Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

പാകിസ്ഥാന്റെ പ്രധാന സൈനിക വിമാനത്താവളമാണ് ഭോലാരി. കറാച്ചിയില്‍ നിന്നും 100 മൈല്‍ മാത്രം അകലെയുള്ള ഈ സൈനിക വിമാനത്താവളം പാക് സേനയുടെ സുപ്രധാന എയര്‍ബേസാണ്. എഫ് 16 എ ഉള്‍പ്പെടെയുള്ള ആധുനിക യുദ്ധവിമാനങ്ങളും അവാക്സ് പോലെയുള്ള ആധുനിക വ്യോമപ്രതിരോധസംവിധാനമുള്ള വിമാനങ്ങളും വിശ്രമിക്കുന്ന ഇടമാണിത്. 19 സ്ക്വാഡ്രണുകളും ഓപ്പറേഷന്‍ കണ്‍വെര്‍ഷന്‍ യൂണിറ്റും ഇവിടെയാണ്. അതീവസുരക്ഷയും അവാക്സിന്റെ പ്രതിരോധവുമുള്ള ഇവിടെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം ആക്രമണത്തില്‍ മെയ് 10ന് കയറിയടിച്ചത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 28, 2025, 11:52 pm IST
in India, Defence
പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍ ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍ ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

ന്യൂദല്‍ഹി: പാകിസ്ഥാന്റെ പ്രധാന സൈനിക വിമാനത്താവളമാണ് ഭോലാരി. കറാച്ചിയില്‍ നിന്നും 100 മൈല്‍ മാത്രം അകലെയുള്ള ഈ സൈനിക വിമാനത്താവളം പാക് സേനയുടെ സുപ്രധാന എയര്‍ബേസാണ്. എഫ് 16 എ ഉള്‍പ്പെടെയുള്ള ആധുനിക യുദ്ധവിമാനങ്ങളും അവാക്സ് പോലെയുള്ള ആധുനിക വ്യോമപ്രതിരോധസംവിധാനമുള്ള വിമാനങ്ങളും വിശ്രമിക്കുന്ന ഇടമാണിത്. 19 സ്ക്വാഡ്രണുകളും ഓപ്പറേഷന്‍ കണ്‍വെര്‍ഷന്‍ യൂണിറ്റും ഇവിടെയാണ്. ഒരു യുദ്ധവിമാനവും അത് പ്രവര്‍ത്തിപ്പിക്കുന്ന ക്രൂവും ചേര്‍ന്നതാണ് ഒരു സ്ക്വാഡ്രന്‍. സ്ക്വാഡ്രന്‍ ഓപ്പറേഷന്‍സ് നടക്കുന്ന വിമാനത്താവളം കൂടിയാണ് ഭോലാരി. ഇവിടെ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് യുദ്ധപരിശീലനവും അടിയന്തരഘട്ടത്തില്‍ വ്യോമസേനയുടെ സൈനികവിന്യാസവും നടത്തുന്ന കേന്ദ്രമാണിത്. അതീവസുരക്ഷയും അവാക്സിന്റെ പ്രതിരോധവുമുള്ള ഇവിടെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം ആക്രമണത്തില്‍ മെയ് 10ന് കയറിയടിച്ചത്. ഇന്ത്യയില്‍ നിന്നും ഇത്രയും മാരകമായ പ്രത്യാക്രമണം പാകിസ്ഥാന്‍ പ്രതീക്ഷിച്ചിരിക്കില്ല.

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന എയര്‍ബേസിലെ ഹംഗാറിലൂടെ തുളച്ചുകയറിയതായി പറയുന്നു. അവിടെ വലിയൊരു തുള വീഴ്‌ത്തിയാണ് ബ്രഹ്മോസ് ഉള്ളിലേക്ക് പതിച്ചത്. ബ്രഹ്മോസിന്റെ മൂക്കിന്‍ തുമ്പത്ത് ഇരിക്കുന്നത് 300 കിലോഗ്രാം അത്യുഗ്ര സ്ഫോടകവസ്തുക്കളാണ്. ബ്രഹ്മോസ് തുളച്ചുകയറിയിട്ടുണ്ടെങ്കില്‍ ഉള്ളില്‍ സ്ഫോടനം നടന്നിരിക്കും എന്നാണ് .ചില യുദ്ധവിശകലനവിദഗ്ധര്‍ പറയുന്നത്.  അന്നേരം വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ പാകിസ്ഥാന്റെ നാല് യുദ്ധവിമാനങ്ങളും അത്യാധുനിക വ്യോമപ്രതിരോധസംവിധാനങ്ങളുള്ള ഒരു അവാക്സ് വിമാനവും ഉണ്ടായിരുന്നതായി പറയുന്നു. സ്ഫോടനത്തില്‍ ഇവിടുത്തെ ആറ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനര്‍ത്ഥം കോടികള്‍ വിലമതിക്കുന്ന പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും അവാക്സും ചാരമായിക്കാണുമോ?

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി ഇന്ത്യ ഇവിടെ മിസൈല്‍ ആക്രമണം നടത്തിയ കാര്യം സ്ഥിരീകരിച്ചിരുന്നു. ഈ ആക്രമണത്തില്‍ ആറ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും ഇവര്‍ സ്ഥിരീകരിച്ചിരുന്നു. ബ്രഹ്മോസ് മിസൈല്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന വിമാനപ്പുര ഹംഗാറിന്റെ മൂലയില്‍ ഉണ്ടാക്കിയ വലിയ തുള ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാണ്. അപ്പോള്‍ അതിനുള്ളിലുണ്ടായിരുന്ന നാല് യുദ്ധവിമാനങ്ങളും അവാക്സും നശിച്ചിട്ടുണ്ടാകും എന്നും ചില യുദ്ധവിശകലന വിദഗ്ധര്‍ പറയുന്നു.

പഹല്‍ ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകരപരിശീലന കേന്ദ്രങ്ങള്‍ ആക്രമിച്ചശേഷം തിരിച്ചടിക്കരുതെന്നും ഇത് പാക് സൈന്യത്തിന് നേരെയല്ല, പാകിസ്ഥാനിലെ ഭീകരര്‍ക്ക് നേരെയാണ് ഈ ആക്രമണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും സൈനികമേധാവിയും പാകിസ്ഥാന്‍ സേനയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാതെ പാകിസ്ഥാന‍് തിരിച്ചടിച്ചു. അതിന് ബദലായാണ് മെയ് 10ന് ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം ഭാഗം അരങ്ങേറിയത്. ഇതില്‍ പാകിസ്ഥാന്റെ 11 സൈനികവിമാനത്താവങ്ങള്‍ ഇന്ത്യ ആക്രമിച്ചു. ഇങ്ങിനെ ആക്രമിക്കാന്‍ കാരണം പാകിസ്ഥാന്‍ ഇന്ത്യയുടെ സൈനിക വിമാനത്താവളങ്ങള്‍ ലക്ഷ്യം വെച്ച് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതിനാലാണ്.

Tags: HangarBrahmosIndiaPakWarOperationsindoorBholeri airbaseOperationSindoor2Pak airbase
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

India

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

India

ബ്രഹ്മോസില്‍ നിന്നും 500 കോടി ഡോളര്‍ നേടാനാകുമെന്ന കണക്കുകൂട്ടലോടെ ഇന്ത്യ; ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ ബ്രഹ്മോസ് തേടുന്നു

India

ഒരു കഥ ചൊല്ലട്ടുമാ?..17 രാജ്യങ്ങള്‍ വാങ്ങാന്‍ ക്യൂനില്‍ക്കുന്ന ബ്രഹ്മോസിന്റെ കഥ… ശാസ്ത്രജ്ഞരുടെ നിരന്തരസാധനയിലും റഷ്യയുടെ ഉദാരമനസ്സിലും പിറന്നവന്‍

News

തകർത്തുകളഞ്ഞു, ആക്രമിച്ചത് പാകിസ്ഥാനെത്തന്നെയാണ്: ലഷ്‌കർ ഭീകര തലവൻ അബ്ദുർ റൗഫ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.