Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വന്യമൃഗ ആക്രമണം: പ്രതിരോധ മാര്‍ഗങ്ങളില്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ മുഖവിലയ്‌ക്കെടുക്കണം

Janmabhumi Online by Janmabhumi Online
Feb 12, 2025, 10:14 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കല്‍പ്പറ്റ: വയനാട്ടില്‍ തുടര്‍ച്ചയായി അടുത്തടുത്ത ദിവസങ്ങളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് രണ്ട്‌പേര്‍ക്ക്. സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയിലേക്കാണ് ഈ രണ്ട് മരണങ്ങളും വിരല്‍ചൂണ്ടുന്നത്. വനവും വന്യജീവികളെയും പരിപാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത വീഴ്‌ച്ച വരുത്തുന്നതായി ആരോപണങ്ങള്‍ ഉയരുമ്പോഴും വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വനംവകുപ്പ് തയാറാകുന്നില്ല. സ്വാഭാവിക വനനശീകരണമാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. വയനാടന്‍ കാടുകളില്‍ മൂന്നില്‍ ഒരു ശതമാനം മാത്രമാണ് സ്വാഭാവിക വനം. മറ്റിടങ്ങള്‍ അധിനിവേശ സസ്യങ്ങള്‍ നിറഞ്ഞതിനാല്‍ വന്യജീവികള്‍ക്ക് ഭക്ഷണം ലഭിക്കാത്തത് നാടിറങ്ങാനുള്ള സാഹചര്യം വര്‍ധിപ്പിക്കുകയാണ്.

വനത്തിനുള്ളിലും വനാതിര്‍ത്തികളിലുമായി നടക്കുന്ന ടൂറിസം പദ്ധതികള്‍ക്ക് നിയന്ത്രണം ആവശ്യമാണെന്നുമുള്ള അഭിപ്രായവും ഉയരുന്നുണ്ട്. കെഎസ്ആര്‍ടിസി തന്നെ അര്‍ദ്ധരാത്രിയില്‍ കാനന സവാരി നടത്തുന്നത് അധികവും ഉള്‍വനങ്ങളിലൂടെയാണ്. ഇത് ഉള്‍വനങ്ങളിലെ സ്വാഭാവികതയെ തകര്‍ക്കുന്നതിനാല്‍ മൃഗങ്ങള്‍ സൈ്വരമായ മറ്റിടങ്ങളിലേക്ക് നീങ്ങാന്‍ കാരണമാകും. ഇങ്ങനെ വനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്ന മൃഗങ്ങളെ വനാതിര്‍ത്തിയില്‍ തന്നെ പ്രതിരോധിക്കാനും സാധിക്കണം. സോളാര്‍ ഫെന്‍സിങ് സംവിധാനങ്ങളും റെയില്‍ ഫെന്‍സിങ്ങും തകര്‍ന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കണം. അത്യാധുനിക ലേസര്‍ ലൈറ്റ് സംവിധാനങ്ങളും അതിര്‍ത്തികളില്‍ സ്ഥാപിക്കണം. തൊഴിലുറപ്പ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി ഗാര്‍ഡിങ്ങ് പദ്ധതി നടപ്പാക്കുന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും. വനാതിര്‍ത്തികളില്‍ വേതനത്തോടെ കാവലിന് ആളുകളെ നിയമിച്ചാല്‍ വനംവകുപ്പിന് വിവരങ്ങള്‍ കൃത്യസമയത്ത് കൈമാറാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം വനംവകുപ്പ് അവഗണിക്കുകയായിരുന്നു.

വനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം സംസ്ഥാന സര്‍ക്കാരിനാണ് പൂര്‍ണമായും ലഭിക്കുന്നത.് എന്നാല്‍ ഇത് വീണ്ടും വനസംരക്ഷണത്തിനായി ഉപയോഗിക്കാത്തതാണ് സംവിധാനങ്ങള്‍ താറുമാറാകാന്‍ കാരണം. വനാന്തര ഗ്രാമങ്ങളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2011 മുതല്‍ നടപ്പിലാക്കി വന്നിരുന്ന സ്വയം പുനരധിവാസ പദ്ധതി 2020 മുതല്‍ കേരള വനംവകുപ്പ് നടപ്പാക്കാത്തതും തിരിച്ചടിയാണ്. തിങ്കളാഴ്‌ച്ച നൂല്‍പ്പുഴയില്‍ മാനു കൊല്ലപ്പെട്ടതും പുനരധിവാസത്തിന് കാത്തുനില്‍ക്കുന്ന കോളനിക്കരികില്‍ നിന്നാണ്.

Tags: keralaWayandwild animal attackpreventative measures
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ദേശീയ ഉച്ചകോടിയില്‍ ആയുഷ് മേഖലയിലെ വിവര സാങ്കേതികവിദ്യ നോഡല്‍ സംസ്ഥാനമായി കേരളത്തെ ഉള്‍പ്പെടുത്തി

Kerala

ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ കേരളത്തില്‍

Kerala

2000 കോടിയുടെ തീരദേശ വികസന പാക്കേജ് എവിടെ? കടല്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സംവിധാനമില്ലാതെ സംസ്ഥാനം

Article

പരാജയത്തിന്റെ ചേരുവകള്‍

Kerala

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

പുതിയ വാര്‍ത്തകള്‍

എസ് യു57 (ഇടത്ത്) മോദിയും പുടിനും (വലത്ത്)

ഇന്ത്യയുടെ സുഹൃത്ത് റഷ്യ തന്നെ….അഞ്ചാം തലമുറ യുദ്ധവിമാനം എസ് യു-57 ഇന്ത്യയ്‌ക്ക് നല്‍കും, ഇതില്‍ ബ്രഹ്മോസ് മിസൈല്‍ പിടിപ്പിക്കാനാകും

പ്രീതി സിന്‍റയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരം (വലത്ത്)

നിത അംബാനിയെ വരെ തോല്‍പിച്ച് നായികയായ പ്രീതി സിന്‍റ… ടീമിലെ ചുണക്കുട്ടികള്‍ക്ക് ഇത്രയ്‌ക്ക് പ്രചോദനം നല്‍കുന്ന മറ്റൊരു ഐപിഎല്‍ ടീം ഉടമയില്ല

പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ആവേശ ഫൈനലില്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ആര്‍ സി ബി, പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചത് 6 റണ്‍സിന്

വി.കെ.സനോജ് യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

കപ്പല്‍ അപകടം: മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് പണം അനുവദിച്ചു

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിമുട്ടി ഒരുകുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies