Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മദ്യം കുടിപ്പിച്ചു, വേശ്യാലയത്തിൽ കൊണ്ടുപോവാൻ നോക്കി :രാത്രി കോളേജിൽ നിന്ന് ഓടി രക്ഷപ്പെട്ട ശ്രീകുമാരൻ തമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 09:02 am IST
in Entertainment

മലയാള സിനിമയിലെ തന്റേടി എന്ന് അറിയപ്പെടുന്ന ആളാണ് ഹരിപ്പാട്ട് ശ്രീകുമാരൻ തമ്പി. ആരോടും മുഖത്ത് നോക്കി കാര്യം പറയുന്ന അഭിമാനിയായ എഴുത്തുകാരൻ. രചനയും സംവിധാനവുമടക്കം തമ്പി കൈവെക്കാത്ത മേഖലകളില്ല.. അര നൂറ്റാണ്ട് കാലത്തിലധികം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന തമ്പി അത്രയും ഉയരത്തിലെത്തിയതിന് പിന്നിൽ കഠിന പ്രയത്നത്തിന്റെയും കഷ്ടപ്പാടിന്റെയും കഥകളുണ്ട്.

 

കുട്ടിക്കാലത്ത് കവിതയെഴുതിയതിന് ജ്യേഷ്ഠന്റെ കയ്യിൽ നിന്ന് ഒരുപാട് തല്ലുകൊണ്ടിട്ടുണ്ട് തമ്പി. അതുകൊണ്ട് പലപ്പോഴും എഴുതിയ കവിതകളും കഥകളും ഒളിച്ചുവെക്കേണ്ടിയും വന്നിട്ടുണ്ട്. അങ്ങനെ ഒളിച്ചു വെച്ചും രഹസ്യമായി പ്രസിദ്ധീകരണങ്ങൾക്കയച്ചുമൊക്കെയായിരുന്നു തമ്പി പിന്നീട് വലിയ എഴുത്തുകാരനായത്.

 

പഠിക്കാനായി ആന്ധ്രയിലെ മസൂലിപട്ടണത്തിൽ പോയപ്പോൾ അനുഭവിച്ച റാഗിംഗിനെപ്പറ്റി ആത്മകഥയായ ജീവിതം ഒരു പെൻഡുലം എന്ന പുസ്തകത്തിൽ രസകരമായി വിവരിക്കുന്നുണ്ട്. എഞ്ചിനീയറിംഗ് പഠിക്കാൻ ചെന്ന തമ്പിക്ക് ഹോസ്റ്റലിൽ നല്ല പീഡനമാണ് അനുഭവിക്കേണ്ടി വന്നത്. മദ്യം കുടിക്കില്ല എന്ന് പറഞ്ഞത് സഹവാസികൾ വിശ്വസിച്ചില്ല.. ഏഴെട്ടുപേരെ കൂട്ടിക്കൊണ്ടു വന്ന് ബലമായി തമ്പിയുടെ വായിൽ മദ്യം ഒഴിപ്പിച്ചു.

 

തമ്പിയുണ്ടോ വിടുന്നു. ഒഴിച്ചവന്റെ മുഖത്തേക്ക് തന്നെ മദ്യം തുപ്പിക്കൊടുത്തു. അവൻ തമ്പിയെ അടിച്ചു. തമ്പി സകല ശക്തിയുമെടുത്ത് തിരിച്ചടിച്ചു. ഒടുവിൽ മദ്യക്കുപ്പി തറയിൽ അടിച്ച് പൊട്ടിച്ചിട്ട് മുറിയിൽ നിന്നിറങ്ങി ഓടി. ഹോസ്റ്റലിൽ നിന്ന് ദൂരെ കിടന്നുറങ്ങി.

 

പിറ്റേന്ന് സഹവാസികളുടെ പ്ലാൻ വേറെ ഒന്നായിരുന്നു. മദ്യം കുടിക്കാത്ത തമ്പിയെ വേശ്യാത്തെരുവിൽ കൊണ്ടുപോകാനായിരുന്നു തീരുമാനം. ഒരു മലയാളി വിദ്യാർത്ഥിയാണ് ഇത് തമ്പിയെ രഹസ്യമായി അറിയിച്ചത്. ഇനി ഇവിടെ പഠിക്കുന്നില്ലെന്ന് തീരുമാനിച്ച് തമ്പി പെട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു. അങ്ങനെ പോയി കോടമ്പാക്കത്തെ കോളേജിൽ ചേർന്നാണ് ശ്രീകുമാരൻ തമ്പി തന്റെ എഞ്ചിനീയറിംഗ് പഠനം വിജയകരമായി പൂർത്തിയാക്കിയത്.

Tags: sreekumaran thampiAutobiographyLatest newsmalayalam moive
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

Football

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

Kerala

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)
Kerala

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)
India

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.