Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യ മഹത്തായ രാജ്യമാണ് : പാകിസ്ഥാൻ വെറുമൊരു ക്രൂരമൃഗം മാത്രം, അവർക്ക് രക്തം ചീന്താൻ മാത്രമെ അറിയൂ : വിമർശിച്ച് ബലൂച് നേതാവ് നൈല ഖാദ്രി

മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ മുസ്ലീങ്ങളെ പാകിസ്ഥാൻ കൊന്നിട്ടുണ്ട്, എന്നിട്ടും ചില ആളുകൾ പാകിസ്ഥാനോട് സഹതാപം കാണിക്കുന്നു, അവരെ മുസ്ലീങ്ങളുടെ രാജ്യമാണെന്ന് വിളിക്കുന്നു, ഇത് മനസ്സിലാക്കാൻ കഴിയാത്തതാണ്. ആരെങ്കിലും പാകിസ്ഥാനിൽ നന്മ കാണുന്നുവെങ്കിൽ, ഒന്നുകിൽ അയാളുടെ ചിന്തയിൽ ഒരു പ്രശ്നമുണ്ട് അല്ലെങ്കിൽ അയാൾക്ക് ചികിത്സ ആവശ്യമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2025, 02:14 pm IST
in World

ഒൻ്റാറിയോ : പാകിസ്ഥാനെതിരെ തുറന്നടിച്ച്  ബലൂചിസ്ഥാനിലെ നാടുകടത്തപ്പെട്ട മുൻ പ്രധാനമന്ത്രിയും രാഷ്‌ട്രീയ നേതാവും പ്രമുഖ വനിത ആക്ടിവിസ്റ്റുമായ നൈല ഖാദ്രി. പാകിസ്ഥാന്റെ തീവ്രവാദ മനോഭാവത്തെ തുറന്നുകാട്ടിയ അവർ ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു.

“മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ മുസ്ലീങ്ങളെ പാകിസ്ഥാൻ കൊന്നിട്ടുണ്ട്, എന്നിട്ടും ചില ആളുകൾ പാകിസ്ഥാനോട് സഹതാപം കാണിക്കുന്നു, അവരെ മുസ്ലീങ്ങളുടെ രാജ്യമാണെന്ന് വിളിക്കുന്നു, ഇത് മനസ്സിലാക്കാൻ കഴിയാത്തതാണ്. ആരെങ്കിലും പാകിസ്ഥാനിൽ നന്മ കാണുന്നുവെങ്കിൽ, ഒന്നുകിൽ അയാളുടെ ചിന്തയിൽ ഒരു പ്രശ്നമുണ്ട് അല്ലെങ്കിൽ അയാൾക്ക് ചികിത്സ ആവശ്യമാണ്” – അവർ പറഞ്ഞു.

ഇതിനു പുറമെ പാകിസ്ഥാൻ വെറുമൊരു ക്രൂരമൃഗം മാത്രമാണ്, അവർക്ക് മതമില്ല, രക്തം ചിന്താൻ മാത്രമേ പാകിസ്ഥാന് അറിയൂ. എന്നാൽ ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, ഇന്ത്യയിൽ താമസിക്കുന്ന ആളുകൾ വളരെ ഭാഗ്യവാന്മാരാണ്. ഇന്ത്യയെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും അവർ വ്യക്തമാക്കി.

കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നടത്തിയ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട് ഈ രാജ്യം ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ്, ഛത്രപതി ശിവാജി മഹാരാജ് തുടങ്ങിയ മഹാരഥന്മാരുടേതാണ്. ഗസ്‌നവിയും മുഗളൻമാരും നിങ്ങളുടെ ഹീറോകളല്ല. ഇന്ത്യയിൽ അഭിമാനത്തോടെ ജീവിക്കൂ എന്നും അവർ പറഞ്ഞു.

കൂടാതെ ലോകത്ത് ഇന്ന് ഏറ്റവും അപമാനകരമായ പാസ്‌പോർട്ട് ഉണ്ടെങ്കിൽ അത് പാകിസ്ഥാനുടേതാണെന്ന് നൈല ഖാദ്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ പാകിസ്ഥാൻ പൗരന്മാരെ പ്രത്യേക വരിയിൽ നിർത്തുന്നു. പാകിസ്ഥാനിൽ നിന്നുള്ള ആളുകൾക്കാണ് മിക്ക വിസ നിരസിക്കലുകളും സംഭവിക്കുന്നത്. ഇന്ത്യ വെറുമൊരു രാജ്യമല്ല പാകിസ്ഥാൻ ജനതയ്‌ക്ക് ഒരു മാതൃ സ്ഥാനം കൂടിയാണ്. ഇത്തരമൊരു രാജ്യം ലഭിച്ചത് ഇന്ത്യയിലെ ജനങ്ങളുടെ ഭാഗ്യമാണെന്നും നൈല കൂട്ടിച്ചേർത്തു.

Tags: Balochistanpahalgam terror attackNaela Quadri Balochindiaterrorismpakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

India

ഹോർമുസ് കടലിടുക്ക് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കണം : വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നത് തെറ്റെന്നും ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.