Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വാമി സദാനന്ദസരസ്വതി സമാധിയായി

Janmabhumi Online by Janmabhumi Online
May 28, 2025, 09:33 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: കോങ്ങാട് ചെറായ ദയാനന്ദാശ്രമം മഠാധിപതി സ്വാമി സദാനന്ദസരസ്വതി(90) സമാധിയായി. കേരളത്തിലെ ആദ്ധ്യാത്മിക രംഗത്തെ ഏറ്റവും മുതിര്‍ന്ന ആചാര്യനായിരുന്നു അദ്ദേഹം.

ചെറുപ്പത്തില്‍ തന്നെ സ്വാമി ചിന്മയാനന്ദന്റെ വേദാന്ത പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ചിന്മയ സാന്ദീപിനി ഗുരുകുലത്തിലെ ആദ്യ ബ്രഹ്മചാരിയായി. 1974ല്‍ വേദാന്തപഠനം കഴിഞ്ഞത് മുതല്‍ സമാധിവരെയും വേദാന്തപ്രചരണത്തിനായി പ്രവര്‍ത്തിച്ചു. ആര്‍ഷവിദ്യാഗുരുകുലങ്ങളുടെ സ്ഥാപകനായ സ്വാമി ദയാനന്ദസരസ്വതിയില്‍ നിന്ന് 1982ല്‍ സംന്യാസദീക്ഷ സ്വീകരിച്ച് 1982ല്‍ പാലക്കാട് നഗരം കേന്ദ്രീകരിച്ച് സ്വാമിദയാനന്ദാശ്രമം സ്ഥാപിച്ചു. തുടര്‍ന്ന് കേരളം മുഴുവന്‍ സഞ്ചരിച്ച് നിരന്തരം ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തി. 2008 മുതല്‍ കോങ്ങാട് ദയാനന്ദാശ്രമം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.

കോങ്ങാട് ദയാനന്ദാശ്രമത്തില്‍ നടന്ന മഹാസമാധി ചടങ്ങുകള്‍ക്ക് ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി നേതൃത്വം നല്‍കി. സ്വാമിജിയുടെ ശിഷ്യര്‍,. ഭക്തജനങ്ങള്‍ എന്നിവര്‍ നടത്തിയ രുദ്രാഭിഷേകം ഭൂ സമാധിചടങ്ങ് എന്നിവയ്‌ക്ക് സ്വാമി അശേഷാനന്ദ, സ്വാമി സ്വരൂപാനന്ദസരസ്വതി, സ്വാമി സന്മയാനന്ദസരസ്വതി, സ്വാമി പൂര്‍ണാനന്ദ, സ്വാമി ദേവാനന്ദപുരി, കൊളത്തൂര്‍ അദൈ്വതാശ്രമത്തെ പ്രതിനിധീകരിച്ച് സ്വാമിനി ശിവാനന്ദ തുടങ്ങി അനേകം സംന്യാസിമാരും, ബ്രഹ്മചാരികളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള ഭക്തജനങ്ങളും എത്തിയിരുന്നു. 41-ാംദിനം സ്വാമിജിയുടെ ആരാധനാചടങ്ങുകള്‍ ഉണ്ടായിരിക്കും.

വേദാന്തനിഷ്ഠയുടെ മഹാതേജസായിരുന്നു ഇന്നലെ സമാധിയായ സ്വാമി സദാനന്ദസരസ്വതിയെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. വേദാന്തബോധത്തിന്റെ, ആന്തരിക സ്നേഹത്തിന്റെ സ്വയം ജ്ഞാനനിഷ്ഠയിലായിരിക്കുമ്പോഴും ബാലസമാനമായ ജിജ്ഞാസയോടെയുള്ള സംശയം ചോദിക്കലുകളുടെ കര്‍ക്കശതയോടൊത്ത വഴക്കുപറച്ചിലുകളുടെ ആ സാന്നിധ്യമാണ് ബാഹ്യമായി വിട്ടകന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: SamadhiPalakkadSwami Sadananda Saraswati
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം
Kerala

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

Kerala

പാലക്കാട്ട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവതിക്കും മകനും ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു

Kerala

ജിന്നാ സ്ട്രീറ്റിന്റെ പേര് മാറ്റണമെന്നാവശ്യം

Kerala

സ്വാമി നിര്‍മലാനന്ദ പുരസ്‌കാരം ഡോ. എം. ലക്ഷ്മികുമാരിക്ക്

പുതിയ വാര്‍ത്തകള്‍

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies