Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നുണയുടെ കെട്ടഴിച്ച് പാകിസ്ഥാന്‍; ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ പള്ളി തകര്‍ന്നെന്നും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നും പാക് നേതാക്കള്‍

ഇന്ത്യയ്‌ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ നുണയുടെ കെട്ടഴിക്കുകയും ആക്രമണത്തിന് മതപരിവേഷം നല‍്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് പാകിസ്ഥാന്‍. ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഒരു പള്ളി തകര്‍ന്നെന്നും നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നുമാണ് പാകിസ്ഥാന്റെ സൈനിക വക്താവ് അകവാശപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2025, 11:41 pm IST
in India, World
പാകിസ്ഥാന്‍റെ വാര്‍ത്താവിനിമയ മന്ത്രി അത്തൊള്ള തരാര്‍

പാകിസ്ഥാന്‍റെ വാര്‍ത്താവിനിമയ മന്ത്രി അത്തൊള്ള തരാര്‍

ഇന്ത്യയ്‌ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ നുണയുടെ കെട്ടഴിക്കുകയും ആക്രമണത്തിന് മതപരിവേഷം നല‍്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് പാകിസ്ഥാന്‍. ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഒരു പള്ളി തകര്‍ന്നെന്നും നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നുമാണ് പാകിസ്ഥാന്റെ വാര്‍ത്താവിനിമയ മന്ത്രി അത്തൊള്ള തരാര്‍ അകവാശപ്പെട്ടത്. മൂന്ന് റഫാല്‍ ജെറ്റുകള്‍ വെടിവെച്ചിട്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഇതും നുണയാണെന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ പറയുന്നു. ഇതുവരെയും ഒരു ഇന്ത്യയുടെ വിമാനം പോലും തകര്‍ന്നിട്ടില്ലെന്നാണ് ഇന്ത്യയുടെ അവകാശവാദം.

ഇന്ത്യയുടെ ആക്രമണത്തില്‍ പാക് സൈനികന്റെ ഏഴ് വയസ്സുകാരനായ മകന്‍ കൊല്ലപ്പെട്ടു എന്ന് അവകാശപ്പെട്ട് പാകിസ്ഥാന്‍ കുഞ്ഞിന്റെ വന്‍ ശവസംസ്കാരച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെങ്ബാസ് ഷെരീഫ് പങ്കെടുക്കുകയും ചെയ്തു. അന്താരാഷ്‌ട്ര മാധ്യമങ്ങളെ കൂടി തെറ്റിദ്ധരിപ്പിക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യമെന്നറിയുന്നു. ഈ ശവസംസ്കാരച്ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇന്ത്യയ്‌ക്ക് ഉചിതമായ തിരിച്ചടി എന്തായാലും നല്‍കുമെന്ന് ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചത്. സിഎന്‍എന്‍, ബിബിസി, ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ പാകിസ്ഥാന്റെ നാവായി പ്രവര്‍ത്തിക്കുന്നത് പോലെയുള്ള തോന്നലാണ് ഉണ്ടാക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ വാര്‍ത്തകളാണ് ഇതില്‍ കൂടുതലായും പ്രത്യക്ഷപ്പെടുന്നത്.

പാകിസ്ഥാന്റെ അതിര്‍ത്തി കടന്ന് പഞ്ചാബില്‍ ആക്രമണം നടത്തിയതിനാല്‍ പാകിസ്ഥാന്‍ തിരിച്ചടിച്ചില്ലെങ്കില്‍ പാക് നേതാക്കള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന രീതിയിലുള്ള വാര്‍ത്തകളാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ നല്‍കുന്നത്. കാരണം കഴിഞ്ഞ കൂറെ മാസങ്ങളായി ഇന്ത്യയ്‌ക്കെതിരെ പാക് സൈനികമേധാവി അസിം മുനീറും പാക് നേതാക്കളും അത്തരത്തിലുള്ള വാചകക്കസര്‍ത്തുകളാണത്രെ പാക് ടിവിചാനലുകളില്‍ നടത്തിയിരുന്നത്. 1071ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് പാക് അതിര്‍ത്തി ലംഘിച്ച് ഇന്ത്യ ആക്രമണം നടത്തിയതെന്നും ചില വിദഗ്ധരെ ഉദ്ധരിച്ച് ബിബിസിയും സിഎന്‍എന്നും ഉദ്ധരിക്കുന്നു.

ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നും ഇന്ത്യയുടെ ഒരു റഫാല്‍ വിമാനം വെടിവെച്ചിട്ടെന്നും പാകിസ്ഥാന്‍ നുണപ്രചരിപ്പിക്കുന്നുണ്ട്. ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

 

 

 

Tags: mosqueIndiaPakWarIndiaattackPakistanAttaullahTararPakterrorcentresPaklies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

Kerala

സമസ്തയുടെ ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകും; 7.50 കോടി രൂപ ചിലവില്‍ പള്ളി പണിത് നല്‍കും-എം എ യൂസഫലി

പുതിയ വാര്‍ത്തകള്‍

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.