Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിറ്റ് ലര്‍ നഗര്‍ ഉണ്ടോ?ഈദി അമീന്‍ റോഡ് ഉണ്ടോ? പക്ഷെ ഔറംഗബാദും ടിപ്പുസുല്‍ത്താന്‍ റോഡും ഭക്ത്യാര്‍പൂറും ഉണ്ട്: സദ്ഗുരു ജഗ്ഗിവാസുദേവ്

ലോകത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതിയായ അഡോള്‍ഫ് ഹിറ്റ്ലറുടെ പേരില്‍ റോഡുകളുണ്ടോ? ഹിറ്റ്ലര്‍ നഗര്‍ ഉണ്ടോ? പട്ടണങ്ങളുണ്ടോ? ഈദി അമീന്റെ പേരില്‍ റോഡുകളും നഗരങ്ങളും ഉണ്ടോ? ഈദി അമീന്‍ റോഡ് ഉണ്ടോ? പക്ഷെ ഇന്ത്യയിലെ ക്രൂരന്മാരായ ഇസ്ലാം ചക്രവര്‍ത്തിമാരുടെ പേരില്‍ റോഡും പട്ടണങ്ങളും ഉണ്ട്. ഔറംഗബാദും ടിപ്പുസുല്‍ത്താന്‍ റോഡും ഭക്ത്യാര്‍പൂറും അഹമ്മദ് നഗറും ഉണ്ടെന്നും സദ്ഗുരു ജഗ്ഗിവാസുദേവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 06:04 pm IST
in India

കോയമ്പത്തൂര്‍ : ലോകത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതിയായ അഡോള്‍ഫ് ഹിറ്റ്ലറുടെ പേരില്‍ റോഡുകളുണ്ടോ? ഹിറ്റ്ലര്‍ നഗര്‍ ഉണ്ടോ? പട്ടണങ്ങളുണ്ടോ? ഈദി അമീന്റെ പേരില്‍ റോഡുകളും നഗരങ്ങളും ഉണ്ടോ? ഈദി അമീന്‍ റോഡ് ഉണ്ടോ? പക്ഷെ ഭാരതത്തെ ആക്രമിക്കാനെത്തിയ ക്രൂരന്മാരായ ഇസ്ലാം ചക്രവര്‍ത്തിമാരുടെ പേരില്‍ റോഡും പട്ടണങ്ങളും ഉണ്ട്. ഔറംഗബാദും ടിപ്പുസുല്‍ത്താന്‍ റോഡും ഭക്ത്യാര്‍പൂറും അഹമ്മദ് നഗറും ഉണ്ടെന്നും സദ്ഗുരു ജഗ്ഗിവാസുദേവ്.

ലക്ഷക്കണക്കിന് പേരെ വംശഹത്യയുടെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയ ഏകാധിപതിയാണ് ജര്‍മ്മനിയിലെ ഹിറ്റ് ലര്‍. അതുപോലെ മനുഷ്യനെപ്പോലും തിന്നുന്ന ക്രൂരനായ ഉഗാണ്ട എന്ന രാജ്യത്തിലെ പട്ടാളമേധാവിയായിരുന്നു ഈദി അമീന്‍. ഇവരുടെ രണ്ടുപേരുടെയും പേരില്‍ സ്ഥലങ്ങളോ, റോഡുകളോ ഇല്ലെന്നിരിക്കെ എങ്ങിനെയാണ് വിദേശമണ്ണില്‍ നിന്നും ഭാരതത്തില്‍ എത്തി ഹിന്ദുസ്ത്രീകളെ അപമാനിക്കുകയും പുരുഷന്മാരെ കൊലപ്പെടുത്തുകയും ഹിന്ദുക്ഷേത്രങ്ങള്‍ കൊള്ളയടിച്ചതിന് ശേഷം നശിപ്പിക്കുകയും ചെയ്ത ഇസ്ലാം ഭരണാധികാരികളുടെ പേര് ഭാരതത്തിലെ സ്ഥലങ്ങള്‍ക്കും റോഡുകള്‍ക്കും നല്‍കിയത്?

ഭാരതത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും പതിനായിരക്കണക്കിന് ഹിന്ദുക്കളെ കൊലപ്പെടുത്തുകയും മതം മാറ്റുകയും ഹിന്ദുസ്ത്രീകളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം മുസ്ലിങ്ങളെ വിവാഹം കഴിപ്പിക്കുകയും ചെയ്ത ഇസ്ലാം ചക്രവര്‍ത്തിമാരുടെ പേരുകള്‍ ഭാരതത്തിലെ വിവിധസ്ഥലങ്ങള്‍ക്ക് നല്‍കിയത് എന്തിനെന്ന് സദ്ഗുരു. അദ്ദേഹത്തിന്റെ ഒരു വീഡിയോയിലാണ് ഈ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്.

ടിപ്പുസുല്‍ത്താന്‍ മലബാര്‍ പ്രദേശത്ത് കൊന്നത് ചുരുങ്ങിയത് 10,000 ഹിന്ദുക്കളെയാണെന്ന് ടിപ്പുസുല്‍ത്താന്റെ മകന്‍ അംഗീകരിച്ച ചരിത്രപുസ്തകത്തില്‍  വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സദ്ഗുരു ജഗ്ഗിവാസുദേവ്. ലക്ഷത്തിലധികം ഹിന്ദുക്കളാണ് ടിപ്പുസുല്‍ത്താന്റെ നിര്‍ബന്ധത്തില്‍ മുസ്ലിങ്ങളായി മാറിയത്. അന്ന് ഹിന്ദു സ്ത്രീകളോട് മുസ്ലിങ്ങളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടിരുന്നു. അവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ട അതേ ദിവസം തന്നെയാണ് ഭാര്യമാരോട് മറ്റുള്ളവരെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടത്. അവര്‍ അതിന് സമ്മതിച്ചില്ലെങ്കിലോ ചുട്ടുപഴുത്ത ഇരുമ്പാണ് സ്ത്രീകളുടെ ശരീരത്തില്‍ കയറ്റിയിരുന്നത്. ഈ ടിപ്പുവിന്റെ പേര് എന്തിനാണ് സ്ഥലങ്ങള്‍ക്ക് നല്‍കിയത്? – ജഗ്ഗി വാസുദേവ് ചോദിക്കുന്നു.

അലാവുദ്ദീന്‍ ഖില്‍ജിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനാണ് റാണി പത്മാവതിയും ആയിരക്കണക്കിന് സ്ത്രീകളും കിണറ്റില്‍ ചാടി സ്വയം ആത്മാഹുതി ചെയ്തത്. മാനം രക്ഷിക്കാനായിരുന്നു ഇത്.. കുത്തബ് ദീന്‍ ഐബക് നൂറുകണക്കിന് സ്ത്രീകളെ കൊല്ലുകയും ജെയിന്‍ ക്ഷേത്രങ്ങളും ഹിന്ദുക്ഷേത്രങ്ങളും നശിപ്പിച്ച് അവയില്‍ നിന്നും ഉണ്ടാക്കിയെടുത്തതാണ് കുത്തബ് മിനാര്‍. – സദ്ഗുരു പറയുന്നു.

ഇതുപോലെ തന്നെയാണ് നളന്ദ എന്ന ഭാരതത്തിലെ ഏറ്റവും പുരാതന ലൈബ്രറിയിലെ 90ലക്ഷത്തോളം പുസ്തകങ്ങള്‍ കത്തിച്ചുകള‍ഞ്ഞ ഭക്ത്യാര്‍ഖില്‍ജിയെന്ന ക്രൂരനായ ഇസ്ലാം പട്ടാളമേധവിയുടെ പേരില്‍ ഭക്ത്യാര്‍പൂര്‍ എന്ന സ്ഥലപ്പേരുണ്ട്. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പുരുഷന്മാരെ കൊന്നൊടുക്കുകയും ചെയ്ത ക്രൂരന്മാരായ ഇസ്ലാമിക ഭരണാധികാരികളുടെ പേരില്‍ ഭാരതത്തില്‍ പതിനായിരക്കണക്കിന് സ്ഥലങ്ങള്‍ അറിയപ്പെടുന്നു. മറ്റുമനുഷ്യരോട് ഇത്രയ്‌ക്കും ക്രൂരതകള്‍ കാട്ടിയ ഭരണാധികാരികളെ വാഴ്‌ത്തിപ്പാടാന്‍ പാടില്ല. ഇത് പരിഹരിക്കാന്‍ ഭാവിയിലെ ഭരണാധികാരികള്‍ക്ക് സാധിക്കട്ടെ.- സദ്ഗുരു പറയുന്നു.

 

 

 

 

Tags: TipusultanBhaktiarkhiljiSambhajiSadhguruNalandaaurangazebJaggiVasudevIshafoundationIshayogacentre
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

India

പ്രകാശ് രാജ്…പക്ഷെ, ഹിന്ദുക്കള്‍ ബുദ്ധരെ മതത്തിന്റെ പേരില്‍ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ കൊള്ളയടിക്കുകയോ ചെയ്തില്ല

Kerala

“ഈ ശിവാജി അത്ര വലിയ പുള്ളിയാണോ? നാം മലയാളികൾ എന്തിനാണ് അദ്ദേഹത്തെ ആരാധിക്കുന്നത്?-ഈ ചോദ്യത്തിന് മനു ജി പിള്ളയുടെ ഉത്തരം

നടി സാമന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹശേഷം (വലത്ത്) രാജ് നിദിമോരുവിന്‍റെ ആദ്യഭാര്യ ശ്യാമിലി (ഇടത്ത്)
India

നടി സാമന്തയുടെ രണ്ടാം വിവാഹം സദ്ഗുരുആശ്രമത്തില്‍; വരന്‍ രാജിന് ആദ്യ ഭാര്യയുടെ ആശംസ പത്മപുരാണത്തിലെ സംസ്കൃത ശ്ലോകത്തിലൂടെ

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.