Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വൈകല്യങ്ങള്‍ ചാടി കടന്ന് വെങ്കലം നേടി എം.കെ.റൊണാള്‍ഡോ; അനുമോദിക്കാൻ പോലും തയാറാവാതെ സംസ്ഥാന സർക്കാർ

Janmabhumi Online by Janmabhumi Online
Feb 24, 2025, 11:43 am IST
in Sports, Thrissur
FacebookTwitterWhatsAppTelegramLinkedinEmail

ചാലക്കുടി: വൈകല്യങ്ങള്‍ ചാടി കടന്ന് ചെന്നൈയില്‍ വെച്ച് നടന്ന അന്തര്‍ദേശീയ പാര ചാമ്പ്യന്‍ ഷിപ്പില്‍ കേരളത്തിന് വേണ്ടി വെങ്കലം നേടി ചാലക്കുടി ശാന്തിഭവനിലെ എം.കെ.റൊണാള്‍ഡോ. തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ച് ചിട്ടയായ പരിശീലനത്തിന്റെ ഫലമാണ് ഈ അംഗീകാരം.

വാശിയേറിയ ദേശീയ മത്സരത്തില്‍ തുല്യ പോയിന്റ് നേടി റൊണാള്‍ഡോ രണ്ടാം സ്ഥാനത്ത് വന്നെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് സംഘാടകര്‍ ഫലം തടഞ്ഞ് വെച്ചെങ്കിലും അവസാനം തമിഴ് നാടിന്റെ കായിക താരത്തിന് രണ്ടാം സ്ഥാനം നല്‍കുവാന്‍ സംഘാടകര്‍ തയ്യാറായത്തോടെ റൊണാള്‍ഡോ മൂന്ന് സ്ഥാനത്തേക്ക് പിന്‍തളപ്പെടുകയായിരുന്നു.

ഫെബ്രുവരി 17 മുതല്‍ 20 വരെയാണ് ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ദേശീയ ചാമ്പ്യന്‍ ഷിപ്പില്‍ ശാന്തി ഭവനിലെ നാല് പെണ്‍ കുട്ടികള്‍ പങ്കെടുത്തിരുന്നു. ഭിന്നശേഷിക്കാരായ കായിക താരങ്ങള്‍ക്ക് വേണ്ടിയുടെ ദേശീയ പാര അതലറ്റിക്സ് ചാമ്പ്യന്‍ ഷിപ്പില്‍ കേരളത്തില്‍ നിന്ന് 26 പെണ്‍കുട്ടികളാണ് പങ്കെടുത്തത്. ഇതില്‍ സ്വര്‍ണ്ണവും,വെള്ളിയും,വെങ്കലവുമായി കേരളം ആറ് മെഡലുകളാണ് നേടുകയും ചെയ്തു. ചാലക്കുടി ശാന്തി ഭവനിലെ നാല് പെണ്‍കുട്ടികളാണ് മത്സരത്തിന് അര്‍ഹത നേടിയിരുന്നത്. അഖില പൗലോസ് ഡിസ്‌കസ് ത്രോയിലും, പി.ഡി.ബിസ്മി, പി.വി.ജോബി എന്നിവര്‍ ഷോട്ട് പുട്ടിലും മത്സരിച്ചെങ്കിലും സമ്മാനങ്ങള്‍ നേടുവാന്‍ സാധിച്ചില്ല.

അഖില പൗലോസ് കഴിഞ്ഞ വര്‍ഷം ദേശീയ ചാമ്പ്യന്‍ ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവായിരുന്നു. ശാന്തിഭവനിലെ സിസ്റ്റര്‍ ക്രിസ്റ്റ്, പ്രിയ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ പരിശീലിപ്പിച്ച് ചെന്നൈയില്‍ നടന്ന മത്സരത്തില്‍ പങ്കെടുപ്പിക്കുകയായിരുന്നു. മറ്റുള്ള സര്‍ക്കാരുകള്‍ ഭിന്ന ശേഷിക്കാരായ കായിക താരങ്ങള്‍ക്ക് വലിയ സഹായങ്ങള്‍ നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഈ താരങ്ങളോട് വലിയ അവഗണനയാണ് നല്‍കുന്നതെന്നും ശാന്തി ഭവനിലെ സിസ്റ്റര്‍ ക്രിസ്റ്റ് പറഞ്ഞു.

തമിഴ് നാട് 23മത് ദേശീയ പാര ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്ത് സമ്മാനം നേടുന്ന ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും, മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന താരങ്ങള്‍ സ്വന്തം ചിലവില്‍ മത്സരത്തില്‍ പങ്കെടുക്കണ്ടേ അവസ്ഥയാണ്. യാത്ര ചിലവടക്കം എല്ലാം സ്വന്തമായി വഹിക്കണം. കേരളത്തില്‍ നിന്ന് മത്സരത്തില്‍ പങ്കെടുത്ത് മെഡലുകള്‍ വാങ്ങിയവരെ അനുമോദിക്കുവാന്‍ വരെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനും, കഴിവുകളെ പോത്സാഹിപ്പിക്കുവാനും മുന്തിയ പരിഗണന നല്‍കുമ്പോള്‍ ഇവിടെ അവഗണിക്കുകയാണെന്നും പറയുന്നു.തങ്ങളുടെ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഇത്തരത്തിലുള്ള കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്.

Tags: keralampara championshipM K Ronaldosports
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

Kerala

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി

Editorial

റെയില്‍വെ വികസനത്തിന് കേരളം മനസ്സു വയ്‌ക്കണം

Kerala

തലസ്ഥാനത്തിന്റെ അടയാളമാകാന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നു; മൂന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കും

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ; വാതിലുകൾ ചവിട്ടി തുറന്ന് ഗുണ്ടാവിളയാട്ടം

ഹിന്ദുക്കളെ മതം മാറ്റി കിട്ടിയ പണം കൊണ്ട് കോടികളുടെ ആഢംബര വസതി ; ചങ്ങൂർ ബാബയുടെ വസതിയ്‌ക്ക് നേരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം; പോലീസ് നോക്കുകുത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

പ്രസവം എന്ന പ്രക്രിയയെ വിൽപന ചരക്കാക്കി മാറ്റി അന്ന് ശ്വേതക്ക് വിമർശനം ;ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തില്‍ ഡോ. വി. സുജാതയുടെ രണ്ടാമൂഴം എംടിയുടെ ധര്‍മ്മവിലോപങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. പി.ജി. ഹരിദാസിന് നല്‍കി സംവിധായകന്‍ വിജയകൃഷ്ണന്‍ നിര്‍വഹിക്കുന്നു. ജെ. സോമശേഖരന്‍പിള്ള, ആര്‍. സഞ്ജയന്‍, ഡോ. ടി.പി. സെന്‍കുമാര്‍, ഡോ. വി. സുജാത സമീപം

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം അമേരിക്കയിലെ അലബാമയില്‍ കാറപകടത്തില്‍ വെന്തു മരിച്ചു

മൂൺവാക്ക്, ഇന്ന് മുതൽ JioHotstar-ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies