Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര മികവിനെ പടിയിറക്കാന്‍ തൊഴില്‍ വകുപ്പ്; ഈസ് ഓഫ് ഡൂയിങ്് ബിസിനസ്: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രപദ്ധതി അട്ടിമറിക്കുന്നു

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Mar 10, 2025, 10:44 am IST
in Kerala

പത്തനംതിട്ട : കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി ആരംഭിച്ച ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന സംരംഭകത്വ പ്രോത്സാഹന പദ്ധതിയുടെ ബലത്തില്‍ മികവ് നേടിയ കേരളം ഒടുവില്‍ പദ്ധതി അട്ടിമറിക്കാന്‍ തൊഴില്‍ വകുപ്പിന്റെ സഹായത്തോടെ ഗൂഢ ശ്രമം തുടങ്ങി. ലളിത വ്യവസ്ഥകളോടെ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച് സുഗമമായി വിജയത്തിലെത്തിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചു വര്‍ഷം മുമ്പ് ഈസ് ഓഫ് ഡൂയിങ്് ബിസിനസ് പദ്ധതി ആരംഭിച്ചത്. സംരംഭകത്വത്തില്‍ കേവലം 15 -ാം സ്ഥാനത്തായിരുന്ന കേരളം കേന്ദ്ര പദ്ധതിയിലൂടെ നില മെച്ചപ്പെടുത്തിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ തലതിരിഞ്ഞ നയം മൂലം വീണ്ടും ദുരവസ്ഥയിലേക്ക് കൂപ്പുകുത്തുന്നത്.

അടുത്ത കാലത്ത് ഉണ്ടായ സംരംഭകത്വ വര്‍ദ്ധനവിന് പിന്നില്‍ തങ്ങളുടെ മികവാണെന്ന് വരുത്തി തീര്‍ക്കാനാണ് സംസ്ഥാന തൊഴില്‍ വകുപ്പും മുഖ്യമന്ത്രിയും ശ്രമിച്ചത്. കേന്ദ്രനയമാണ് ഇതിന് പിന്നിലെന്ന സത്യം മനപൂര്‍വം കേരളം മറച്ചു വയ്‌ക്കുകയായിരുന്നു. എന്നാല്‍ സംരഭകരായി മുന്നോട്ടു വന്നവര്‍ യാഥാര്‍ഥ്യം പരസ്യമാക്കിയതോടെ ഇടതു സര്‍ക്കാരിന്റെ പുറം പൂച്ച് പൊളിഞ്ഞു. അടുത്തിടെ നടന്ന നിക്ഷേപ ഉച്ചകോടിയിലൂടെ ഇത് ജനങ്ങളിലെത്തി. ഈ സാഹചര്യത്തിലാണ് കേന്ദ്ര മികവിനെ ഇകഴ്‌ത്തി കാട്ടാന്‍ തൊഴില്‍ വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംരംഭകരെ ദ്രോഹിക്കാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കിയത്.

തമിഴ്നാട്ടില്‍ 10 പേരില്‍ താഴെ തൊഴിലാളികളുള്ള ഒരു സ്ഥാപനത്തിലും പരിശോധനയില്ല. അതിനാല്‍ പാലക്കാട് കഞ്ചിക്കോട്ടു നിന്നും വാളയാര്‍ കടന്ന് പ്രതിവര്‍ഷം അമ്പതില്‍ അധികം സ്ഥാപനങ്ങളാണ് കോയമ്പത്തൂരിലേക്ക് അഭയം തേടുന്നത്. ഈ നില തുടര്‍ന്നാല്‍ സംരംഭകത്വ പ്രോത്സാഹനത്തില്‍ കേരളം തമിഴ് നാടിനെയും കര്‍ണാടകത്തിനെയും പിന്തള്ളി പിന്നിലേക്ക് പോകുമെന്ന കാര്യം ഉറപ്പാണ്.

നിരന്തര പരിശോധനകളിലൂടെ ചെറുകിട സംരംഭകരെ കെട്ടുകെട്ടിക്കുക എന്നതാണ് തൊഴില്‍ വകുപ്പിന്റെ പുതിയ നയം. കേന്ദ്ര സര്‍ക്കാര്‍ 2019-ല്‍ പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിങ്് ബിസിനസ് നയങ്ങള്‍ക്ക് ഘടക വിരുദ്ധമാണിത്. മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥര്‍ ഫാക്ടറികള്‍ സന്ദര്‍ശിക്കാന്‍ പാടില്ല എന്നതാണ് പ്രധാന മാനദണ്ഡം. രേഖാ മൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമെ സന്ദര്‍ശനം പാടുള്ളു. അതിന് മുമ്പ് പരാതിയുടെ കോപ്പിയും സന്ദര്‍ശന തീയതിയും സമയവും കമ്പനി ഉടമയെ അറിയിച്ചിരിക്കണം. സന്ദര്‍ശനം വീഡിയോയില്‍ ചിത്രീകരിക്കാനുള്ള സംരംഭകന്റെ അവകാശം സംരക്ഷിക്കണം എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് സന്ദര്‍ശനം.

സംരംഭങ്ങളെ ഹൈ റിസ്‌ക്ക്, മീഡിയം റിസ്‌ക്ക്, ലോ റിസ്‌ക്ക് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. എന്നാല്‍ പൊട്ടിത്തെറി, തീ പിടുത്തം, വിഷ വാതക ചോര്‍ച്ച എന്നിവയ്‌ക്ക് സാധ്യതയുള്ള ഹൈ റിസ്‌ക്ക് സംരംഭങ്ങളെ പൂണ്ണമായി ഒഴിവാക്കി ലോ റിസ്‌ക്ക് സംരഭങ്ങളിലാണ് പരിശോധന ഏറെയും. തിരുവനന്തപുരം പാരിപ്പള്ളിയിലുള്ള ഇന്ത്യന്‍ ഓയില്‍ കോപ്പറേഷന്റെ സംഭരണശാല, തിരുവനന്തപുരം വിമാനത്താവളത്തിലെ എണ്ണ സംഭരണശാല, ചവറ ടൈറ്റാനിയത്തിലെ ക്ലോറില്‍ സംഭരണശാല എന്നിവിടങ്ങളില്‍ വാര്‍ഷിക പരിശോധന അനുവദിച്ചിട്ടുണ്ടെങ്കിലും അധികൃതര്‍ക്ക് താത്പര്യം ചെറുകിട സ്ഥാപനങ്ങളോടാണ്. 60-ല്‍ പരം ഹൈ റിസ്‌ക്ക് സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടെങ്കിലും 2024-ല്‍ വെറും അഞ്ച് സ്ഥാപനങ്ങളില്‍ മാത്രമാണ് പരിശോധന നടന്നിട്ടുള്ളതെന്ന് തൊഴില്‍ വകുപ്പിന്റെ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. ഇതുമൂലം കേരളത്തില്‍ നിന്നും പ്രതിവര്‍ഷം 500-ല്‍ പരം ചെറുകിട സ്ഥാപനങ്ങളാണ് ലൈസന്‍സ് റദ്ദാക്കി തമിഴ്നാട്ടിലേക്ക് പോകുന്നത്.

Tags: Central Government SchemesKerala State governmentLabor Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎജി റിപ്പോര്‍ട്ട്; തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് ഗുരുതര വീഴ്ച

Kerala

കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജനം കേന്ദ്ര പദ്ധതികളിലൂടെ; സംസ്ഥാന സർക്കാർ കാര്യങ്ങൾ വൈകിപ്പിച്ചു: രാജീവ് ചന്ദ്രശേഖർ

സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് മന്ത്രി സജി ചെറിയാന്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമര്‍പ്പിച്ചപ്പോള്‍
Kerala

സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് അമ്മയ്‌ക്ക് സമര്‍പ്പിച്ചു

Kerala

ലൗ ജിഹാദ്: എന്‍ഐഎ അന്വേഷണ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ – ജോര്‍ജ് കുര്യന്‍

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഒരുക്കിയ സ്റ്റാളില്‍ അനന്തപുരി 5000 എന്ന കൃഷി സംരംഭക യജ്ഞത്തില്‍ നിന്ന്‌
Kerala

അനന്തപുരി 5000; കേന്ദ്ര പദ്ധതികള്‍ കര്‍ഷകരില്‍ നേരിട്ട് എത്തിക്കുന്ന വിപ്ലവം

പുതിയ വാര്‍ത്തകള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.