Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒവൈസിയല്ല ഏത് തലതൊട്ടപ്പൻ കീറിക്കളഞ്ഞാലും വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിൽ ഭൂരിപക്ഷത്തോടെ പാസായി : മുസ്ലീങ്ങളെ ഭിന്നിപ്പിക്കുന്ന പണി ഇനി നടക്കില്ല

ഈ ബില്ലിനെ ഭരണഘടനാ വിരുദ്ധമെന്ന് അസദുദ്ദീൻ ഒവൈസി വിളിക്കുന്നു, എന്നാൽ ബിൽ കീറിമുറിച്ചതിലൂടെ ഒവൈസി ഭരണഘടനാ വിരുദ്ധമായ പ്രവൃത്തിയാണ് ചെയ്തതെന്ന് ജഗദംബിക പാൽ പറഞ്ഞു. എന്തിനാണ് ആ ബിൽ കീറിയതെന്ന് തനിക്ക് അദ്ദേഹത്തോട് ചോദിക്കണമെന്നും ചെയർമാൻ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2025, 06:48 am IST
in India
അസദുദ്ദീൻ ഒവൈസിയെ വഖഫ് ഭേദഗതി ബില്ലിന്റെ പകർപ്പ് കീറുന്നു

അസദുദ്ദീൻ ഒവൈസിയെ വഖഫ് ഭേദഗതി ബില്ലിന്റെ പകർപ്പ് കീറുന്നു

ന്യൂദൽഹി : ബുധനാഴ്ച അർദ്ധരാത്രി വരെ നീണ്ടുനിന്ന ചൂടേറിയ ചർച്ചയ്‌ക്കൊടുവിൽ വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിൽ ഭൂരിപക്ഷത്തോടെ പാസായി. പ്രതിപക്ഷത്തിന്റെ ഓരോ വാദത്തിനും ഭരണപക്ഷം യുക്തിസഹമായി മറുപടി നൽകി കൊണ്ടാണ് ബില്ല് പാസാക്കിയത്.

ബില്ലിനെ അനുകൂലിച്ച് 288 വോട്ടുകളും എതിർത്ത് 232 വോട്ടുകളും രേഖപ്പെടുത്തി. മുസ്ലീം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മുസ്ലീം സ്ത്രീകൾക്കും ഈ ബില്ലിൽ സ്ഥാനം നൽകിയിട്ടുണ്ട്. ഇത് വഖഫ് ബോർഡിൽ സുതാര്യത കൊണ്ടുവരും. വഖഫ് ഭേദഗതി നിയമം പാസാക്കിയതിന് ശേഷം അത് അംഗീകരിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ ഭീഷണിക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകി. ഇത് പാർലമെന്റ് പാസാക്കുന്ന നിയമമായിരിക്കുമെന്നും എല്ലാവരും ഇത് അനുസരിക്കേണ്ടിവരുമെന്നും അമിത് ഷാ പറഞ്ഞു.

മുസ്ലീങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ മുസ്ലീങ്ങളെ ഭിന്നിപ്പിക്കുന്ന ജോലി ചെയ്തത് ഇന്ന് പ്രതിപക്ഷത്തുള്ളവരാണെന്ന് കേന്ദ്രമന്ത്രി റിജിജു പറഞ്ഞു. നിങ്ങൾ ഷിയകൾക്ക് പ്രത്യേക ബോർഡും സുന്നികൾക്ക് പ്രത്യേക ബോർഡും ഉണ്ടാക്കി. ഞങ്ങൾ എല്ലാവരെയും ഒന്നിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ചർച്ചയ്‌ക്കിടെ ബിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 26 ന് എതിരാണെന്ന് എഐഎംഐഎം അംഗം അസദുദ്ദീൻ ഒവൈസി പറഞ്ഞു. ഒവൈസി ബിൽ കീറിക്കളഞ്ഞു. വഖഫ് ബില്ലിൽ രൂപീകരിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) ചെയർമാൻ ഇതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ഒവൈസിയുടെ നീക്കത്തെ എതിർക്കുകയും ചെയ്തു.

ഈ ബില്ലിനെ ഭരണഘടനാ വിരുദ്ധമെന്ന് അസദുദ്ദീൻ ഒവൈസി വിളിക്കുന്നു, എന്നാൽ ബിൽ കീറിമുറിച്ചതിലൂടെ അദ്ദേഹം ഭരണഘടനാ വിരുദ്ധമായ പ്രവൃത്തിയാണ് ചെയ്തതെന്ന് ജഗദംബിക പാൽ പറഞ്ഞു. എന്തിനാണ് അയാൾ ആ ബിൽ കീറിയതെന്ന് തനിക്ക് അദ്ദേഹത്തോട് ചോദിക്കണമെന്നും ചെയർമാൻ പറഞ്ഞു.

അതേ സമയം പാസായ ഈ ബിൽ ഉപരിസഭയായ രാജ്യസഭയിലേക്ക് അയയ്‌ക്കും. രാജ്യസഭ എന്തെങ്കിലും നിർദ്ദേശം നൽകിയാൽ അത് ലോക്‌സഭയുടെ അംഗീകാരത്തിനായി തിരിച്ചയക്കും. ഒരു നിർദ്ദേശവും നൽകാതെ രാജ്യസഭ ഭൂരിപക്ഷത്തോടെ അത് പാസാക്കിയാൽ അത് രാഷ്‌ട്രപതിക്ക് അയയ്‌ക്കും. രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ ഇത് നിയമമായി മാറും.

Tags: Wakhaf board billamit-shahbjpcongressmuslimParliamentAssaudin owaisiJagadambika Pal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

Kerala

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.