Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമത ബാനർജി ഭരണഘടനയുടെതല്ല മറിച്ച് പ്രീണനത്തിന്റെ മുഖ്യമന്ത്രി ; ബംഗാളിൽ ഹിന്ദുക്കൾക്കെതിരെ അക്രമം നടക്കുന്നത് മമത അറിഞ്ഞു കൊണ്ടാണെന്നും ആക്ഷേപം

പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. മുസ്ലീം ന്യൂനപക്ഷങ്ങളുടെയും അവരുടെ സ്വത്തുക്കളുടെയും സംരക്ഷണത്തെക്കുറിച്ച് അവർ വാതോരാതെ സംസാരിച്ചു, പക്ഷേ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. ഇതിൽ നിന്ന് വ്യക്തമാണ് മുഖ്യമന്ത്രി അക്രമത്തെ ആസൂത്രിതമായി പിന്തുണയ്‌ക്കുക മാത്രമല്ല ഹിന്ദുക്കളെ ആക്രമിക്കാൻ മുസ്ലീം സമൂഹത്തെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2025, 07:14 am IST
in India

കൊൽക്കത്ത : വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ പശ്ചിമ ബംഗാളിൽ വ്യാപിച്ച അക്രമം വെറുമൊരു പ്രതിഷേധമല്ല മറിച്ച് നന്നായി ആസൂത്രണം ചെയ്തതും സർക്കാൻ സ്പോൺസർ ചെയ്തതുമായ ഒന്നാണെന്ന് പരക്കെ ആക്ഷേപം.

മുർഷിദാബാദ്, മാൽഡ, ഹൂഗ്ലി, നോർത്ത് 24 പർഗാനാസ് തുടങ്ങിയ ജില്ലകളിൽ ഹിന്ദു സമൂഹത്തിന്റെ വീടുകൾക്ക് നേരെയുള്ള ആക്രമണം, തീവയ്‌പ്പ്, കൊള്ള, കൊലപാതകം തുടങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങളെത്തുടർന്ന് നൂറുകണക്കിന് ഹിന്ദു കുടുംബങ്ങൾക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടിവന്നു. ഇത് സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തെയും ഹിന്ദു വിരുദ്ധ മനോഭാവത്തെയും എടുത്തുകാണിക്കുന്നതായി ബിജെപി അടക്കമുള്ള ഒന്നടങ്കം പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

മമത ബാനർജി ഭരണഘടനയുടെയല്ല മറിച്ച് പ്രീണനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. മുസ്ലീം ന്യൂനപക്ഷങ്ങളുടെയും അവരുടെ സ്വത്തുക്കളുടെയും സംരക്ഷണത്തെക്കുറിച്ച് അവർ വാതോരാതെ സംസാരിച്ചു, പക്ഷേ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. ഇതിൽ നിന്ന് വ്യക്തമാണ് മുഖ്യമന്ത്രി അക്രമത്തെ ആസൂത്രിതമായി പിന്തുണയ്‌ക്കുക മാത്രമല്ല ഹിന്ദുക്കളെ ആക്രമിക്കാൻ മുസ്ലീം സമൂഹത്തെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

ഭരണഘടനയുടെ നിർദ്ദേശങ്ങൾ ലംഘിക്കുകയും സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ വെല്ലുവിളിക്കുകയും ഒരു പ്രത്യേക മതത്തിന്റെ വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താൻ മുഴുവൻ സംസ്ഥാനത്തിനും തീയിടുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്നും പ്രതിപക്ഷം പറയുന്നു. ഹിന്ദു വീടുകൾ കത്തിച്ചപ്പോഴും സ്ത്രീകളെ ഭീഷണിപ്പെടുത്തിയപ്പോഴും ക്ഷേത്രങ്ങൾക്ക് കല്ലെറിഞ്ഞപ്പോഴും സംസ്ഥാന പോലീസ് പ്രദേശത്ത് എത്താതിരുന്നതും നിശബ്ദ കാഴ്ചക്കാരായി നിന്നതും സംസ്ഥാനത്ത് കാണാൻ സാധിച്ചു.

പൊതുജനങ്ങളെ സംരക്ഷിക്കേണ്ടവർ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ഇരകളെ ഉപേക്ഷിച്ചു. ഇത് ഭരണകൂടം സ്പോൺസർ ചെയ്യുന്ന അക്രമമല്ലേ എന്നുമാണ് പ്രതിപക്ഷം ചോദിക്കുന്നത്.

Tags: murshidabad riothinduMamta BanerjeemuslimKolkataWest BengalWakhaf board bill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ കോൺഗ്രസിന് പുതിയ തിരിച്ചടി : രാജ്യസഭാ എംപി പ്രകാശ് ബറൈക് രാജിവച്ചു 

India

കോൺഗ്രസ് ലയന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ; രാഹുലുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനർജി

India

വ്യാജ ഒപ്പ് കേസ് : മമത ബാനർജിയുടെ കാളിഘട്ട് ഓഫീസിൽ പരിശോധന നടത്തി സിഐഡി സംഘം

India

കടയുടമകളെ ഭീഷണിപ്പെടുത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസ് : ടിഎംസി നേതാവ് സബ്യസാചി ദത്ത അറസ്റ്റിൽ

India

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.