Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ പാകിസ്ഥാൻ പ്രേമികളെ വെറുതെ വിടില്ല , വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ പിടിയിലായത് 26 പേർ : ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യം

പ്രധാനമായും മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, അസം, ത്രിപുര, മേഘാലയ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായ വിദ്വേഷപ്രചാരകർ. ഇതിലും ഏറ്റവും കൂടുതൽ അറസ്റ്റുകൾ നടന്നിരിക്കുന്നത് അസമിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2025, 10:34 am IST
in India

ന്യൂദൽഹി : പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് നവമാധ്യമങ്ങളിൽ ചില ആളുകൾ അപകടകരമായ പ്രസ്താവനകൾ നടത്തുകയാണ്. ഇവരിൽ എംഎൽഎമാർ, അഭിഭാഷകർ, പത്രപ്രവർത്തകർ, ചില വിദ്യാർത്ഥികൾ എന്നിവരും ഉൾപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരക്കാർക്കെതിരെ സർക്കാർ കടുത്ത നടപടി സ്വീകരിക്കുന്നുണ്ട്. ഇതുവരെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആകെ 26 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദൈനിക് ഭാസ്‌കറിന്റെ റിപ്പോർട്ട് അനുസരിച്ച് ഇവരെല്ലാം സോഷ്യൽ മീഡിയ വഴി ഈ ഭീകരാക്രമണത്തെക്കുറിച്ച് വിവാദ പരാമർശങ്ങളും ചോദ്യങ്ങളും ഉന്നയിച്ചിരുന്നു. അതേസമയം ചിലർ ഇത് സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് വിളിച്ചിരുന്നതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമായും മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, അസം, ത്രിപുര, മേഘാലയ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായ വിദ്വേഷപ്രചാരകർ. ഇതിലും ഏറ്റവും കൂടുതൽ അറസ്റ്റുകൾ നടന്നിരിക്കുന്നത് അസമിലാണ്. എ.ഐ.ഐ.ഡി.യു.എഫ് നേതാവ് അമിനുൾ ഇസ്ലാം ഉൾപ്പെടെ 14 പേർ അസമിൽ പിടിയിലായി. കൂടാതെ മധ്യപ്രദേശ്, ത്രിപുര എന്നിവിടങ്ങളിൽ നിന്ന് 4 പേർ വീതവും, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, മേഘാലയ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും അറസ്റ്റിലായി.

ഈ സാഹചര്യത്തിൽ, പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ എൻഎസ്എ നിയമപ്രകാരം നടപടിയെടുക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമായി പറഞ്ഞു. എത്ര വലിയ ആളായാലും പ്രശ്നമല്ല എന്നാണ് അദ്ദേഹം പറയുന്നത്. തെറ്റായ പ്രസ്താവനകൾ അനുവദിക്കില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു തരത്തിലുള്ള സാമ്യവുമില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി ശർമ്മ വ്യക്തമായി പറഞ്ഞു. എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഒരു ദേശവിരുദ്ധ ഘടകത്തെയും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പഹൽഗാം ആക്രമണത്തിന്റെ അന്വേഷണം കേന്ദ്രസർക്കാർ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. താഴ്‌വരയിലെ സുരക്ഷയും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ താഴ്‌വരയിൽ സുരക്ഷാ സേന തീവ്രവാദികളെയും അവരുടെ ഒളിത്താവളങ്ങളെയും തിരഞ്ഞുപിടിച്ച് നശിപ്പിക്കുകയാണ്.

Tags: muslimControversyAIUDFNSApahalgam terror attackPahalgamAasam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നിസ്‌കാരമുറി
Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ നിസ്‌കാരമുറിയൊരുക്കിയത് വിവാദമാകുന്നു; കാമ്പസില്‍ മതപഠനവും ഇഫ്താർ പാർട്ടിയും പതിവ്

Vicharam

കാന്തപുരം പറഞ്ഞതും മുന്നണികള്‍ കേട്ടതും

India

മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ്; പ്രഖ്യാപനവുമായി തെലങ്കാന സര്‍ക്കാര്‍, ഒരു മണിക്കൂർ മുമ്പ് ഓഫീസ് വിടാം

India

ഇസ്ലാമിസ്റ്റുകൾക്ക് വീണ്ടും തിരിച്ചടി; തിരുപ്രംകുണ്ഡ്രത്ത് മൃഗബലി നിരോധിച്ച വിധി ശരിവച്ച് സുപ്രീംകോടതി, റംസാനും ബക്രീദിനും മാത്രം ആരാധന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.