Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആശാവര്‍ക്കര്‍മാര്‍ക്കായി ശബ്ദമുയര്‍ത്തി ബിജെപി എംപി

Janmabhumi Online by Janmabhumi Online
Mar 11, 2025, 08:16 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രാജ്യത്തുടനീളമുള്ള ആശാവര്‍ക്കര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് ബിജെപി. ഇന്നലെ രാജ്യസഭയില്‍ ശൂന്യവേളയിലാണ് വിഷയം അവതരിപ്പിക്കപ്പെട്ടത്. ഹരിയാനയില്‍ നിന്നുള്ള ബിജെപി എംപിയും ദേശീയ വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമായ രേഖ ശര്‍മയാണ് വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

ആശാവര്‍ക്കര്‍മാരുടെ വിലമതിക്കാനാകാത്ത സേവനത്തിന് തുല്യമായി ഇന്‍സെന്റീവിന് പുറമേ പ്രതിമാസം നിശ്ചിത ശമ്പളം നല്കണമെന്ന് രേഖ ശര്‍മ ആവശ്യപ്പെട്ടു. വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഭാഗമാക്കി അവരുടെ ഭാവി സുരക്ഷിതമാക്കണം. ഇന്‍സെന്റീവ് താമസമില്ലാതെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വ്യവസ്ഥാപിത സംവിധാനമൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നമ്മുടെ ഗ്രാമീണ, സാമൂഹ്യ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലാണ് ആശാവര്‍ക്കര്‍മാരെന്ന് രേഖ അഭിപ്രായപ്പെട്ടു. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടെ നിര്‍ണായക കണ്ണിയായി അവര്‍ പ്രവര്‍ത്തിക്കുന്നു. മാതൃ- ശിശു ആരോഗ്യ സേവനങ്ങള്‍, പ്രതിരോധ കുത്തിവയ്പ്, രോഗ പ്രതിരോധ നടപടികള്‍, വിവിധ ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള പ്രധാന ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് അവരുടെ ഉത്തരവാദിത്തത്തിലാണ്. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഒഴിച്ചുകൂടാനാകാത്ത പങ്കു വഹിക്കുന്നുണ്ടെങ്കിലും, ആശാവര്‍ക്കര്‍മാര്‍ക്ക് അവരുടെ ജോലിയുടെ പ്രാധാന്യത്തിനനുസരിച്ചുള്ള ഓണറേറിയം ലഭിക്കുന്നില്ല. നിശ്ചിത ശമ്പളമില്ലാതെ അക്ഷീണം ജോലി ചെയ്യുന്നു, പലപ്പോഴും വൈകിയാണ് അപര്യാപ്തമായ വേതനം ലഭിക്കുന്നത്. പെന്‍ഷന്‍, ആരോഗ്യ സംരക്ഷണ സംവിധാനം, ഇന്‍ഷുറന്‍സ്, പ്രസവാനുകൂല്യം തുടങ്ങിയ അവശ്യ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളില്ല. ഇത് അവരെ ദുര്‍ബലരും സാമ്പത്തികമായി അരക്ഷിതരുമാക്കി. കൊവിഡ് 19 കാലത്ത് ആരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും വീടുതോറുമുള്ള സ്‌ക്രീനിങ്ങിലും ബോധവത്കരണത്തിലും കുത്തിവെയ്‌പ്പ് ഉറപ്പാക്കുന്നതിലും ആശാവര്‍ക്കര്‍മാര്‍ മുന്‍നിര പങ്കു വഹിച്ചു, പലപ്പോഴും വലിയ വ്യക്തിഗത അപകട സാധ്യതകള്‍ ഏറ്റെടുത്തായിരുന്നു ഇത്. ആശാവര്‍ക്കര്‍മാരുടെ ദീര്‍ഘകാലമായുള്ള പ്രശ്നപരിഹാരങ്ങള്‍ക്കുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം. ആശാവര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവിനു പുറമേ പ്രതിമാസം നിശ്ചിത ശമ്പളം നല്കണം. അവരുടെ വിലമതിക്കാനാകാത്ത സേവനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും രേഖ ആവശ്യപ്പെട്ടു.

ആശാവര്‍ക്കര്‍മാരുടെ ഭാവി സുരക്ഷിതമാക്കുന്നതിന് ഇഎസ്ഐ, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പരിധിയില്‍ അവരെ കൊണ്ടുവരണം. അവരുടെ വേതനം ഇടയ്‌ക്കിടെ അവലോകനം ചെയ്യുന്നതിനും വേതനം കിട്ടുന്നതിലെ താമസവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനും വ്യവസ്ഥാപിത സംവിധാനമുണ്ടാക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ അവര്‍ രാഷ്‌ട്രത്തെ സേവിക്കുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ശമ്പളം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ണായക നടപടികള്‍ കൈക്കൊള്ളണമെന്നും രേഖ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരും കേരളത്തിലെ ആശാവര്‍ക്കര്‍മാരുടെ സമരം സംബന്ധിച്ച് സഭയില്‍ സംസാരിച്ചു.

 

Tags: Asha workersBJP MP Rekha Sharma
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു, രാപകല്‍ സമരം തുടരും

Kerala

കൊതുകിനെ കൊല്ലാന്‍ വേറെ കൂലി വേണമെന്ന് ആശമാര്‍, എങ്കില്‍ കൊല്ലാതെ വിട്ടേക്കെന്ന് ആരോഗ്യ മന്ത്രി

Kerala

ആശ പ്രവര്‍ത്തകരുടെ വേതനം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കള്ളസത്യവാംഗ് മൂലം നല്‍കിയെന്ന് ആരോപണം

Kerala

ആശമാര്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ടു : ആശമാർ കടുംപിടുത്തം തുടരുമ്പോൾ ചർച്ചക്ക് ഇനി സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്

Kerala

സമര വേദിക്ക് മുന്നില്‍ മുടി അഴിച്ചു പ്രകടനം നടത്തി, ഒരാള്‍ തലമുണ്ഡനം ചെയ്തു : പ്രതിഷേധം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ എസ്.പിയും പൊലീസ് അസോസിയേഷനും തമ്മില്‍ പോര് : 5 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി

പലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ ; ഗാസയിലെ ആശുപത്രിയിൽ ഭീകരരുടെ വലിയ തുരങ്കം കണ്ടെത്തി ഇസ്രായേൽ സൈന്യം

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

പൊതുജനങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നു , നേതാക്കൾ തിന്ന് കുടിക്കുന്നു ! പാകിസ്ഥാനിൽ ഈ നേതാക്കളുടെ ശമ്പളം 600% വർധിച്ചു

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies