Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ ഏഴ് ഭീകരരുടെ വീടുകള്‍ സ്ഫോടനത്തില്‍ തകര്‍ത്ത് തരിപ്പണമാക്കി സേന; കൊണ്ടറിയുമ്പോള്‍ ഭീകരരും പാഠം പഠിക്കുമെന്ന് സേന

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അഞ്ച് ഭീകരരുടെ വീടുകള്‍ കശ്മീര്‍ ജില്ലാ ഭരണകൂടം സ്ഫോടകവസ്തുക്കള്‍ വെച്ച് തകര്‍ത്തു. ഇതില്‍ ലഷ്കര്‍ ഇ ത്വയിബയുടെ കമാന്‍ഡര്‍ വരെ ഉള്‍പ്പെടുന്നു. തീവ്രവാദികൾക്കെതിരെ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2025, 07:02 pm IST
in India
സ്ഫോടനത്തിലൂടെ തകര്‍ത്ത ഭീകരരുടെ വീടുകള്‍

സ്ഫോടനത്തിലൂടെ തകര്‍ത്ത ഭീകരരുടെ വീടുകള്‍

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് ഭീകരരുടെ വീടുകള്‍ കശ്മീര്‍ ജില്ലാ ഭരണകൂടം സ്ഫോടകവസ്തുക്കള്‍ വെച്ച് തകര്‍ത്തു. ഇതില്‍ ലഷ്കര്‍ ഇ ത്വയിബയുടെ കമാന്‍ഡര്‍ വരെ ഉള്‍പ്പെടുന്നു. തീവ്രവാദികൾക്കെതിരെ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

വെള്ളിയാഴ്ച അഞ്ച് പേരുടെ വീടുകളും വ്യാഴാഴ്ച രാത്രി രണ്ട് പേരുടെ വീടുകളും സ്ഫോടക വസ്തുക്കള്‍ വെച്ച് തകര്‍ത്തു. ഇതില്‍ വെള്ളിയാഴ്ച തകര്‍ക്കപ്പെട്ട അഞ്ച് വീടുകളുടെ ഉടമകളായ തീവ്രവാദികള്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നവരാണ്. വ്യാഴാഴ്ച തകര്‍ത്ത രണ്ട് വീടുകളുടെ ഉടമകളായ ഭീകരര്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തവരാണ്.  വ്യക്തിപരമായ നഷ്ടങ്ങള്‍ നേരിട്ട് അനുഭവിക്കുമ്പോള്‍ ഭീകരരും ജീവിതത്തില്‍ പാഠങ്ങള്‍ പഠിച്ചേക്കുമെന്നതാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍.

ഷോപിയാനിൽ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെ വീട് തകര്‍ക്കുന്നു:

Watch: The house of active top Lashkar-e-Taiba terrorist commander Shahid Ahmad Kuttay from Chotipora, Shopian, has been razed to the ground by authorities. Shahid has been active for the past 3–4 years and is involved in numerous anti-national activities pic.twitter.com/wjtpomSw7d

— IANS (@ians_india) April 26, 2025

കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്. ഷോപിയാനിൽ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെ വീടാണ് തകര്‍ത്തത്. ചോടിപോറ ഗ്രാമത്തിലുള്ള ഇദ്ദേഹത്തിന്റെ വീടാണ് തകര്‍ത്തത്. ഈ വീട് സ്ഫോടനത്തില്‍ നിമിഷങ്ങള്‍ക്കകം തകര്‍ന്ന് തരിപ്പണമായി. തീവ്രവാദികളെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുന്ന ഭീകരനാണ് കുട്ടെ. കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി ഇദ്ദേഹം ദേശദ്രോഹപ്രവര്‍ത്തനങ്ങളുമായി കശ്മീരില്‍ സജീവമാണ്.

കുൽഗാമില്‍ ഭീകരൻ സാഹിദ് അഹമ്മദിന്റെ വീടാണ് തകര്‍ത്തത്. കുല്‍ഗാമിലെ മട്ടലാം പ്രദേശത്തെ ഇദ്ദേഹത്തിന്റെ വീടാണ് സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തത്.

പുൽവാമയിൽ ലഷ്കർ ഭീകരൻ അഹ്സാൻ ഉൾ ഹഖിന്റെ വീട് സ്ഫോടനത്തില്‍ തകര്‍ത്തു. മുറാന്‍ പ്രദേശത്താണ് അഹ്സാൻ ഉൾ ഹഖിന്റെ വീട്. 2018 മുതല്‍ അഹ്സാന്‍ ഉള്‍ ഹഖ് പാകിസ്ഥാനിലായിരുന്നു. അവിടെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടിയിരുന്നതായും പറയുന്നു. ഈയിടെ ഇദ്ദേഹം കശ്മീരിലേക്ക് തിരിച്ചുവന്നതോടെ കേന്ദ്ര ഇന്‍റലിജന്‍സ് ആശങ്കയിലായിരുന്നു.

ലഷ്കര്‍ ഭീകരനായ എഹ്സാന്‍ അഹമ്മദ് ഷേഖിന്റെ വീടാണ് പുല്‍വാമയില്‍ തകര്‍ത്ത രണ്ടാമത്തെ വീട്. 2023 മുതല്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് എഹ്സാന്‍ അഹമ്മദ് ഷേഖ്. ഇദ്ദേഹത്തിന്റെ ഇരുനില വീടാണ് സ്ഫോടകവസ്തുക്കള്‍ വെച്ച് തകര്‍ത്തത്. ഹാരിസ് അഹമ്മദ്  ഷെയ്ഖ് എന്ന ലഷ്കര്‍ ഭീകരന്റെ വീടാണ് പുല്‍വാമയില്‍ സ്ഫോടനത്തില്‍ തകര്‍ത്ത മൂന്നാമത്തെ വീട്. പുല്‍വാമയിലെ കചിപോറ പ്രദേശത്താണ് ഹാരിസ് അഹമ്മദ് ഷെയ്ഖിന്റെ വീട്.

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തതായി സംശയിക്കുന്ന രണ്ട് പേരുടെ വീടുകള്‍ വ്യാഴാഴ്ച രാത്രി തന്നെ സ്ഫോടനത്തിലൂടെ തകര്‍ത്തിരുന്നു. ആദില്‍ ഹുസൈന്‍ തൊകാര്‍, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് സ്ഫോടനത്തില്‍ തകര്‍ത്തത്. ഇവരുടെ വീടിനകത്ത് തന്നെ സ്ഫോടകവസ്തുക്കള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നതായും പറയുന്നു. ആദില്‍ ഹുസൈന്‍ തൊകാറിന്റെയും അദ്ദേഹത്തിന്റെ കൂടെ പഹല്‍ഗാം ആക്ഷനില്‍ പങ്കെടുത്ത മറ്റ് രണ്ട് തീവ്രവാദികളുടെയും രേഖാചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ആദില്‍ ഹുസൈന്‍ തൊകാറിന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ പാകിസ്ഥാന്‍ സ്വദേശികളാണെന്ന് കരുതുന്നു. ഹാഷിം മൂസ എന്ന സുലേമാനും അലിഭായി എന്ന് വിളിക്കപ്പെടുന്ന തല്‍ഹ ഭായിയും ആണ് ആദില്‍ ഹുസൈന്‍ തൊകാറിന്റെ കൂടെയുണ്ടായിരുന്നത് എന്ന് സംശയിക്കുന്നു. ഈ രണ്ട് പേരും പാക് ഭീകരരാണ്.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് സര്‍ക്കാര്‍ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്ന ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജീവനക്കാരുടെ അവധി നിയന്ത്രിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു.

പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചതായാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട ഇൻറലിജൻസ് വിവരവും അന്വേഷണവും വിരൽ ചൂണ്ടുന്നത് പാകിസ്ഥാന്റെ പങ്കിലേക്കാണ്.

Tags: terrorismJammuKashmirjammuAndKashmirPahalgamattackPahalgamterroristattackPakistanterrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.