Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നഷ്ടമാകുന്നത് മികച്ച നിലവാരത്തിലുള്ള സ്‌കൂളുകള്‍: പിഎം ശ്രീയില്‍ ഇടംതിരിഞ്ഞ് സിപിഐ; വെട്ടിലായി സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും

Janmabhumi Online by Janmabhumi Online
Apr 16, 2025, 11:35 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുടെ കാര്യത്തില്‍ സിപിഐ എതിര്‍പ്പ് ഉന്നയിച്ചതോടെ വെട്ടിലായി സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും. 2022 ല്‍ ആരംഭിച്ചതാണ് പിഎംശ്രീ പദ്ധതി. ഇതില്‍ കേരളം അംഗമാകാതെ വന്നതോടെ സമഗ്ര ശിക്ഷാ കേരള ഫണ്ട് (എസ്എസ്‌കെ)യുടെ ഫണ്ടില്‍ കുറവ് വന്നിട്ടുണ്ട്. ഇനിയും പദ്ധതിയില്‍ അംഗമായില്ലെങ്കില്‍ കൂടുതല്‍ ഗ്രാന്റുകള്‍ക്ക് സംസ്ഥാനത്തിനുള്ള അര്‍ഹത നഷ്ടമാകും. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. ഇതോടെയാണ് വിദ്യാഭ്യാസമന്ത്രിയും സിപിഎമ്മും വെട്ടിലായത്.

പിഎം ശ്രീ പദ്ധതിയില്‍ അംഗമാകണമെന്നാണ് സിപിഎമ്മിന്റെയും വിദ്യാഭ്യാസമന്ത്രിയുടെയും നിലപാട്. ഒരു ബിആര്‍സിയിലെ രണ്ട് സ്‌കൂളുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരും. മാത്രമല്ല പദ്ധതിയില്‍ അംഗമാകാതിരിക്കുന്നത് കൊണ്ടുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാനുമാകും. എന്നാല്‍ ഇതിനോട് സിപിഐക്ക് വിയോജിപ്പാണ്. മന്ത്രിസഭായോഗത്തില്‍ പിഎംശ്രീ വിഷയം ഉന്നയിച്ചപ്പോഴും സിപിഐ മന്ത്രിമാര്‍ കടുത്ത വിയോജിപ്പ് ഉന്നയിച്ചിരുന്നു. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്യണമെന്നാണ് സിപിഐ നിലപാട്. ദേശീയ വിദ്യാഭ്യാസ നയവുമായി കൂട്ടിക്കലര്‍ത്തിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വംം ഈ നിലപാട് കടുപ്പിച്ചത്. മറ്റ് ഘടകകക്ഷികള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം നടക്കുന്നതിനാല്‍ എല്‍ഡിഎഫ് ഉടന്‍ ചേരാന്‍ സാധ്യതയില്ല. ഇതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലും പിഎംശ്രീ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചക്ക് സാധ്യതയില്ല.

മാര്‍ഗനിര്‍ദേശം പാലിക്കാത്തതിനാല്‍ എസ്എസ്‌കെയ്‌ക്കുള്ള 750 കോടി ലഭിച്ചിട്ടില്ല. അടുത്തമാസം പുതിയ അധ്യയനവര്‍ഷം ആരംഭിക്കും. അതിനുമുമ്പേ പദ്ധതിയിലേക്ക് ധാരണാപത്രം ഒപ്പുവച്ചില്ലെങ്കില്‍ ഗ്രാന്റുകള്‍ എങ്ങനെയാകുമെന്നതില്‍ വിദ്യാഭ്യാസവകുപ്പിന് ആശങ്കയുണ്ട്. തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ദേശീയ വിദ്യാഭ്യാസ നയത്തെ കേരളവും എതിര്‍ക്കുന്നത്. എന്നാല്‍ ഈ രണ്ടിടത്തും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ല. മാത്രമല്ല ധനകാര്യ ചെലവും കുറവാണ്. കേരളത്തിലെ സ്ഥിതി വിപരീതവും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആരോഗ്യമന്ദിര്‍ എന്ന് രേഖപ്പെടുത്തുന്നതിനെ തുടക്കത്തില്‍ വകുപ്പ് എതിര്‍ത്തതാണ്. ഇതുമൂലം എന്‍എച്ച്എം ഫണ്ടില്‍ കുറവുണ്ടായി. പിന്നീട് പദ്ധതിയില്‍ ചേരുകയും ചെയ്തു. സമാന അവസ്ഥ ഉണ്ടാകുമെന്ന ആശങ്കയിലാണ് വിദ്യാഭ്യാസ വകുപ്പ്.

Tags: cpiEducation MinisterPM ShriGood quality schools
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇടത് ഭീകരവാദത്തിന് പരസ്യ പിന്തുണ; മാവോയിസ്റ്റ് വേട്ടയെ അപലപിച്ച് സിപിഎമ്മും സിപിഐയും

Kerala

ഡ്രില്‍ പിരീഡില്‍ ഇനി കണക്കുമാഷ് കയറി വരില്ല! സ്‌കൂളുകള്‍ക്ക് കര്‍ക്കശ നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി

Kerala

ആദരവ് നല്‍കുന്ന പരിപാടിയില്‍ ക്ഷണിച്ചില്ല : വിവാദമായതോടെ കാനത്തിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് സിപിഐ

India

ഇന്ത്യന്‍ സമ്പദ് ഘടനയ്‌ക്ക് ശുഭവാര്‍ത്ത; ഇന്ത്യയുടെ ഉപഭോക്തൃ വിലസൂചിക 67 മാസത്തില്‍ ഏറ്റവും താഴ്ന്ന നിലയില്‍; വിലക്കയറ്റസാധ്യത കുറയും

Kerala

വീണാ വിജയന്റെ മാസപ്പടി കേസ് : ബിനോയ് വിശ്വത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies