Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഷ്ടമാകുന്നത് മികച്ച നിലവാരത്തിലുള്ള സ്‌കൂളുകള്‍: പിഎം ശ്രീയില്‍ ഇടംതിരിഞ്ഞ് സിപിഐ; വെട്ടിലായി സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 11:35 am IST
in Kerala

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുടെ കാര്യത്തില്‍ സിപിഐ എതിര്‍പ്പ് ഉന്നയിച്ചതോടെ വെട്ടിലായി സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും. 2022 ല്‍ ആരംഭിച്ചതാണ് പിഎംശ്രീ പദ്ധതി. ഇതില്‍ കേരളം അംഗമാകാതെ വന്നതോടെ സമഗ്ര ശിക്ഷാ കേരള ഫണ്ട് (എസ്എസ്‌കെ)യുടെ ഫണ്ടില്‍ കുറവ് വന്നിട്ടുണ്ട്. ഇനിയും പദ്ധതിയില്‍ അംഗമായില്ലെങ്കില്‍ കൂടുതല്‍ ഗ്രാന്റുകള്‍ക്ക് സംസ്ഥാനത്തിനുള്ള അര്‍ഹത നഷ്ടമാകും. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. ഇതോടെയാണ് വിദ്യാഭ്യാസമന്ത്രിയും സിപിഎമ്മും വെട്ടിലായത്.

പിഎം ശ്രീ പദ്ധതിയില്‍ അംഗമാകണമെന്നാണ് സിപിഎമ്മിന്റെയും വിദ്യാഭ്യാസമന്ത്രിയുടെയും നിലപാട്. ഒരു ബിആര്‍സിയിലെ രണ്ട് സ്‌കൂളുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരും. മാത്രമല്ല പദ്ധതിയില്‍ അംഗമാകാതിരിക്കുന്നത് കൊണ്ടുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാനുമാകും. എന്നാല്‍ ഇതിനോട് സിപിഐക്ക് വിയോജിപ്പാണ്. മന്ത്രിസഭായോഗത്തില്‍ പിഎംശ്രീ വിഷയം ഉന്നയിച്ചപ്പോഴും സിപിഐ മന്ത്രിമാര്‍ കടുത്ത വിയോജിപ്പ് ഉന്നയിച്ചിരുന്നു. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്യണമെന്നാണ് സിപിഐ നിലപാട്. ദേശീയ വിദ്യാഭ്യാസ നയവുമായി കൂട്ടിക്കലര്‍ത്തിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വംം ഈ നിലപാട് കടുപ്പിച്ചത്. മറ്റ് ഘടകകക്ഷികള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം നടക്കുന്നതിനാല്‍ എല്‍ഡിഎഫ് ഉടന്‍ ചേരാന്‍ സാധ്യതയില്ല. ഇതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലും പിഎംശ്രീ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചക്ക് സാധ്യതയില്ല.

മാര്‍ഗനിര്‍ദേശം പാലിക്കാത്തതിനാല്‍ എസ്എസ്‌കെയ്‌ക്കുള്ള 750 കോടി ലഭിച്ചിട്ടില്ല. അടുത്തമാസം പുതിയ അധ്യയനവര്‍ഷം ആരംഭിക്കും. അതിനുമുമ്പേ പദ്ധതിയിലേക്ക് ധാരണാപത്രം ഒപ്പുവച്ചില്ലെങ്കില്‍ ഗ്രാന്റുകള്‍ എങ്ങനെയാകുമെന്നതില്‍ വിദ്യാഭ്യാസവകുപ്പിന് ആശങ്കയുണ്ട്. തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ദേശീയ വിദ്യാഭ്യാസ നയത്തെ കേരളവും എതിര്‍ക്കുന്നത്. എന്നാല്‍ ഈ രണ്ടിടത്തും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ല. മാത്രമല്ല ധനകാര്യ ചെലവും കുറവാണ്. കേരളത്തിലെ സ്ഥിതി വിപരീതവും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആരോഗ്യമന്ദിര്‍ എന്ന് രേഖപ്പെടുത്തുന്നതിനെ തുടക്കത്തില്‍ വകുപ്പ് എതിര്‍ത്തതാണ്. ഇതുമൂലം എന്‍എച്ച്എം ഫണ്ടില്‍ കുറവുണ്ടായി. പിന്നീട് പദ്ധതിയില്‍ ചേരുകയും ചെയ്തു. സമാന അവസ്ഥ ഉണ്ടാകുമെന്ന ആശങ്കയിലാണ് വിദ്യാഭ്യാസ വകുപ്പ്.

Tags: cpiEducation MinisterPM ShriGood quality schools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.