Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിസി ജോർജിനെ വേട്ടയാടുന്നത് ദേശവിരുദ്ധ ശക്തികൾക്ക് കരുത്ത് പകരും: എൻ.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2025, 11:33 am IST
in Kerala

കോട്ടയം : പി.സി ജോർജിനെതിരെ നടപടിക്ക് മുതിരുന്ന ഇടതു ഭരണകൂടം പൊതു സൈബർ ഇടങ്ങളിലുള്ള എല്ലാ വിദ്വേഷ പ്രസംഗങ്ങൾക്കുമെതിരെ കേസെടുക്കാനുള്ള ആർജ്ജവം കാണിക്കുമോ എന്ന് ബിജെപി നേതാവ് എൻ. ഹരി. ഗണപതി മിത്താണെന്ന് പരസ്യമായി പ്രതികരിച്ച ഭരണഘടനാപദവിയിലുള്ള സിപിഎം നേതാവിനെതിരെ ഒരു ചെറുവിരൽ അനക്കിയോ. ഹൈന്ദവരെയും ഹൈന്ദവ ആരാധനാമൂർത്തികളെയും അവഹേളിക്കുന്നത് സിപിഎം ഭരണകൂടത്തിന് ഒരു രസമാണെന്നും ഹരി പറഞ്ഞു.

ഈരാറ്റുപേട്ട ഉൾപ്പെടെ പല സ്ഥലങ്ങളിലും രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുകയും അവരുടെ പിന്തുണയോടെ അങ്ങേയറ്റം ദേശദ്രോഹപരമായ സംഭാഷണവും പ്രവർത്തനങ്ങളും നടത്തുന്നതും ഇതിനകം തന്നെ പുറത്തു വന്നിട്ടുള്ളതാണ്. ഇത്തരം നടപടിക്കെതിരെ സല്യൂട്ട് അടിച്ചു നിൽക്കുന്ന കേരള പോലീസ് അത് അത് ചൂണ്ടിക്കാട്ടിയതിന് നടപടിക്ക് ശ്രമിക്കുന്നത് അനീതിയാണ്. ഇരട്ട നീതിയാണ്.

തൃത്താലയിൽ ഹമാസ് നേതാക്കന്മാരുടെ ചിത്രം ഉയർത്തി പരേഡ് നടത്തിയത് രണ്ടാഴ്ച മുമ്പാണ്. പ്രതിഷേധം ഉയർന്നിട്ട് പോലും കേരള പോലീസ് എന്ത് നടപടിയാണ് ഇവിടെ എടുത്തത്.

പിസി ജോർജ് താൻ ഇത്തരം ഒരു പ്രസ്താവന നടത്തിയ സാഹചര്യം വിവരിച്ചിരുന്നു. അതിൽ ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ വൈകാതെ ഖേദവും പ്രകടിപ്പിച്ചിരുന്നു. രാജ്യാന്തര തീവ്രവാദ ശക്തികൾക്കെതിരെ പ്രതികരിച്ചിട്ടുള്ള പിസി ജോർജിനെ തകർക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. പിസി ജോർജ് നടത്തിയ പ്രസ്താവനകൾ മതനിരപേക്ഷ മേലങ്കി അണിയുന്ന വിഷ സർപ്പങ്ങളുടെ പ്രസ്താവനകളും കേരളീയ സമൂഹത്തിൽ ഉണ്ട്. ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ വരണ്ട.. പിസി ജോർജിനെതിരെയുള്ള ഏത് നീക്കവും ചെറുക്കാനുള്ള കരുത്ത് അദ്ദേഹത്തിനും, പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും ഇന്നുണ്ട്. എന്തു നടപടിയെടുത്താലും തീവ്രവാദ ശക്തികൾക്ക് മുന്നിൽ കീഴടങ്ങില്ല.വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും.

ഈരാറ്റുപേട്ട തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന് റിപ്പോർട്ട് ചെയ്ത ഉന്നതപോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി റിപ്പോർട്ട് തിരുത്തിയ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്.

കേരളത്തിലെ ഹൈന്ദവ സമൂഹത്തെ കടന്നാക്രമിക്കുന്നതിൽ സിപിഎം നേതാക്കൾ കഴിഞ്ഞ കുറെ കാലങ്ങളായി മത്സരിക്കുകയാണ്. ശബരിമല പ്രക്ഷോഭകാലത്ത് കോവർ കഴുത എന്നു വരെ ഹിന്ദു പുരോഹിതരെ ഒരു മുൻമന്ത്രി ആക്ഷേപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി അടുത്തിടെ നടത്തിയ പരാമർശവും കേരളം മറന്നിട്ടില്ല. പിണറായി സർക്കാരിൻറെ ഒരു മത വിഭാഗത്തോടുള്ള പ്രീണനം കഴിഞ്ഞ 10 വർഷങ്ങളിൽ വളരെ പ്രകടമായിരുന്നുവെന്നും ഹരി പറഞ്ഞു.

Tags: bjpP.C GeorgeN.HariPolice Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.