Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഖഫ് ഭേദഗതി ബില്ലിനെപ്പറ്റി മുസ്ലീം വ്യക്തിനിയമ ബോർഡ് ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് അസ്ഥിരത പടർത്തുന്നു: വിമർശിച്ച് ജെപിസി ചെയർമാൻ

പ്രതിഷേധത്തിന് ചുക്കാൻ പിടിക്കുന്ന ഇമ്രാൻ മസൂദ് കോൺഗ്രസ് പാർട്ടിക്കാരനാണ്. വഖഫ് ബോർഡിലെ ആളുകൾ അതിന്റെ സ്വത്തുക്കൾ നശിപ്പിച്ചുകൊണ്ടിരുന്നു, അതുമൂലം ദരിദ്രർക്ക് ഒരു പ്രയോജനവും ലഭിച്ചിരുന്നില്ലെന്നും ഇമ്രാൻ മസൂദിന് നന്നായി അറിയാം. ഇതെല്ലാം അറിഞ്ഞിട്ടും ഈ ബില്ലിനെ എതിർക്കുന്നതിലൂടെ ഇമ്രാൻ മസൂദ് രാജ്യത്ത് അരാജകത്വം പടർത്താൻ ശ്രമിക്കുകയാണെന്നും ചെയർമാൻ കുറ്റപ്പെടുത്തി.

Janmabhumi Online by Janmabhumi Online
Mar 24, 2025, 12:12 pm IST
in India
ജെപിസി ചെയർമാൻ ജഗദംബിക പാൽ

ജെപിസി ചെയർമാൻ ജഗദംബിക പാൽ

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി : വഖഫ് ഭേദഗതി ബിൽ-2024 നെച്ചൊല്ലി രാജ്യത്ത് നിലനിൽക്കുന്ന രാഷ്‌ട്രീയ കോളിളക്കങ്ങൾക്കിടയിൽ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് (എഐഎംപിഎൽബി) വീണ്ടും ഈ ബില്ലിനെതിരെ പ്രതിഷേധിക്കാൻ പോകുന്നുണ്ട്. ഈ സാഹചര്യത്തിൽ എഐഎംപിഎൽബിയെ നിശിതമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാർലമെന്റ് ജെപിസി ചെയർമാൻ ജഗദംബിക പാൽ.

ബില്ലിനെ എതിർക്കുന്ന ഈ ആളുകൾ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുകയും ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിമർശിച്ചു കൊണ്ട് പറഞ്ഞു. വഖഫിനായി ജെപിസി രൂപീകരിക്കുന്നതിന് മുമ്പ് ഞങ്ങൾ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗങ്ങളെ വിളിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ നിർദ്ദേശങ്ങൾ ഞങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവർ ഉന്നയിച്ച എല്ലാ വിഷയങ്ങളും ഞങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഇതെല്ലാം പരിഗണിച്ച് ഞങ്ങൾ 15 ഭേദഗതികൾ മാത്രമാണ് വരുത്തിയത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി ബിൽ വരുന്നത്. രാജ്യത്തിന് സുതാര്യമായ ഒരു ബിൽ വന്നതായി തോന്നുന്നുവെങ്കിൽ അത് ദാരിദ്ര്യത്തിനെ ഉൻമൂലനം ചെയ്യാനും, കുട്ടികൾക്കും, സ്ത്രീകൾക്കും, പാവപ്പെട്ട മുസ്ലീങ്ങൾക്കും ഗുണം ചെയ്യുമെങ്കിൽ അത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ വഖഫ് പരിപാലനത്തിനായി മെച്ചപ്പെട്ട ഒരു നിയമം ഉണ്ടാക്കണം. ഇതുവരെ നിയമം ഉണ്ടാക്കിയിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് എഐഎംപിഎൽബി രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. കൂടാതെ പ്രതിഷേധത്തിന് ചുക്കാൻ പിടിക്കുന്ന ഇമ്രാൻ മസൂദ് കോൺഗ്രസ് പാർട്ടിക്കാരനാണ്. അദ്ദേഹം ജെപിസി കമ്മിറ്റിയിലും അംഗമായിരുന്നു. വഖഫ് ബില്ലിലെ ഓരോ വ്യവസ്ഥയിലും നടന്ന വോട്ടെടുപ്പിലും മസൂദ് പങ്കെടുത്തിരുന്നതാണെന്നും ചെയർമാൻ പറഞ്ഞു.

