Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സർക്കാർ കരാറുകളിൽ മുസ്ലീങ്ങൾക്ക് 4% സംവരണം നൽകുന്ന ബിൽ ഗവർണർ തിരിച്ചയക്കുമെന്ന് സൂചന : കത്ത് നൽകി ബിജെപി

Janmabhumi Online by Janmabhumi Online
Mar 21, 2025, 04:48 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു ; കർണാടക സർക്കാർ പാസാക്കിയ വിവാദമായ മുസ്ലീം ക്വാട്ട ബിൽ ഗവർണർ തിരിച്ചയച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ബിജെപി കർണാടക ഗവർണർ തവാർചന്ദ് ഗെഹ്ലോട്ടിന് കത്ത് നൽകിയിരുന്നു. സർക്കാർ കരാറുകളിൽ മുസ്ലീങ്ങൾക്ക് 4% സംവരണം നൽകുന്ന ബിൽ സംസ്ഥാനത്ത് ഒരു തർക്ക വിഷയമായി മാറിയിരിക്കുകയാണ് . എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ ആണ് ഗവർണർക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് നൽകിയത്.

സർക്കാർ കരാറുകളിൽ മുസ്ലീങ്ങൾക്ക് 4 ശതമാനം സംവരണം നൽകുന്ന കർണാടക പൊതു സംഭരണത്തിലെ സുതാര്യത നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള അനുമതി ഗവർണർ നിഷേധിക്കണമെന്ന് കത്തിൽ യത്നാൽ ആവശ്യപ്പെട്ടു.

‘ പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് 4 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബിൽ കർണാടക സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു, ഇത് ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമാണ്. കെടിപിപി നിയമത്തിലെ ഭേദഗതി പ്രകാരം 2 കോടി രൂപ വരെ വിലയുള്ള സിവിൽ കരാറുകളിലും 1 കോടി രൂപ വരെ വിലയുള്ള ചരക്ക് സേവന കരാറുകളിലും മുസ്ലീങ്ങൾക്ക് 4 ശതമാനം സംവരണം അനുവദിക്കുന്നു. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനം തടയുന്ന ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ് ഈ നീക്കം.

ഭരണഘടനയുടെ കരട് തയ്യാറാക്കുന്ന സമയത്ത്, ഡോ. അംബേദ്കർ തന്നെ മതാധിഷ്ഠിത സംവരണത്തെ എതിർത്തിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ, മതാധിഷ്ഠിത സംവരണം നൽകാനുള്ള സമാനമായ ശ്രമങ്ങൾ കോടതികൾ പരാജയപ്പെടുത്തി. ഇതൊക്കെയാണെങ്കിലും, മുസ്ലീം സമുദായത്തിന് 4 ശതമാനം സംവരണം അനുവദിച്ചുകൊണ്ട് കർണാടകയിലെ കോൺഗ്രസ് സർക്കാർ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിൽ ഏർപ്പെടുകയാണ്.

സമാനമായ മതാധിഷ്ഠിത സംവരണം റദ്ദാക്കിയ സുപ്രീം കോടതിയുടെ മുൻ വിധിയും യത്നാൽ ചൂണ്ടിക്കാട്ടി. സംവരണ ആനുകൂല്യങ്ങൾക്കായി 77 സമുദായങ്ങളെ, കൂടുതലും മുസ്ലീങ്ങളെ, ഒബിസികളായി തരംതിരിക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ നീക്കത്തെ അസാധുവാക്കിയ സുപ്രീം കോടതിയുടെ തീരുമാനത്തെയും അദ്ദേഹം കത്തിൽ പരാമർശിച്ചു.

അതേസമയം നേരത്തെ വിവാദമായ കർണാടക ഹിന്ദു മത സ്ഥാപനങ്ങളും ചാരിറ്റബിൾ എൻഡോവ്‌മെന്റുകളും (ഭേദഗതി) ബിൽ, ഗവർണർ തിരിച്ചയച്ചിരുന്നു.

 

Tags: KarnatakasidharamayyaGovernor Thaawarchand Gehlot
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംഗളൂരുവില്‍ ക്രിക്കറ്റ് മാച്ചിനിടയില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ യുവാവിനെ തല്ലിക്കൊന്നെന്ന് ആരോപണം

India

പൊതുവേദിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി തല്ലാനൊരുങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ: വിവാദം

India

പാകിസ്ഥാനെതിരെ യുദ്ധം ചെയ്യേണ്ട ആവശ്യമില്ലെന്ന് സിദ്ധരാമയ്യ ; വാർത്തയാക്കി പാക് മാദ്ധ്യമങ്ങൾ : പാക് രത്ന നൽകി ആദരിക്കുമെന്ന് ബിജെപി

India

ക്രൂരമായി കൊല്ലപ്പെട്ട മുൻ ഡിജിപി ഓം പ്രകാശ് പോപ്പുലർ ഫ്രണ്ട് അംഗമെന്ന് ഭാര്യ : ഒരുപാട് സഹിച്ചു, ഇപ്പോൾ മകളെയും പീഡിപ്പിക്കാൻ തുടങ്ങിയെന്നും ഭാര്യ

India

ജാതിവിവേചനം: കർണാടകയിൽ വെമുല നിയമം നടപ്പാക്കാനൊരുങ്ങി സിദ്ധരാമയ്യ സർക്കാർ

പുതിയ വാര്‍ത്തകള്‍

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

നദികളുടെ ശുചീകരണത്തിന് ജനപങ്കാളിത്തം അനിവാര്യം; കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ല : ജി.അശോക് കുമാർ

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

നിരത്തി കിടത്തി 22 മൃതദേഹങ്ങൾ ; കുടുംബാംഗങ്ങളുടെ മൃതദേഹത്തിനരികിൽ വിഷമത്തോടെ മൗലാന മസൂദ് അസ്ഹർ

അഫ്ഗാൻ അതിർത്തിയിലും പാകിസ്ഥാന് തിരിച്ചടി ; സൈനികരെ തിരഞ്ഞ് പിടിച്ച് വധിക്കുന്നു : കൊല്ലപ്പെട്ടത് ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ : പകച്ച് പാക് സൈന്യം

ചിതറിത്തെറിച്ചത് 5 കൊടും ഭീകരർ : സൈന്യം കൊന്നൊടുക്കിയത് ഇന്ത്യയിൽ വിവിധ ആക്രമണങ്ങൾ നടത്തിയ ഉസ്താദ്ജി അടക്കമുള്ളവരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies