Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കിരൺ റിജിജു പ്രതീക്ഷയുടെ കിരണം ; വഖഫ് ബിൽ വിഷയത്തിൽ മോദി സർക്കാരിനെ പിന്തുണച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡും മദ്രസ ബോർഡും

പ്രതിഷേധിക്കുന്നവർ മുസ്ലീങ്ങളല്ല, കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആം ആദ്മി, ജനതാദൾ എന്നീ പാർട്ടികളിൽ നിന്നുള്ള രാഷ്‌ട്രീയ മുസ്ലീങ്ങളാണ്. പള്ളികൾ എടുത്തുകളയുമെന്ന് പറഞ്ഞ് അവർ മുസ്ലീങ്ങളെ ഭയപ്പെടുത്തുകയാണെന്നും വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2025, 04:13 pm IST
in India
മുഫ്തി ഷാമൂൺ കാസ്മിയും ഷദാബ് ഷംസും

മുഫ്തി ഷാമൂൺ കാസ്മിയും ഷദാബ് ഷംസും

ന്യൂദൽഹി : വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡും മദ്രസ ബോർഡും. പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷകളുണ്ടെന്നും അതുകൊണ്ടാണ് ഈ ഭേദഗതി ബില്ലിന് ‘ഉമീദ്’ എന്ന് പേരിട്ടിരിക്കുന്നതെന്നും ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു.

കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ പ്രതീക്ഷയുടെ കിരണമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പാവപ്പെട്ട മുസ്ലീങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ മോദി സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് 70 വർഷവും മോദി ഭരണവും തമ്മിലുള്ള വ്യത്യാസമാണ്.

പ്രതിപക്ഷത്തിന് 70 വർഷമുണ്ടായിരുന്നുവെന്നും അവർ കഴിയുന്നതെല്ലാം ചെയ്തുവെന്നും ഷദാബ് ഷംസ് പറഞ്ഞു. അവർ വഖഫ് കൊള്ളയടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. സമ്പന്നർ ദരിദ്രരുടെ അവകാശങ്ങൾ കവർന്നെടുത്തു. പള്ളികൾ എടുത്തുകളയുമെന്ന് പറഞ്ഞ് അവർ മുസ്ലീങ്ങളെ ഭയപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിഷേധിക്കുന്നവർ മുസ്ലീങ്ങളല്ല, കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആം ആദ്മി, ജനതാദൾ എന്നീ പാർട്ടികളിൽ നിന്നുള്ള രാഷ്‌ട്രീയ മുസ്ലീങ്ങളാണ്. അവരുടെ പിന്നിൽ എൻ‌ജി‌ഒകളും ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ്, മുസ്ലീം പേഴ്‌സണൽ ലോ ബോർഡ് തുടങ്ങിയ കമ്മിറ്റികളുമുണ്ട്, അവർ പിൻവാതിലിലൂടെ രാജ്യസഭയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

മോദി സർക്കാർ അവതരിപ്പിക്കുന്ന വഖഫ് ബോർഡ് ബില്ലിനെ സ്വാഗതം ചെയ്ത ഉത്തരാഖണ്ഡ് മദ്രസ ബോർഡ് ചെയർമാൻ ഷാമുൻ ഖാസ്മിയും ഈ ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് ഗുണം ചെയ്യുമെന്നും വർഷങ്ങളായി വിലപ്പെട്ട വഖഫ് സ്വത്തുക്കൾ കൈവശപ്പെടുത്തിയിരിക്കുന്ന ആളുകളെ പുറത്താക്കുമെന്നും പറഞ്ഞു. വഖഫ് സ്വത്തുക്കൾ പാവപ്പെട്ട മുസ്ലീങ്ങൾക്കുള്ളതാണെന്നും മോദി സർക്കാർ അവർക്ക് അവരുടെ അവകാശങ്ങൾ നൽകാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: utharakhand madrasa boardmodimuslimpushkar singh dhamiWakhaf boardWakhaf board bill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

India

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.