അതേ സമയം ഇമ്രാൻ മസൂദ് ഇന്ന് അരാജകത്വം പ്രചരിപ്പിക്കുന്നു. ഇമ്രാൻ മസൂദിന് മെച്ചപ്പെട്ട ഒരു നിയമം നിർമ്മിക്കാൻ പോകുന്നുവെന്ന് നന്നായി അറിയാവുന്നതാണ്. കൂടാതെ ഇതുവരെ വഖഫ് ബോർഡിലെ ആളുകൾ അതിന്റെ സ്വത്തുക്കൾ നശിപ്പിച്ചുകൊണ്ടിരുന്നു, അതുമൂലം ദരിദ്രർക്ക് ഒരു പ്രയോജനവും ലഭിച്ചിരുന്നില്ലെന്നും ഇമ്രാൻ മസൂദിന് നന്നായി അറിയാം. ഇതെല്ലാം അറിഞ്ഞിട്ടും ഈ ബില്ലിനെ എതിർക്കുന്നതിലൂടെ ഇമ്രാൻ മസൂദ് രാജ്യത്ത് അരാജകത്വം പടർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൂടാതെ ഈ മാസം 17 ന് ദൽഹിയിലെ ജന്തർ മന്തറിൽ വഖഫ് ബില്ലിനെതിരെ എഐഎംപിഎൽബി വലിയൊരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എല്ലാം അറിഞ്ഞിട്ടും മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രതിഷേധിക്കുകയാണെങ്കിൽ അവർ രാജ്യത്തെ വെറുപ്പിന്റെ തീയിലേക്ക് വലിച്ചെറിയാനും നിയമങ്ങൾ നിർമ്മിക്കാനുള്ള പാർലമെന്റിന്റെ അവകാശത്തെ വെല്ലുവിളിക്കാനും ശ്രമിക്കുകയാണെന്ന് ജഗദംബിക പാൽ അന്നേ ദിവസം വിമർശിച്ചിരുന്നു.

ഇത് ചെയ്യുന്നതിലൂടെ മുസ്ലീം സംഘടന ആളുകളെ ആശയക്കുഴപ്പത്തിലാക്കാനും അവർക്കിടയിൽ ഭിന്നതകൾ സൃഷ്ടിക്കാനും ഗൂഢാലോചന നടത്തുകയാണ്. അദ്ദേഹത്തിന്റെ നീക്കം ഒട്ടും ജനാധിപത്യപരമല്ലെന്നും ജെപിസി ചെയർമാൻ കുറ്റപ്പെടുത്തിയിരുന്നു.

Tags: Wakhaf board billbjpcongressAll India Muslim Personal Law BoardJPC Chairman#Jagadambikapal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

India

ഇറാൻ ഇന്ത്യയുടെ പഴയ സുഹൃത്താണ് : കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യമാണ് ; സോണിയ

Kerala

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

Kerala

നിലമ്പൂര്‍ വിധിയെഴുതി, മികച്ച പോളിംഗ് , വോട്ടെണ്ണല്‍ തിങ്കളാഴ്ച

Kerala

മുന്‍ എംഎല്‍എ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു,വി.എസിനെ തോല്‍പ്പിച്ച നേതാവ്

പുതിയ വാര്‍ത്തകള്‍

‘ നന്ദി മോദിജി , ഇറാനിൽ ഞങ്ങൾക്ക് ഭക്ഷണവും , താമസിക്കാൻ സുരക്ഷിതമായ ഇടവും ഒരുക്കിയത് മോദി സർക്കാരാണ് ‘ ; നന്ദി പറഞ്ഞ് മുസ്ലീം ദമ്പതികൾ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പാല്‍ മോഷണം: ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍

37 മണിക്കൂർ നിർത്താതെയുള്ള യാത്ര ; റഡാറുകൾക്ക് പോലും കണ്ടെത്താനായില്ല ; ഇറാനെ ആക്രമിക്കുന്നതിനുമുമ്പ് B-2 ബോംബർ യാത്ര പൂർത്തിയാക്കിയത് ഇങ്ങനെ

10 കിലോയിലധികം കഞ്ചാവ് ശേഖരവുമായി യുവാവ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായി, സംഭവം കല്ലമ്പലത്ത്

രാമപുരത്ത് പാഴ്സല്‍ ലോറി തടഞ്ഞ് 3.24 കോടി തട്ടിയ സംഭവത്തില്‍ 2 തമിഴ്‌നാട്ടുകാര്‍ അറസ്റ്റില്‍

എന്‍.എസ്.എസ് പരിപാടിയില്‍ ഭാരതാംബ വിവാദം, ഭാരതാംബയുടെ ചിത്രം അനുവദിക്കില്ലെന്ന് ഇടതുപക്ഷ പഞ്ചായത്ത് അംഗം, പരിപാടി നിര്‍ത്തിവയ്‌പ്പിച്ച് പൊലീസ്

ലോകത്തിൽ ഏറ്റവും മികച്ച രാജ്യമാണ് ഞങ്ങളുടേത് : സുരക്ഷിതമായി നാട്ടിലെത്തിയത് മോദി സർക്കാർ ഉള്ളതിനാൽ ; നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയവർ

ആശാവര്‍ക്കര്‍മാര്‍ക്ക് 3 മാസത്തെ ഓണറേറിയത്തിനുളള തുക അനുവദിച്ചു

അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വെച്ച സംഭവം വലിയ പാഠമാണ് നല്‍കിയതെന്ന് നടന്‍ ജയന്‍ ചേര്‍ത്തല

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 63 പേര്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies