Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്ത ശേഷം ചൊറിയോ പനിയോ ഉണ്ടായിട്ടില്ല, ആരും ഇങ്ങോട്ട് കേറി ചൊറിയണ്ട: ശ്രീക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 04:35 pm IST
in Entertainment

മഹാകുംഭ മേളയില്‍ പങ്കെടുത്ത് പുണ്യ സ്‌നാനം ചെയ്തതിനെ വിമര്‍ശിച്ചെത്തിയവര്‍ക്ക് മറുപടിയുമായി സിനിമാ-സീരിയല്‍ താരം ശ്രീക്കുട്ടി. ഇതുവരെ തനിക്ക് ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ലെന്നും മോശം കമന്റ്‌സ് ഇടുന്നവര്‍ക്കാണ് യഥാര്‍ഥത്തില്‍ ചൊറിച്ചിലെന്നുമാണ് ശ്രീക്കുട്ടി പറയുന്നത്. ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്ത ശേഷം രണ്ട് ദിവസത്തേക്ക് സോപ്പിട്ട് കുളിക്കാനായില്ല. പക്ഷെ ഒരു കുഴപ്പവും പറ്റിയിട്ടില്ല. അവിടെ നിന്നും കൊണ്ടുവന്ന വെള്ളം മിനറല്‍ വാട്ടര്‍ പോലെയാണ് ഇരിക്കുന്നത് എന്നും ശ്രീക്കുട്ടി വീഡിയോയില്‍ പറഞ്ഞു.

ശ്രീക്കുട്ടിയുടെ വാക്കുകള്‍:

മഹാകുംഭ മേളയുടെ ഭാഗമാകാന്‍ എനിക്കും എന്റെ ഭര്‍ത്താവിനും കഴിഞ്ഞിരുന്നു. പോകാന്‍ പറ്റാത്തവരൊക്കെ ഞങ്ങള്‍ക്കൊപ്പം ആ യാത്രയില്‍ കൂടിയിട്ടുണ്ടായിരുന്നു. എന്നാല്‍ നൂറില്‍ അറുപത് ശതമാനം പേരും ഇതിനു എതിരായിരുന്നു. ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. കൂടുതലും നെഗറ്റീവാണ്. ഇപ്പോഴും പലരും മെസേജുകള്‍ അയയ്‌ക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് അതിവിടെ പറയണമെന്ന് തോന്നി. കമന്റ് ചെയ്തവര്‍ ഈ വീഡിയോ കാണുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. എന്നാലും കാണുന്നവര്‍ കുറച്ചു പേരെങ്കിലും ഉണ്ടാകും. ഞങ്ങള്‍ കുംഭമേളയില്‍ പോയി വന്നിട്ട് രണ്ടാഴ്ചയില്‍ കൂടുതല്‍ ആയി. ഞങ്ങള്‍ക്ക് ഇന്നുവരെ ഒരു ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. ഈ കമന്റ്‌സ് ഇടുന്നവര്‍ ചൊറിയുന്നതല്ലാതെ ഞങ്ങള്‍ക്കൊരു ചൊറിച്ചിലോ കാര്യങ്ങളോ ഉണ്ടായിട്ടില്ല.

ഞങ്ങള്‍ അവിടെ ത്രിവേണി സംഗമത്തിലാണ് സ്‌നാനം ചെയ്തത്. അവിടെ സ്‌നാനം ചെയ്ത ദിവസം കുളിക്കാന്‍ പറ്റിയിരുന്നില്ല. കാരണം റൂം എടുത്തില്ലായിരുന്നു. രണ്ട് ദിവസം ഞങ്ങള്‍ സോപ്പ് ഉപയോഗിച്ച് കുളിച്ചിട്ടില്ല. വെറുതെ ഒന്ന് മുങ്ങിക്കുളിച്ചതേയുള്ളൂ. അതില്‍ കുളിച്ചിട്ട് ഇന്ന് വരെ ഞങ്ങള്‍ക്കൊരു കുഴപ്പവും പറ്റിയിട്ടില്ല എന്നതാണ് സത്യം. മുടിക്കോ ദേഹത്തിനോ മണമോ, ചൊറിച്ചിലോ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. പിന്നീട് വീട്ടില്‍ വന്ന ശേഷമാണ് മുടി വരെ കഴുകിയത്. പ്രയാഗ്രാജില്‍ നിന്നും കുറച്ച് വെള്ളം എടുത്തിരുന്നു. അപ്പോഴത് കുറച്ച് കലങ്ങിയിട്ടായിരുന്നു. ഇപ്പോഴത് തെളിഞ്ഞു. മിനറല്‍ വാട്ടര്‍ പോലെയാണ് ഇപ്പോഴുള്ളത്. ഈ വെള്ളം എന്റെ കുട്ടിക്കും, അടുത്തുള്ള വീട്ടിലുമൊക്കെ കൊടുത്തു, അവരും അത് തലയില്‍ ഒഴിച്ചു. അവര്‍ക്കാര്‍ക്കും ചൊറി വന്നിട്ടില്ല.

