Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാന് വേദനിച്ചു തുടങ്ങി; പാകിസ്ഥാനില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും സൃഷ്ടിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും; ഇതോടെ ഭയന്ന് പാക് മന്ത്രിയുടെ ഭീഷണി

ഇന്ത്യയുടെ ഉയരത്തിലുള്ള പ്രദേശത്ത് നിന്നും പാകിസ്ഥാനിലെ താഴ്ന്നുകിടക്കുന്ന പ്രദേശങ്ങളിലേക്കാണ് സിന്ധുനദി ഒഴുകുന്നത് എന്നതിനാല്‍ യുദ്ധത്തില്‍ പാകിസ്ഥാനെ വരള്‍ച്ചയിലേക്ക് നയിക്കാനോ പാകിസ്ഥാനില്‍ വെള്ളപ്പൊക്കമുണ്ടാക്കാനോ ഇന്ത്യയ്‌ക്ക് സാധിക്കും. എന്തായാലും ഇന്ത്യയുടെ ഈ ഭീഷണി മര്‍മ്മത്തില്‍ തട്ടിയിരിക്കുന്നു എന്നതിന് ഉദാഹരണമാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ശനിയാഴ്ചത്തെ പ്രസ്താവന. 

Janmabhumi Online by Janmabhumi Online
May 3, 2025, 10:47 pm IST
in India, World
പാകിസ്ഥാനിലെ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് (ഇടത്ത്) സിന്ധുനദീജലം കിട്ടിയില്ലെങ്കില്‍ പാകിസ്ഥാനിലെ കൃഷിയിടങ്ങള്‍ ഇതുപോലെ വരളും (വലത്ത്)

പാകിസ്ഥാനിലെ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് (ഇടത്ത്) സിന്ധുനദീജലം കിട്ടിയില്ലെങ്കില്‍ പാകിസ്ഥാനിലെ കൃഷിയിടങ്ങള്‍ ഇതുപോലെ വരളും (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ് : സിന്ധുനദീജലം പാകിസ്ഥാന് നല്‍കുന്ന കരാര്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ ഭീഷണി പാകിസ്ഥാനെ വേദനിപ്പിച്ചു തുടങ്ങി. അതിന് തെളിവാണ് ഈ തീരുമാനം നടപ്പാക്കിയാല്‍ ഇന്ത്യയോട് പകരം വീട്ടുമെന്നുള്ള പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫിന്റെ പ്രസ്താവന. സിന്ധുനദീജലം കിട്ടാതെ വന്നാല്‍ ഇപ്പോഴേ ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്നുകിടക്കുന്ന പാകിസ്ഥാന്‍ അനുഭവിക്കാന്‍ പോകുന്ന ഭീഷണി മുന്‍കൂട്ടികണ്ടുകൊണ്ടുള്ള ഭയം മുഴുവന്‍ പാകിസ്ഥാന്‍ മന്ത്രിയുടെ വാക്കുകളില്‍ കാണാം. ഇനി ഒരു കര്‍ഷകരുടെ കലാപം കൂടി താങ്ങാനുള്ള ശേഷി പാകിസ്ഥാനില്ലെന്ന് പാക് പ്രതിരോധമന്ത്രിക്ക് നന്നായി അറിയാം. അതായത് മോദിയുടെ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള തന്ത്രം ഫലിച്ചുവെന്ന് അര്‍ത്ഥം.

ഇന്ത്യയുടെ ഉയരത്തിലുള്ള പ്രദേശത്ത് നിന്നും പാകിസ്ഥാനിലെ താഴ്ന്നുകിടക്കുന്ന പ്രദേശങ്ങളിലേക്കാണ് സിന്ധുനദി ഒഴുകുന്നത് എന്നതിനാല്‍ യുദ്ധത്തില്‍ പാകിസ്ഥാനെ വരള്‍ച്ചയിലേക്ക് നയിക്കാനോ പാകിസ്ഥാനില്‍ വെള്ളപ്പൊക്കമുണ്ടാക്കാനോ ഇന്ത്യയ്‌ക്ക് സാധിക്കും. എന്തായാലും ഇന്ത്യയുടെ ഈ ഭീഷണി മര്‍മ്മത്തില്‍ തട്ടിയിരിക്കുന്നു എന്നതിന് ഉദാഹരണമാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ശനിയാഴ്ചത്തെ പ്രസ്താവന.

സിന്ധുനദിയിലെ ജലം കിട്ടാതെ പാകിസ്ഥാനിലെ ചില പ്രദേശങ്ങളില്‍ വരള്‍ച്ച കണ്ടുതുടങ്ങിയതായി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ട് ദിവസങ്ങളായി. ഇതെല്ലാം അറിഞ്ഞിട്ടും ഇന്ത്യയ്‌ക്കെതിരെ പൊള്ളയായ ഭീഷണി മുഴക്കി പാകിസ്ഥാനിലെ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് ഖ്വാജാ ആസിഫിന്റെ വാദം.

സിന്ധുനദിയില്‍ നിന്നും പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലം തടയാന്‍ ഇന്ത്യ ഡാം കെട്ടിയാല്‍ അത് പാകിസ്ഥാന്‍ സൈന്യം ബോംബിട്ട് തകര്‍ക്കുമെന്നും ഖ്വാജാ ആസിഫ് ഭീഷണിപ്പെടുത്തുമ്പോള്‍ ഇന്ത്യയ്‌ക്ക് ചിരിയടക്കാന്‍ കഴിയുന്നില്ലെന്നതാണ് വാസ്തവം. കാരണം സിന്ധുനദീജലം കിട്ടാതെ പാകിസ്ഥാന്റെ ചില മേഖലകളിലെ കൃഷിക്കളങ്ങള്‍ വരണ്ടു തുടങ്ങിക്കഴിഞ്ഞിട്ടാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രിയുടെ വീമ്പിളക്കല്‍.

ഈ കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ലോകബാങ്ക് പോലും എതിര്‍ത്തില്ലെന്നതാണ് സത്യം. പാകിസ്ഥാന് വാരിക്കോരി മുന്‍കാലങ്ങളില്‍ വായ്പകള്‍ നല്കിയിട്ടുള്ള കടങ്ങള്‍ ലോകബാങ്കിന് തിരിച്ചുപിടിക്കണമെങ്കില്‍ പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ പരിപോഷിച്ചേ മതിയാവൂ. പാകിസ്ഥാന്റെ സമ്പദ് ഘടനയുടെ 24 ശതമാനം വരുമാനം വരുന്നത് കൃഷിയില്‍ നിന്നാണ്. ഈ കൃഷിയാണ് സിന്ധുനദീജലം കിട്ടാതെ തളരുന്നത്. പാകിസ്ഥാനില്‍ കാര്‍ഷികാവശ്യത്തിനുള്ള 80 ശതമാനം ജലവും സിന്ധുനദിയില്‍ നിന്നാണ്. അതാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഗാര്‍ഹികാവശ്യത്തിനും സിന്ധുനദീജലം ഉപയോഗിക്കുന്നുണ്ട്. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷിസ്ഥലങ്ങളെയാണ് ബാധിക്കുക. പഞ്ചാബാണ് പാകിസ്ഥാന് വേണ്ട 85 ശതമാനം കാര്‍ഷികാവശ്യങ്ങളും നിര്‍വ്വഹിക്കുന്നത്.

 

 

Tags: #KhwajaAsif#IndiavsPakistan#IndiaPakWar#induswatertreaty
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.
India

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)
India

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

India

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

India

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ചുട്ട മറുപടി: ആക്രമിച്ച ശേഷമാണ് ഇന്ത്യ പാകിസ്ഥാനെ ഇക്കാര്യം അറിയിച്ചതെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

19ാമത്തേത് ഗുകേഷിന് മധുരപ്പിറന്നാള്‍….നോര്‍വെ ചെസില്‍ ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയ്‌ക്കെതിരെ ഗുകേഷിന് അട്ടിമറി വിജയം

വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍…

നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍: ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു, തീരുമാനം തൃണമൂൽ യോഗത്തിന് ശേഷം

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies