Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നളന്ദയുടെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ക്യാമറാമാന്‍ വേണു; ‘നളന്ദ അതിശയിപ്പിക്കുന്ന സ്ഥലമാണ് ഇപ്പോഴും’

നളന്ദയുടെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ക്യാമറാമാന്‍ വേണു പറയുന്നു:'ഇന്നും അതിശയിപ്പിക്കുന്ന സ്ഥലമാണത്.' "അലാവുദ്ദീന്‍ ഖില്‍ജി വന്നാണ് നളന്ദയെ ഇല്ലാതാക്കിയത്. ഒരു കാലഘട്ടത്തില്‍ പതിനായിരം പേര്‍ ചേര്‍ന്ന് പഠിച്ചിരുന്ന സര്‍വ്വകലാശാലയായിരുന്നു അത് എന്ന് പറയുന്നുണ്ട്.."- വേണു പറയുന്നു. ആറ് മാസം കാറില്‍ ആണ് അദ്ദേഹം ബോധ് ഗയയും നളന്ദയും ഉള്‍പ്പെടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ പോയത്. "ഇപ്പോഴും നളന്ദ അതിശയിപ്പിക്കുന്ന സ്ഥലമാണ്. "നളന്ദയുടെ ചില ഭാഗങ്ങളില്‍ പിരമിഡ് പോലുള്ള കൂറ്റന്‍ കെട്ടിടഘടനകള്‍ ഉണ്ട്. ശരിക്കും പറഞ്ഞാല്‍ ജൈജാന്‍റിക് ആണ്. കെട്ടിടങ്ങള്‍. ഒരു കിലോമീറ്ററോളം നീളവും വീതിയുമുണ്ട് നളന്ദ സര്‍വ്വകലാശാലയ്‌ക്ക്. അതിലെ ഒത്തിരിസാധനങ്ങള്‍ വിദേശ അധിനിവേശത്തില്‍ നശപ്പിച്ചിട്ടുണ്ട്".- ക്യാമറാമാന്‍ വേണു പറയുന്നു.

Janmabhumi Online by Janmabhumi Online
Feb 23, 2025, 11:58 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നളന്ദയുടെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ക്യാമറാമാന്‍ വേണു പറയുന്നു:’ഇന്നും അതിശയിപ്പിക്കുന്ന സ്ഥലമാണത്.’ “അലാവുദ്ദീന്‍ ഖില്‍ജി വന്നാണ് നളന്ദയെ ഇല്ലാതാക്കിയത്. ഒരു കാലഘട്ടത്തില്‍ പതിനായിരം പേര്‍ ചേര്‍ന്ന് പഠിച്ചിരുന്ന സര്‍വ്വകലാശാലയായിരുന്നു അത് എന്ന് പറയുന്നുണ്ട്..”- വേണു പറയുന്നു.

ആറ് മാസം കാറില്‍ ആണ് അദ്ദേഹം ബോധ് ഗയയും നളന്ദയും ഉള്‍പ്പെടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ പോയത്. “ഇപ്പോഴും നളന്ദ അതിശയിപ്പിക്കുന്ന സ്ഥലമാണ്. “നളന്ദയുടെ ചില ഭാഗങ്ങളില്‍ പിരമിഡ് പോലുള്ള കൂറ്റന്‍ കെട്ടിടഘടനകള്‍ ഉണ്ട്. ശരിക്കും പറഞ്ഞാല്‍ ജൈജാന്‍റിക് ആണ്. കെട്ടിടങ്ങള്‍. ഒരു കിലോമീറ്ററോളം നീളവും വീതിയുമുണ്ട് നളന്ദ സര്‍വ്വകലാശാലയ്‌ക്ക്. അതിലെ ഒത്തിരിസാധനങ്ങള്‍ വിദേശ അധിനിവേശത്തില്‍ നശപ്പിച്ചിട്ടുണ്ട്.അത് വെറുതെ കൂട്ടിപ്പിടിപ്പിച്ച് ഉണ്ടാക്കിയ ഒരു സ്ഥലമല്ല, നല്ല ആസൂത്രണത്തിലൂടെ ഉണ്ടാക്കിയെടുത്ത ഒരു സംവിധാനമാണ് നളന്ദ. “.- ക്യാമറാമാന്‍ വേണു പറയുന്നു.

വേണുവിന്റെ ക്യാമറയില്‍ പതിഞ്ഞ നളന്ദ ചിത്രങ്ങള്‍:

“ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാന്റെ ഭാഗത്ത് നിന്നും വന്ന തുര്‍ക്കികളാണ് നശിപ്പിച്ചതെന്നാണ് നമ്മള്‍ പഠിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഖില്‍ജിമാരാണ് നളന്ദയെ ആക്രമിച്ച് തകര്‍ത്തത്. അവര്‍ വിഗ്രഹവിരോധികളായതിനാല്‍ എല്ലാ വിഗ്രഹങ്ങളും നശിപ്പിച്ചു. ഈജിപ്തിലെ വിഖ്യാതമായ വന്‍ ലൈബ്രറിയായിരുന്നല്ലോ അലക്സാണ്ട്രിയ ലൈബ്രറി. അതിനേക്കാള്‍ വലിയ ലൈബ്രറിയാണ് നളന്ദയില്‍ ഉണ്ടായിരുന്നത്”. . – വേണു പറയുന്നു.

