Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കോട്ടായി എന്ന സംഗീതഗ്രാമം

പാലക്കാട് ജില്ലയിലെത്തുന്ന സംഗീതപ്രേമികള്‍ ഒരിക്കലെങ്കിലും കോട്ടായിയിലെ ചെമ്പൈയുടെ തട്ടകം സന്ദര്‍ശിക്കാതിരിക്കില്ല. 1974 ഒക്ടോബര്‍ 16ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രത്തിലായിരുന്നു ചെമ്പൈയുടെ അവസാന കച്ചേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2025, 11:23 am IST
in Samskriti

പ്രീതി നായര്‍,
മൂവാറ്റുപുഴ

കര്‍ണാടക സംഗീതത്തിലെ അതുല്യപ്രതിഭയായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മദേശമാണ് പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമം. തിരുവില്വാമലയില്‍ നിന്നും ഏകദേശം 13 കിലോമീറ്റര്‍ മാറിയാണ് പ്രകൃതി മനോഹരമായ കോട്ടായി ഗ്രാമം .റോഡിന്റെ ഇടത് വശത്ത് ശിവക്ഷേത്രവും അഗ്രഹാരത്തിന്റെ എതിര്‍ വശത്ത് പാര്‍ത്ഥസാരഥി ക്ഷേത്രവും
ഉണ്ട്.

ചെമ്പൈ സംഗീതത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ആ സംഗീത മാഹാത്മ്യം മുന്നോട്ട് കൊണ്ടുപോകുന്നത് ചെമ്പൈയുടെ പേരക്കുട്ടിയായ ചെമ്പൈ സുരേഷാണ്. 1974 മുതല്‍ തുടങ്ങിയ സംഗീതോത്സവം മുടക്കമില്ലാതെ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടത്തിവരുന്നു. ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പ്രമുഖരായാ സംഗീതജ്ഞര്‍ ഇവിടെ കച്ചേരിക്കായി എത്തുന്നു.

സംഗീതോത്സവത്തില്‍ മുടക്കമില്ലാതെ ഗാനഗന്ധര്‍വ്വന്‍ യേശുദാസും കുടുംബവും വന്നുചേരാറുണ്ട്. യേശുദാസ് ചെമ്പൈ കുടുംബവുമായുള്ള ആത്മബന്ധം ഇന്നും കാത്തുസൂക്ഷിക്കുന്നു. ആഴ്ചയില്‍ മൂന്നോ നാലോ ദിവസമെങ്കിലും യേശുദാസ് തങ്ങളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന് ചെമ്പൈ സുരേഷ് പറഞ്ഞു.
അഗ്രഹാരത്തില്‍ ചെമ്പൈ ഉപയോഗിച്ചിരുന്ന സംഗീത ഉപകരണങ്ങള്‍ കാണാം. നൂറ്റാണ്ട് പഴക്കമുള്ള ഈ അഗ്രഹാരത്തിന്റെ കോലായിലൊരു ഊഞ്ഞാലുമുണ്ട്. ചെമ്പൈയുടെ പഴയ കാല ഫോട്ടോകള്‍, ആല്‍ബങ്ങള്‍ എന്നിവയൊക്കെ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാന്‍ സാധിക്കും.

ജയവിജയന്‍മാര്‍ നിര്‍മ്മിച്ചു നല്‍കിയ ചെമ്പൈയുടെ അര്‍ദ്ധ കായ പ്രതിമയും യേശുദാസ് തന്റെ ഗുരുവിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ജീവന്‍ തുടിക്കുന്ന വെങ്കല പ്രതിമയും ചെമ്പൈ ഗ്രാമത്തിലുണ്ട്.

അഗ്രഹാരത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ സംഗീതത്തിന്റെ മാസ്മരികമായ ഒരന്തരീക്ഷം ആണ്. ജാതി – മത ഭേദമില്ലാതെ സംഗീത പഠനം അഭ്യസിപ്പിക്കുന്ന ചെമ്പൈ മ്യൂസിക്കല്‍ അക്കാദമിയും പ്രവര്‍ത്തിച്ചു വരുന്നു.

1920 കളുടെ അവസാനം മുതല്‍ കാല്‍നൂറ്റാണ്ടിലേറെ നീണ്ട അവിസ്മരണീയ കൂട്ടുകെട്ടായിരുന്നു അക്കാലത്ത് സംഗീതലോകത്തെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെട്ടിരുന്ന ചെമ്പൈ ചൗഡയ്യ, പാലക്കാട് മണിഅയ്യര്‍ എന്നിവരുടെ കൂട്ടുകെട്ട്.

പാലക്കാട് ജില്ലയിലെത്തുന്ന സംഗീതപ്രേമികള്‍ ഒരിക്കലെങ്കിലും കോട്ടായിയിലെ ചെമ്പൈയുടെ തട്ടകം സന്ദര്‍ശിക്കാതിരിക്കില്ല. 1974 ഒക്ടോബര്‍ 16ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവത്തില്‍ കച്ചേരി അവതരിപ്പിച്ച ശേഷം ഒളപ്പമണ്ണ മനയില്‍ ശിഷ്യന്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിനൊപ്പം സംസാരിച്ചിരിക്കുമ്പോള്‍ പെട്ടെന്നു കുഴഞ്ഞു വീഴുകയും അപ്പോള്‍ത്തന്നെ മരണം സംഭവിക്കുകയും ആയിരുന്നു ഭൗതിക ശരീരംസംസ്‌കരിച്ചതും ചെമ്പൈ സംഗീത ഗ്രാമത്തിലാണ്.

വേനലില്‍ മഴ പെയ്യിച്ച ആ മഹാ സംഗീതജ്ഞനെ മനസാ പ്രണമിച്ചാണ് സംഗീത ഗ്രാമത്തോടു വിട പറഞ്ഞത്.

Tags: PalakkadSpecialChembai Vaidyanatha BhagavatarKottayimusical village
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

Kerala

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

Kerala

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എ.ജെ. ശ്രീനി ഇന്ന് വിരമിക്കും

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ പോലീസ് കേസെടുത്തു

Kerala

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

പുതിയ വാര്‍ത്തകള്‍

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് വിഷയം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി

വിവാദമായ ബറൂച്ച് ജുമാ മസ്ജിദിന്റെ നിലവറയിൽ ഹിന്ദു, ജൈന ദേവതകളുടെ വിഗ്രഹങ്ങൾ  ; മഹാഗണപതി , ഹനുമാൻ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്

ആലുവയില്‍ ഒഴിഞ്ഞ പറമ്പില്‍ വലിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കാട്ടാന ഭീഷണി: 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് അടിയന്തരമായി രൂപീകരിക്കും

എന്‍ഡിഎയ്‌ക്ക് പിന്തുണ നല്‍കുന്ന തൃണമൂല്‍ എംപിമാരില്‍ ശത്രുഘന്‍ സിന്‍ഹയും; ആരൊക്കെയാണ് ആ 19 വിമത എംപിമാര്‍?

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

ഫയലും വാച്ചും മോഷ്ടിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി പാലാ നഗരസഭാധ്യക്ഷ, പരാതി കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ, യുഡിഎഫില്‍ തമ്മില്‍പോര് രൂക്ഷം

അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശി ദമ്പതികൾ നടത്തിയത് വൻ ഭൂമിക്കച്ചവടം ; 14 വർഷത്തിനുള്ളിൽ റംസാനും സാദിനയും കെട്ടിപ്പടുത്തത് കോടികളുടെ സാമ്രാജ്യം

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.