ഇത് കള്ളം പറയുന്നതൊന്നും അല്ല. ജാതിമത ഭേതമില്ലാതെ ആര്‍ക്ക് വേണമെങ്കിലും അവിടെ പോകാം. എന്തിനാണ്, എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ മോശം കമന്റ് ചെയ്യുന്നത്. കോടിക്കണക്കിന് ആളുകള്‍ വന്നതല്ലേ. പാര്‍ട്ടിപരമായാണ് കൂടുതലും കമന്റ് വന്നിട്ടുള്ളത്. എനിക്ക് ഒരു പാര്‍ട്ടിയുമില്ല, ഞാന്‍ ദൈവ വിശ്വാസിയാണ്. ഇനി ഇതിലെ സയന്റിഫിക് കാര്യങ്ങള്‍ പറഞ്ഞുതരാം. ജുപ്പിറ്ററിന് ചുറ്റും സൂര്യനും ചന്ദ്രനും ചുറ്റുമ്പോള്‍ ഒരു പ്രത്യേക എനര്‍ജി ഉണ്ടാകും. ആ എനര്‍ജി ഈ വെള്ളത്തിലാണ് ചെന്ന് പതിക്കുന്നത്. അങ്ങനെയാണ് ആ വെള്ളത്തിന് ശക്തി ലഭിക്കുന്നത്. 63 കോടി ജനങ്ങളാണ് വന്നുപോയത്. ശുചിമുറികള്‍ തന്നെ ഇഷ്ടംപോലെ അവിടെ ഉണ്ട്. നമ്മള്‍ തന്നെ വൃത്തികേടാക്കുന്ന സാഹചര്യം മാത്രമാണ് അവിടെയുള്ളത്. ഇടയ്‌ക്കിടയ്‌ക്ക് വൃത്തിയാക്കുന്നുമുണ്ട്.

നിങ്ങള്‍ എന്തിനാണ് അധിക്ഷേപിക്കുന്നതെന്ന് മലസിലാകുന്നില്ല. ഇങ്ങോട്ടു കേറി ചൊറിയണ്ട, എനിക്ക് ചൊറി വന്നാല്‍ ഞാന്‍ സഹിച്ചു. നിങ്ങള്‍ എന്തിന് അതോര്‍ത്തു വിഷമിക്കുന്നു. കുംഭമേളയില്‍ പോയതുകൊണ്ട് ഞാന്‍ നാടിന്റെ ശാപമാണത്രേ, അങ്ങനെ എന്തെല്ലാം രീതിയിലുള്ള മേശം രീതിയിലുള്ള കമന്റ്‌സാണ്. സാധാരണ വീഡിയോസിന് വരുന്ന കമന്റ്‌സ് പോലെയല്ല. എല്ലാം നല്ല രീതിയിലാണ് അവിടെ ഒരുക്കിയിട്ടുള്ളത്. ആര്‍ക്ക് വേണമെങ്കിലും അവിടെ പോയി മുങ്ങി കുളിക്കാം. ഇത് നമുക്ക് കിട്ടിയ ഭാഗ്യമാണ്. ഞങ്ങള്‍ കാറില്‍ ഡ്രൈവ് ചെയ്ത് കിലോമീറ്ററുകള്‍ താണ്ടിയാണ് അവിടെയെത്തിയത്. 5000 കിലോമീറ്ററോളം സഞ്ചരിച്ചു. റൂം കിട്ടിയില്ല എന്നത് ബുദ്ധിമുട്ടിച്ചു. നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും ഒന്നുമല്ല. അവിടെ പോയി അനുഭവിക്കണം. ഇനി അടുത്ത 144 വര്‍ഷം കഴിഞ്ഞാലാണ് അടുത്ത മ

Tags: Latest newskumbamelasreekkuttyPrayagraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.