വേണുവിന്റെ ക്യാമറയില്‍ പതിഞ്ഞ നളന്ദ ചിത്രങ്ങള്‍:

“ചൈനയില്‍ നിന്നും വന്ന ഷ്വാന്‍സാങ്ങ് എന്ന സഞ്ചാരി നളന്ദയില്‍ അതിന് മുന്‍പ് എത്തിയിരുന്നു. അവിടുത്തെ ലൈബ്രറിയിലെ പുസ്തകങ്ങളുടെ ഒരുപാട് കോപ്പികളും പകര്‍പ്പുകളും അദ്ദേഹം എടുത്തുകൊണ്ടുപോയി. പാലിയും സംസ്കൃതവുമാണ് അവിടെ ഉണ്ടായിരുന്നത്. അദ്ദേഹം ഈ ഭാഷ പഠിച്ച് പരിഭാഷപ്പെടുത്തിയെന്നാണ് പറയുന്നത്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ബുദ്ധിസത്തെപ്പറ്റിയുള്ള പല വിവരങ്ങളും പിന്നീട് പുറംലോകത്തിന് കിട്ടുന്നത്. കാരണം അതിന് മുന്‍പ് നളന്ദയിലെ ലൈബ്രറിയെ അലാവുദ്ദീന്‍ ഖില്‍ജി പൂര്‍ണ്ണമായും കത്തിച്ചുകളഞ്ഞിരുന്നു. “- വേണു പറയുന്നു.

 

ബുദ്ധന് ബോധോദയം കിട്ടിയ ബോധ് ഗയയിലെ ബോധിവൃക്ഷം

“ബോധ് ഗയയിലെ ബോധിവൃക്ഷത്തിന് അടുത്തെത്തിയാല്‍ ഇങ്ങിനെ ഒരു മനുഷ്യന്‍ ഇവിടെ ഇരുന്നിരുന്നു എന്നതും അവിടെ എത്തിച്ചേരുന്ന ആളുകളുടെ ആ ബോധിവൃക്ഷത്തിനോടും ബുദ്ധനോടും ഉള്ള ആദരവും കാണുമ്പോള്‍ നമുക്ക് അതിശയിച്ചുപോകും. അതുപോലെ ധ്യാനം അവിടെ പ്രധാനമാണ്. പലരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ അവിടെ ധ്യാനിച്ചിരിക്കും. എളിമയുടെ അവസാനവാക്കാണ് ഭിക്ഷ എന്നാണ് ബുദ്ധമതം പറയുന്നത്”. – വേണു പറയുന്നു.

Tags: #Bodhgaya#AlavuddinKhilji#NalandaLibraryNalandaBuddha#NalandaUniversity
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീബുദ്ധന്റെ തിരുശേഷിപ്പുകള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു വിയറ്റ്‌നാം അധികൃതര്‍ക്ക് കൈമാറുന്നു
India

ശ്രീബുദ്ധന്റെ തിരുശേഷിപ്പുകള്‍ വിയറ്റ്‌നാമില്‍ എത്തിച്ചു

India

ഹിറ്റ് ലര്‍ നഗര്‍ ഉണ്ടോ?ഈദി അമീന്‍ റോഡ് ഉണ്ടോ? പക്ഷെ ഔറംഗബാദും ടിപ്പുസുല്‍ത്താന്‍ റോഡും ഭക്ത്യാര്‍പൂറും ഉണ്ട്: സദ്ഗുരു ജഗ്ഗിവാസുദേവ്

ഭക്ത്യാര്‍ ഖില്‍ജിയുടെ ഓര്‍മ്മയ്ക്ക് നല്‍കിയ സ്ഥലത്തിന്‍റെ പേര് ഭക്ത്യാര്‍പൂര്‍ (ഇടത്ത്) നളന്ദ ലൈബ്രറി കത്തിക്കുന്നു (നടുവില്‍) തുര്‍ക്കി പട്ടാള മേധാവി ഭക്ത്യാര്‍ ഖില്‍ജി (വലത്ത്)
India

നളന്ദയിലെ 90 ലക്ഷം പുസ്തകങ്ങളെയും പതിനായിരം സന്യാസിമാരെയും കത്തിച്ച ഭക്ത്യാര്‍ ഖില്‍ജി; ഒരു സ്ഥലത്തിന് ഭക്ത്യാര്‍പൂര്‍ എന്ന പേര് ചേരുമോ?: സദ്ഗുരു

India

എന്തിന് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി നളന്ദ ആക്രമിച്ചു?

പുതിയ നളന്ദ (ഇടത്ത്) പഴയ നളന്ദ (വലത്ത്)
India

ഒരിയ്‌ക്കല്‍ മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി നശിപ്പിച്ച നളന്ദ സര്‍വ്വകലാശാലയ്‌ക്ക് പുതിയ മുഖം; മോദി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

ജാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

ഹിന്ദു യുവതികളെ പ്രണയ കുരുക്കിൽപെടുത്തി മതം മാറ്റും ; ചങ്കൂർ ബാബയുടെ നിയമവിരുദ്ധ മതപരിവർത്തനത്തിന് കൂട്ട് നിന്നത് സർക്കാർ ഉദ്യോഗസ്ഥരും

വകതിരിവ് എന്നൊരു വാക്കുണ്ട്, അത് ട്യുഷൻ ക്ലാസിൽ പോയാൽ കിട്ടില്ല; ട്രാക്ടർ യാത്രയിൽ എഡിജിപിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.രാജൻ

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

‘ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് വേണ്ട’ ; എസ്‌സി‌ഒ യോഗത്തിൽ നുണക്കഥകൾ പറഞ്ഞ് പരത്തി പാക് വിദേശകാര്യ മന്ത്രി 

എഡിജിപിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; സന്നിധാനത്തേയ്‌ക്കുള്ള ട്രാക്ടർ യാത്ര മനഃപൂർവം, ഇത്തരം പ്രവൃത്തികൾ ദൗർഭാഗ്യകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies