Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്യമൃഗ ആക്രമണം: പ്രതിരോധ മാര്‍ഗങ്ങളില്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ മുഖവിലയ്‌ക്കെടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 10:14 pm IST
in Kerala

കല്‍പ്പറ്റ: വയനാട്ടില്‍ തുടര്‍ച്ചയായി അടുത്തടുത്ത ദിവസങ്ങളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് രണ്ട്‌പേര്‍ക്ക്. സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയിലേക്കാണ് ഈ രണ്ട് മരണങ്ങളും വിരല്‍ചൂണ്ടുന്നത്. വനവും വന്യജീവികളെയും പരിപാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത വീഴ്‌ച്ച വരുത്തുന്നതായി ആരോപണങ്ങള്‍ ഉയരുമ്പോഴും വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വനംവകുപ്പ് തയാറാകുന്നില്ല. സ്വാഭാവിക വനനശീകരണമാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. വയനാടന്‍ കാടുകളില്‍ മൂന്നില്‍ ഒരു ശതമാനം മാത്രമാണ് സ്വാഭാവിക വനം. മറ്റിടങ്ങള്‍ അധിനിവേശ സസ്യങ്ങള്‍ നിറഞ്ഞതിനാല്‍ വന്യജീവികള്‍ക്ക് ഭക്ഷണം ലഭിക്കാത്തത് നാടിറങ്ങാനുള്ള സാഹചര്യം വര്‍ധിപ്പിക്കുകയാണ്.

വനത്തിനുള്ളിലും വനാതിര്‍ത്തികളിലുമായി നടക്കുന്ന ടൂറിസം പദ്ധതികള്‍ക്ക് നിയന്ത്രണം ആവശ്യമാണെന്നുമുള്ള അഭിപ്രായവും ഉയരുന്നുണ്ട്. കെഎസ്ആര്‍ടിസി തന്നെ അര്‍ദ്ധരാത്രിയില്‍ കാനന സവാരി നടത്തുന്നത് അധികവും ഉള്‍വനങ്ങളിലൂടെയാണ്. ഇത് ഉള്‍വനങ്ങളിലെ സ്വാഭാവികതയെ തകര്‍ക്കുന്നതിനാല്‍ മൃഗങ്ങള്‍ സൈ്വരമായ മറ്റിടങ്ങളിലേക്ക് നീങ്ങാന്‍ കാരണമാകും. ഇങ്ങനെ വനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്ന മൃഗങ്ങളെ വനാതിര്‍ത്തിയില്‍ തന്നെ പ്രതിരോധിക്കാനും സാധിക്കണം. സോളാര്‍ ഫെന്‍സിങ് സംവിധാനങ്ങളും റെയില്‍ ഫെന്‍സിങ്ങും തകര്‍ന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കണം. അത്യാധുനിക ലേസര്‍ ലൈറ്റ് സംവിധാനങ്ങളും അതിര്‍ത്തികളില്‍ സ്ഥാപിക്കണം. തൊഴിലുറപ്പ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി ഗാര്‍ഡിങ്ങ് പദ്ധതി നടപ്പാക്കുന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും. വനാതിര്‍ത്തികളില്‍ വേതനത്തോടെ കാവലിന് ആളുകളെ നിയമിച്ചാല്‍ വനംവകുപ്പിന് വിവരങ്ങള്‍ കൃത്യസമയത്ത് കൈമാറാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം വനംവകുപ്പ് അവഗണിക്കുകയായിരുന്നു.

വനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം സംസ്ഥാന സര്‍ക്കാരിനാണ് പൂര്‍ണമായും ലഭിക്കുന്നത.് എന്നാല്‍ ഇത് വീണ്ടും വനസംരക്ഷണത്തിനായി ഉപയോഗിക്കാത്തതാണ് സംവിധാനങ്ങള്‍ താറുമാറാകാന്‍ കാരണം. വനാന്തര ഗ്രാമങ്ങളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2011 മുതല്‍ നടപ്പിലാക്കി വന്നിരുന്ന സ്വയം പുനരധിവാസ പദ്ധതി 2020 മുതല്‍ കേരള വനംവകുപ്പ് നടപ്പാക്കാത്തതും തിരിച്ചടിയാണ്. തിങ്കളാഴ്‌ച്ച നൂല്‍പ്പുഴയില്‍ മാനു കൊല്ലപ്പെട്ടതും പുനരധിവാസത്തിന് കാത്തുനില്‍ക്കുന്ന കോളനിക്കരികില്‍ നിന്നാണ്.

Tags: Wayandwild animal attackpreventative measureskerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായ ശ്രു​തി​യെ കോണ്‍ഗ്രസ് എംഎല്‍എ ടി.സിദ്ദിഖ് പറഞ്ഞുപറ്റിച്ചോ?; ആരോപണം ശക്തം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.