Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ പ്രതിഷേധങ്ങൾ വെറും പൊറാട്ടുനാടകം : വഖഫ് ഭേദഗതി ബില്ല് പാസാക്കും : ഭീഷണികളെ ഭയക്കുന്നില്ല : ജെപിസി ചെയർമാൻ

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന 400 പേജുള്ള ഒരു ഭേദഗതി ഞങ്ങൾ ഇപ്പോൾ തയ്യാറാക്കിയിട്ടുണ്ട്. ദരിദ്രർ, സ്ത്രീകൾ, അനാഥർ, വിധവകൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുസ്ലീങ്ങൾ എന്നിവരുൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളെ പിന്തുണയ്‌ക്കുക എന്നതാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ഇത് പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലീങ്ങൾക്കുള്ള നിർണായക ചുവടുവയ്‌പ്പാക്കി മാറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 08:25 am IST
in India

ന്യൂദൽഹി : വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ (എഐഎംപിഎൽബി) പ്രതിഷേധം വിലപ്പോകില്ലെന്ന് വ്യക്തമാക്കി സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) ചെയർമാൻ ജഗദംബിക പാൽ. ബിൽ പാസാക്കുമെന്നും ഭീഷണികൾ കൊണ്ട് തടയാനാകില്ലെന്നും ജഗദംബിക പാൽ തിങ്കളാഴ്ച വീണ്ടും ഉറപ്പിച്ചു പറഞ്ഞു.

ബിജെപിയുടെ പ്രധാന സഖ്യകക്ഷികളായ ടിഡിപി, ജെഡി (യു) എന്നിവയിൽ സമ്മർദ്ദം ചെലുത്തുന്നതിനായി മാർച്ച് 13 ന് ജന്തർ മന്തറിൽ പ്രതിഷേധം നടത്താൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും അതിൽ പങ്കെടുക്കാൻ ക്ഷണക്കത്ത് അയയ്‌ക്കുകയും ചെയ്തു. എന്നാൽ ഈ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ബില്ല് പാസാക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

ബിൽ പാസാക്കാതിരിക്കാൻ ബോർഡ് രാജ്യവ്യാപകമായി ഒരു പ്രസ്ഥാനം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ അവർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും ജഗദംബിക പാൽ പറഞ്ഞു. ഈ സാഹചര്യത്തിൽ എ.ഐ.എം.പി.എൽ.ബിയുടെ സമീപനത്തിലെ വൈരുദ്ധ്യത്തെയും അദ്ദേഹം വിമർശിച്ചു.

വിപുലമായ കൂടിയാലോചനകൾക്ക് ശേഷം വഖഫ് ബിൽ ജെപിസി ശ്രദ്ധാപൂർവ്വം പരിഗണിച്ചിരുന്നുവെന്ന് പാൽ പറഞ്ഞു. ആറുമാസത്തോളം ഞങ്ങൾ എ.ഐ.എം.പി.എൽ.ബിയെ ശ്രദ്ധിച്ചു. അവരുടെ ആശങ്കകൾ പ്രകടിപ്പിക്കാൻ അവർക്ക് നാല് മണിക്കൂർ സമയം നൽകി. തുടർന്നാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന 400 പേജുള്ള ഒരു ഭേദഗതി ഞങ്ങൾ ഇപ്പോൾ തയ്യാറാക്കിയിട്ടുണ്ട്.

ദരിദ്രർ, സ്ത്രീകൾ, അനാഥർ, വിധവകൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുസ്ലീങ്ങൾ എന്നിവരുൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളെ പിന്തുണയ്‌ക്കുക എന്നതാണ് ഈ നിയമം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിൽ ഏറ്റവും ആവശ്യമുള്ളവർക്ക് പ്രയോജനപ്പെടുമെന്ന് ഭേദഗതികൾ ഉറപ്പാക്കുന്നു. ഇത് പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലീങ്ങൾക്കുള്ള നിർണായക ചുവടുവയ്‌പ്പാക്കി മാറ്റുന്നു. നിയമം പാസാക്കുന്ന പ്രക്രിയയെ ഒരു ഭീഷണിയും തടയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുസ്ലീങ്ങളെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തെരുവിലിറക്കുകയാണെന്ന് സർക്കാർ ആരോപിച്ച് ജാമിയത്ത് ഉലമ-ഇ-ഹിന്ദ്, എ.ഐ.എം.പി.എൽ.ബിയുടെ പ്രതിഷേധത്തിന് പിന്തുണ നൽകി. മാർച്ച് 13 ന് ജന്തർ മന്തറിൽ നടക്കാനിരിക്കുന്ന പ്രതിഷേധ പ്രകടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലീങ്ങൾ അവരുടെ അവകാശങ്ങൾക്കായി പോരാടാൻ നിർബന്ധിതരാകുകയാണെന്ന് ജാമിയത്ത് മേധാവി മൗലാന അർഷാദ് മദനി പറഞ്ഞു.

എന്നാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് നിയമങ്ങൾ നിർമ്മിക്കുന്നത്. ഭീഷണികളിലൂടെയോ അക്രമാസക്തമായ വാക്കുകളിലുടെയോ അല്ല എന്ന് ജഗദംബിക പാൽ പ്രതികരിച്ചു.

Tags: muslimJagadambika PalJPCWakhaf board billbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.