Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

വൈകല്യങ്ങള്‍ ചാടി കടന്ന് വെങ്കലം നേടി എം.കെ.റൊണാള്‍ഡോ; അനുമോദിക്കാൻ പോലും തയാറാവാതെ സംസ്ഥാന സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2025, 11:43 am IST
inSports, Thrissur

ചാലക്കുടി: വൈകല്യങ്ങള്‍ ചാടി കടന്ന് ചെന്നൈയില്‍ വെച്ച് നടന്ന അന്തര്‍ദേശീയ പാര ചാമ്പ്യന്‍ ഷിപ്പില്‍ കേരളത്തിന് വേണ്ടി വെങ്കലം നേടി ചാലക്കുടി ശാന്തിഭവനിലെ എം.കെ.റൊണാള്‍ഡോ. തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ച് ചിട്ടയായ പരിശീലനത്തിന്റെ ഫലമാണ് ഈ അംഗീകാരം.

വാശിയേറിയ ദേശീയ മത്സരത്തില്‍ തുല്യ പോയിന്റ് നേടി റൊണാള്‍ഡോ രണ്ടാം സ്ഥാനത്ത് വന്നെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് സംഘാടകര്‍ ഫലം തടഞ്ഞ് വെച്ചെങ്കിലും അവസാനം തമിഴ് നാടിന്റെ കായിക താരത്തിന് രണ്ടാം സ്ഥാനം നല്‍കുവാന്‍ സംഘാടകര്‍ തയ്യാറായത്തോടെ റൊണാള്‍ഡോ മൂന്ന് സ്ഥാനത്തേക്ക് പിന്‍തളപ്പെടുകയായിരുന്നു.

ഫെബ്രുവരി 17 മുതല്‍ 20 വരെയാണ് ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ദേശീയ ചാമ്പ്യന്‍ ഷിപ്പില്‍ ശാന്തി ഭവനിലെ നാല് പെണ്‍ കുട്ടികള്‍ പങ്കെടുത്തിരുന്നു. ഭിന്നശേഷിക്കാരായ കായിക താരങ്ങള്‍ക്ക് വേണ്ടിയുടെ ദേശീയ പാര അതലറ്റിക്സ് ചാമ്പ്യന്‍ ഷിപ്പില്‍ കേരളത്തില്‍ നിന്ന് 26 പെണ്‍കുട്ടികളാണ് പങ്കെടുത്തത്. ഇതില്‍ സ്വര്‍ണ്ണവും,വെള്ളിയും,വെങ്കലവുമായി കേരളം ആറ് മെഡലുകളാണ് നേടുകയും ചെയ്തു. ചാലക്കുടി ശാന്തി ഭവനിലെ നാല് പെണ്‍കുട്ടികളാണ് മത്സരത്തിന് അര്‍ഹത നേടിയിരുന്നത്. അഖില പൗലോസ് ഡിസ്‌കസ് ത്രോയിലും, പി.ഡി.ബിസ്മി, പി.വി.ജോബി എന്നിവര്‍ ഷോട്ട് പുട്ടിലും മത്സരിച്ചെങ്കിലും സമ്മാനങ്ങള്‍ നേടുവാന്‍ സാധിച്ചില്ല.

അഖില പൗലോസ് കഴിഞ്ഞ വര്‍ഷം ദേശീയ ചാമ്പ്യന്‍ ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവായിരുന്നു. ശാന്തിഭവനിലെ സിസ്റ്റര്‍ ക്രിസ്റ്റ്, പ്രിയ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ പരിശീലിപ്പിച്ച് ചെന്നൈയില്‍ നടന്ന മത്സരത്തില്‍ പങ്കെടുപ്പിക്കുകയായിരുന്നു. മറ്റുള്ള സര്‍ക്കാരുകള്‍ ഭിന്ന ശേഷിക്കാരായ കായിക താരങ്ങള്‍ക്ക് വലിയ സഹായങ്ങള്‍ നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഈ താരങ്ങളോട് വലിയ അവഗണനയാണ് നല്‍കുന്നതെന്നും ശാന്തി ഭവനിലെ സിസ്റ്റര്‍ ക്രിസ്റ്റ് പറഞ്ഞു.

തമിഴ് നാട് 23മത് ദേശീയ പാര ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്ത് സമ്മാനം നേടുന്ന ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും, മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന താരങ്ങള്‍ സ്വന്തം ചിലവില്‍ മത്സരത്തില്‍ പങ്കെടുക്കണ്ടേ അവസ്ഥയാണ്. യാത്ര ചിലവടക്കം എല്ലാം സ്വന്തമായി വഹിക്കണം. കേരളത്തില്‍ നിന്ന് മത്സരത്തില്‍ പങ്കെടുത്ത് മെഡലുകള്‍ വാങ്ങിയവരെ അനുമോദിക്കുവാന്‍ വരെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനും, കഴിവുകളെ പോത്സാഹിപ്പിക്കുവാനും മുന്തിയ പരിഗണന നല്‍കുമ്പോള്‍ ഇവിടെ അവഗണിക്കുകയാണെന്നും പറയുന്നു.തങ്ങളുടെ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഇത്തരത്തിലുള്ള കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്.

Tags: sportskeralampara championshipM K Ronaldo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പുതിയ വാര്‍ത്തകള്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.