കും വേണ്ടി ഇന്ത്യയെ അപമാനിക്കാൻ മനഃപൂർവം നടത്തിയ പരിപാടി ആണ് ഇതെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം.
ഇന്ത്യയിൽ നടക്കുന്ന ഭീകര വാദി അക്രമണങ്ങളെ ന്യായീകരിക്കുന്ന അഫ്രിദി എന്ന കടുത്ത ഇന്ത്യ വിരുദ്ധനായ, മത തീവ്രവാദിയെ നേരിട്ട് പോയി സ്വീകരിച്ച്, വേദിയിൽ കയറ്റി ബൂം ബൂം അഫ്രിദി എന്ന് ആരവവും ആർപ്പ് വിളിയും നടത്തി, എല്ലാവരും ഹസ്തദാനവും നടത്തി, പ്രസംഗിക്കാൻ മൈക്കും നൽകി, തീവ്രവാദിയുടെ പ്രസംഗം കേട്ട് കയ്യുമടിച്ചിട്ട് പറയുവാ ‘അയാൾ ക്ഷണിക്കപ്പെടാതെ വന്നതാണ്’ എന്ന്..!
അഫ്രിദി എന്ന മത തീവ്രവാദിയെക്കാൾ കൊടും വിഷങ്ങളാണ് ആ പരിപാടിയുടെ സംഘാടകർ എന്ന് പറയേണ്ടി വരും. ഇവർ നടത്തിയ വിശദീകരമാണ് ഇവരെ കൂടുതൽ തുറന്ന് കാട്ടിയത്. I
ആ പരിപാടി പാകിസ്ഥാൻ സ്പോൺസർഡ് ആയിരുന്നു എന്നത് മനസ്സിലാക്കാൻ, പരിപാടി നടന്ന ആ നിമിഷം തന്നെ പാകിസ്ഥാൻ മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധിച്ചാൽ മതി. ‘ഇന്ത്യൻ സമൂഹം അഫ്രിദിക്ക് സ്വീകരണം നൽകി’ എന്നായിരുന്നു ആ വാർത്ത.
രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ കൊടും ക്രിമിനലുകൾക്ക് എന്താണ് പ്രതിഫലമായി ലഭിച്ചത് എന്നത് തൊട്ട് എല്ലാം അന്വേഷിക്കണം. ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം. ഇവരുടെ തീവ്രവാദ ബന്ധം, നാട്ടിൽ വരുമ്പോൾ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും ഇവർ പോയിട്ടുണ്ടോ എന്നത് അടക്കം വിശദമായി അന്വേഷിക്കണം.
മതമൗലിക വാദികൾക്ക് ഒപ്പം ചേർന്ന് പണത്തിന് വേണ്ടി ഇന്ത്യയെ ഒറ്റുകൊടുത്ത ജ്യോതി മൽഹോത്രയെ പോലുള്ള രാജ്യദ്രോഹികളുടെ മലയാളി പതിപ്പ് ആണോ ഇവർ എന്നത് അന്വേഷിക്കുക തന്നെ വേണം.
ഇന്ത്യാ വിരുദ്ധരായ ഈ തീവ്രവാദ അനുകൂലികൾ കാരണം ലോകത്തുള്ള എല്ലാ മലയാളികളും നാണം കെട്ടിരിക്കുക ആണ്. എല്ലാ ദേശീയ മാധ്യമങ്ങളിലും ഈ രാജ്യദ്രോഹികൾ നിറഞ്ഞു നിൽക്കുകയാണ്. ഇന്ത്യക്കാരൻ എന്ന ദേശീയ വികാരം ഉൾക്കൊണ്ട്‌ അഭിമാനത്തോടെയും മാന്യമായും ജീവിക്കുന്ന എല്ലാ മലയാളികൾക്കും അപമാനമാണ് ഈ ക്രിമിനലുകൾ.
സുരക്ഷ ഏജൻസികൾ എന്ത് നടപടി എടുക്കുന്നു എന്നതിലുപരി, ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ പൊതുസമൂഹത്തിന് ചെയ്യാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട്. ഇത്തരം രാജ്യദ്രോഹികളെ തുറന്ന് കാട്ടുകയും, ഒറ്റപ്പെടുത്തുകയും ചെയ്യണം. അത് ലോകത്തിന് മുന്നിൽ തുറന്ന് പറയണം. പൗരന്മാർ എന്ന നിലയിൽ അത് നമ്മുടെ കടമ ആണ് എന്നത് മറക്കരുത്.

Tags: Jithin K JacobDubai Malayali organizationafrididubai malayali
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പാക് താരങ്ങൾ പരിപാടിയിൽ ക്ഷണിക്കാതെ നുഴഞ്ഞു കയറിയവർ’; വിചിത്ര വിശദീകരണവുമായി ദുബായ് മലയാളി സംഘടന

Kerala

സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾക്കെതിരെ നടപടി വേണം : ജിതിൻ കെ ജേക്കബ്

ലെബനന്‍  സമാധാനത്തിലും സമാധാനത്തിലും ജീവിക്കുകയായിരുന്നു. 1976 ല്‍ അവിടുത്തെ ഒരു കടല്‍ തീരം
Article

ലബനൻ മിഡിൽ ഈസ്റ്റിലെ ‘പാരിസ്’: ഹിസ്‌ബുള്ളയെ തീർത്ത് ലബനനെയും ഇസ്രായേൽ രക്ഷിക്കും.

Social Trend

ഒരിക്കലും ജോലിയെയോ, സ്ഥാപനത്തെയോ സ്നേഹിക്കരുത്; എന്തെങ്കിലും സംഭവിച്ചാൽ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ട് പൂവിന്റെ പടം

Kerala

നിർമല കോളേജ് പ്രിൻസിപ്പലിനെതിരെ നടന്നത് ഇസ്ലാമിക ഭീകര ആക്രമണം; റവ.ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിന് സുരക്ഷ ഉറപ്പാക്കണം: ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും,ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തു

വൈപ്പിനില്‍ നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ചു; ആഭ്യന്തര അന്വേഷണം ആരംഭിച്ച് കെഎംആര്‍എല്‍

കഞ്ചിക്കോട് ഭീതി വിതച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തിയോടിച്ചു

സൂപ്പർ താരം യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന നമിത് മൽഹോത്രയുടെ രാമായണ

അദാനി…എല്‍ഐസിയുടെ വിജയമന്ത്രം ; അദാനി ഓഹരികളില്‍ എല്‍ഐസി നിക്ഷേപിക്കുന്നതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കണ്ടം വഴി ഓടിയിട്ടുണ്ട്

പരിയാരം ഗവ മെഡിക്കല്‍ കോളേജ് യൂണിയന്‍ കെ എസ് യു – എം എസ് എഫ് സഖ്യം നിലനിര്‍ത്തി

ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം ; രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ ക്രിമിനലുകൾക്ക് എന്താണ് ലഭിച്ചത് എന്ന് അന്വേഷിക്കണം

മണ്ണാര്‍ക്കാട് പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം : 18 പവനും 10,000 രൂപയും നഷ്ടമായി 

വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ;’ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി

ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (ഇടത്ത്) ഇന്‍ഫോസിസ് നാരായണമൂര്‍ത്തി(വലത്ത്)

തന്നെ സ്വാധീനിച്ച ഗുരുവിന്റെ പേരില്‍ ഐഐഎം അഹമ്മദാബാദില്‍ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാരാണമൂര്‍ത്തിയുടെ 12 കോടിയുടെ സ്കോളര്‍ഷിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies