Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അസമിൽ ബീഫ് എന്ന പേരിൽ മുസ്ലീങ്ങൾക്ക് നൽകിയിരുന്നത് കുതിരയിറച്ചി : ആറ് മാസം കഴിച്ചിട്ടും രുചിയറിയാതെ ഉപഭോക്താക്കൾ : സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

സംസ്ഥാനത്ത് ബീഫ് നിരോധനം ഉണ്ടായിരുന്നിട്ടും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ പ്രത്യേകിച്ച് ബ്രഹ്മപുത്ര നദിയുടെ ദ്വീപുകളിലെയും തീരങ്ങളിലെയും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇപ്പോഴും ഉപഭോക്താക്കൾക്ക് ബീഫ് വിളമ്പുന്നുണ്ട്.

Janmabhumi Online by Janmabhumi Online
Mar 9, 2025, 10:25 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അസം: അസമിലെ ബാർപേട്ടയിലെ റസ്റ്റോറന്റുകളിൽ ബീഫ് എന്ന പേരിൽ മുസ്ലീങ്ങൾക്ക് നൽകിയത് കുതിരയിറച്ചി. സംഭവുമായി ബന്ധപ്പെട്ട് നാട്ടുകാർ മൂന്ന് പേരെ പിടികൂടുകയും കശാപ്പിനായി കൊണ്ടുവന്ന ആറ് കുതിരകളെ രക്ഷപ്പെടുത്തുകയും ചെയ്തു.

വെള്ളിയാഴ്ച അസമിലെ ബാർപേട്ട ജില്ലയിലെ ബാഗ്മാര പ്രദേശത്താണ് സംഭവം. ചിലർ ബീഫിന്റെ പേരിൽ കുതിരയിറച്ചി വിറ്റതായി ആരോപിച്ച് സംഘർഷം പൊട്ടിപ്പുറപ്പെട്ടു. മാർക്കറ്റിൽ തടിച്ചുകൂടിയ ഒരു വലിയ വിഭാഗം മുസ്ലീങ്ങൾ മൂന്ന് പേരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കശാപ്പിനായി കൊണ്ടുവന്ന ആറ് കുതിരകളെയും അവർ രക്ഷപ്പെടുത്തി.

അസം സർക്കാർ ബീഫ് വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സംസ്ഥാനത്ത് ബീഫ് ക്ഷാമമുണ്ട്. മാത്രമല്ല അടുത്തിടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ സർക്കാർ ബീഫ് കഴിക്കുന്നത് നിരോധിച്ചു. എന്നാൽ നിരോധനം ഉണ്ടായിരുന്നിട്ടും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ പ്രത്യേകിച്ച് ബ്രഹ്മപുത്ര നദിയുടെ ദ്വീപുകളിലെയും തീരങ്ങളിലെയും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇപ്പോഴും ഉപഭോക്താക്കൾക്ക് ബീഫ് വിളമ്പുന്നുണ്ട്.

ഇതിനിടയിൽ ബാഗ്മാരയിലെ ചില മുസ്ലീങ്ങൾ ഭക്ഷണശാലകളിൽ തങ്ങൾ കഴിക്കുന്ന മാംസം ബീഫ് അല്ലെന്ന് സംശയിച്ചു. തുടർന്ന് വെള്ളിയാഴ്ച പ്രദേശത്തേക്ക് കൊണ്ടുവന്ന ആറ് കുതിരകളെ അവർ കണ്ടു. പ്രദേശത്ത് കുതിരകളെ ഉപയോഗിക്കുന്നില്ലാത്തതിനാൽ അവയെ കശാപ്പിനായി കൊണ്ടുവന്നതാണെന്ന് അവർ സംശയിച്ചു.

തുടർന്ന് മൃഗങ്ങളുമായി പോയ വാഹനം തടഞ്ഞുനിർത്തി. പിന്നീട് ആളുകൾ പിടികൂടിയ മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലുകാർ കുതിരയിറച്ചിയും ബീഫും കലർത്തിയിരുന്നുവെന്നും കഴിഞ്ഞ ആറ് മാസമായി പ്രദേശത്തെ ഭക്ഷണശാലകൾ ഈ മിശ്രിത മാംസം മുസ്ലീം ഉപഭോക്താക്കൾക്ക് വിൽക്കുന്നുണ്ടെന്നും കണ്ടെത്തി. കാട്ടിൽ രഹസ്യമായി കുതിരകളെ അറുക്കാറുണ്ടെന്നും ഹോട്ടലുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും മാംസം വിതരണം ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.

റമദാൻ മാസത്തിൽ ഇഫ്താർ പാർട്ടികൾക്ക് ബീഫ് ഡിമാൻഡ് വർദ്ധിക്കുന്നതിനാൽ, ഈ വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനാണ് കുതിരകളെ കൊണ്ടുവന്നതെന്നും മുസ്ലീങ്ങൾ പറയുന്നു. സമീപകാലത്ത് വനത്തിനടുത്തുള്ള വയലുകളിൽ കുതിരകളുടെ മാംസാവശിഷ്ട ഭാഗങ്ങൾ കണ്ടതായും ബാഗ്മാരയിലേക്ക് കൊണ്ടുവരുന്ന കുതിരകളെ അറുത്ത് വിൽക്കുന്നുണ്ടെന്ന് നിഗമനത്തിലെത്തിയതായും മുസ്ലീങ്ങൾ പറയുന്നു.

Tags: MeatmuslimAssamBeef Banhosrse
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സരസ്വതി വിദ്യാ മന്ദിർ സ്‌കൂളിൽ വിദ്യാർത്ഥികളെ കൽമ ചൊല്ലാൻ നിർബന്ധിച്ച മുസ്ലീം അധ്യാപകനെ ജോലിയിൽ നിന്ന് പുറത്താക്കി

India

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

India

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

Health

മീനിലും ഇറച്ചിയിലും പാലിലും പോലും ആന്റിബയോട്ടിക് അവശിഷ്ടങ്ങള്‍, സംസ്ഥാനത്ത് പരിശോധന ശക്തമാക്കുന്നു

Local News

മുസ്ലീം പള്ളിയിൽ മോഷണം നടത്തിയ മുഹമ്മദ് ജലാലുദ്ദീൻ പിടിയിൽ : പള്ളിയുടെ ഭണ്ഡാരങ്ങൾ പ്രതി കുത്തിത്തുറന്നു

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies