Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുംഭമേളയില്‍ തിക്കുംതിരക്കും ഉണ്ടാക്കി എന്ന് കരുതുന്ന 120 പേര്‍ വന്നത് യുപിയിലെ സംഭാലില്‍ നിന്നും; കേരളത്തില്‍ നിന്നുള്ളവര്‍ സംഭാലില്‍ എത്തിയോ?

കുംഭമേളയില്‍ 30 പേരുടെ മരണത്തില്‍ കലാശിച്ച തിക്കും തിരക്കും ഉണ്ടാക്കിയത് ഒരൊറ്റ ബസില്‍ വന്ന 120 പേരാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഈ ബസ് പുറപ്പെട്ടത് യുപിയിലെ സംഭാലില്‍ നിന്നാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Janmabhumi Online by Janmabhumi Online
Feb 7, 2025, 06:42 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പ്രയാഗ് രാജ് : കുംഭമേളയില്‍ 30 പേരുടെ മരണത്തില്‍ കലാശിച്ച തിക്കും തിരക്കും ഉണ്ടാക്കിയത് ഒരൊറ്റ ബസില്‍ വന്ന 120 പേരാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഈ ബസ് പുറപ്പെട്ടത് യുപിയിലെ സംഭാലില്‍ നിന്നാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സംഘത്തില്‍പ്പെട്ട 120 പേരെ കണ്ടെത്താന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള യോഗി ആദിത്യനാഥിന്റെ മേല്‍നോട്ടത്തില്‍ യുപി പ്രത്യേക അന്വേഷണസംഘവും ഭീകരവാദ വിരുദ്ധ സ്ക്വാഡും ശ്രമിക്കുന്നതിനിടയിലാണ് ഈ കലാപകാരികളുടെ ബസ് പുറപ്പെട്ടത് സംഭാലില്‍ നിന്നാണെന്ന് വാര്‍ത്ത വരുന്നത്.

ഈ സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള യുവാക്കളും ഉണ്ടായിരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള 40 പേരും ഈ സംഘത്തില്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. എങ്കില്‍ കേരളത്തിലെ യുവാക്കള്‍ എങ്ങിനെ സംഭാലില്‍ എത്തി എന്ന ചോദ്യം ഉയരുന്നു. സംഭാല്‍ എന്ന പ്രദേശം ഈയിടെ വര്‍ഗ്ഗീയകലാപത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച സ്ഥലമാണ്. ഇവിടെ ഹിന്ദുക്ഷേത്രത്തിന് മുകളില്‍ അനധികൃതമായി നിര്‍മ്മിച്ച ഒരു മുസ്ലിം പള്ളി പൊളിച്ചുമാറ്റാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവിടെ വലിയ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാല്‍ യോഗി സര്‍ക്കാരിന്റെ പൊലീസ് കലാപകാരികളെ അടിച്ചമര്‍ത്തിയിരുന്നു. പിന്നീട് പള്ളിക്ക് ഉള്ളിലെ അമ്പലങ്ങളെല്ലാം തുറന്ന് ജനങ്ങളെ പ്രാര്‍ത്ഥിക്കാന്‍ അനുവദിച്ചിരുന്നു. ഇവിടെ വേറെയും ഹൈന്ദവ പ്രദേശങ്ങള്‍ മുസ്ലിങ്ങള്‍ കയ്യടക്കിയിരുന്നതായി പറയുന്നു.

പ്രയാഗ് രാജില്‍ നിന്നും 580 കിലോമീറ്റര്‍ അകലെയാണ് സംഭാല്‍. ഇവിടെ നിന്നും പുറപ്പെട്ട ബസ് ഒരു ഗൂഢാലോചനയുടെ ഭാഗമാണോ എന്നാണ് ചോദ്യമുയരുന്നത്. ഒരു ബസ്സിനുള്ളില്‍ 120 പേരോ എന്ന ചോദ്യം പലരും ഉന്നയിക്കുകയും 120 പേരുള്ള ബസ്സ് എന്ന കണ്ടെത്തല്‍ വിചിത്രമെന്ന് പറ‌ഞ്ഞ് കളിയാക്കുന്നുമുണ്ട്. പക്ഷെ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത സംഭാലില്‍ നിന്നും ഈ ബസ് പുറപ്പെടുമ്പോള്‍ 50-60 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ബാക്കിയുള്ളവര്‍ ബസിന്റെ പ്രയാഗ് രാജിലേക്കുള്ള 580 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയ്‌ക്കിടയില്‍ വിവിധ സ്റ്റോപ്പുകളില്‍ നിന്നും കയറിയതാണെന്നും പറയുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളെ കയറ്റിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നോ അതോടെ യഥാര്‍ത്ഥ അക്രമികളെ മറയ്‌ക്കാനുള്ള ഒരു മറ സൃഷ്ടിക്കലായിരുന്നോ എന്ന ചോദ്യവും ഉയരുന്നു.

മോദി-യോഗി വിരുദ്ധ സമൂഹമാധ്യമങ്ങളും വാര്‍ത്ത വെബ്സൈറ്റുകളും മരണസംഖ്യകൂട്ടുന്നവ്യഗ്രതയില്‍
ഇതിനിടെ പല സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാരും വാര്‍ത്താ വെബ്സൈറ്റുകളും മഹുകുംഭമേളയിലെ മരണസംഖ്യപെരുപ്പിച്ച്കാണിക്കാനുള്ള ശ്രമത്തിലാണ്. ആയിരക്കണക്കിന് പേര്‍ മരിച്ചു എന്ന് വരെ ചില സൈറ്റുകള്‍ പറയുന്നു.

മൗനി അമാവാസ്യയില്‍ തിക്കുംതിരക്കും സൃഷ്ടിച്ച് മരണമുണ്ടാക്കിയശേഷം അമൃതസ്നാന്‍ തന്നെ നിര്‍ത്തിവെയ്പിക്കാനായിരുന്നു ഗൂഢാലോചനക്കാരുടെ ശ്രമം. പക്ഷെ യുപി സര്‍ക്കാര്‍ കുലുങ്ങിയില്ല. ശക്തനായ യോഗിയുടെ ദൃഢനിശ്ചയത്തിന് മുന്‍പില്‍ മഹാകുംഭമേള മുടക്കമില്ലാതെ തുടര്‍ന്നു. മൗനി അമാവാസ്യയ്‌ക്ക് ശേഷമുള്ള പവിത്രദിനമായ ബസന്ത് പഞ്ചമിക്കും അമൃതസ്നാന്‍ തടസ്സമില്ലാതെ നടന്നു. ഇതിനും കോടികള്‍ പങ്കെടുത്തു.

പ്രകടമായ കോണ്‍ഗ്രസ് ചായ് വുള്ള ന്യൂസ് ലോണ്‍ട്രിയും പുതിയ വാര്‍ത്തകളുമായി എത്തിയിട്ടുണ്ട്. യുപിയിലെ ആശുപത്രിയിലെ കണക്ക് പ്രകാരം 79 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന വ്യാജവാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് ന്യൂസ് ലോണ്‍ട്രി. മാത്രമല്ല, വേണ്ടത്ര പൊലീസോ രക്ഷാപ്രവര്‍ത്തകരോ ഇല്ലായിരുന്നു എന്ന വ്യാജവാര്‍ത്തയും ഇവര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. യോഗി സര്‍ക്കാരിന്റെ നടത്തിപ്പ് പോരെന്ന രീതിയില്‍ തിക്കും തിരക്കുമുണ്ടായ മൗനി അമാവാസ്യയ്‌ക്ക് മുന്‍പ് മഹാകുംഭമേളയില്‍ സ്നാനം നടത്താന്‍ എത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവന എന്തോ ഒരു ഗൂഡാലനോചനയുടെ ഭാഗമാണെന്ന് പലരും സംശയിച്ചിരുന്നു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് തിക്കും തിരക്കും ഉണ്ടായത്.

 

 

 

 

Tags: #YogiadityanathNewslaundry.#UPATS#Sambhal#UPPolice#Mahakumbhstampede#Socialmediainfluencers#Mahakumbhconspiracy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സമാജ് വാദി പാര്‍ട്ടി നേതാവ് വിനയ് തിവാരി (ഇടത്ത്)
India

യോഗിയുടെ എതിരാളിയായ സമാജ് വാദി പാര്‍ട്ടിയുടെ വിനയ് തിവാരി 750 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍; ഇഡി അറസ്റ്റ് ചെയ്തു

India

രാമനവമിയിൽ സാംബാൽ ഭക്തി സാന്ദ്രമായി : ഘോഷയാത്രയിൽ അണിനിരന്ന് പെൺകുട്ടികളും : പുരാതന സാംബലിന്റെ മഹത്വം വീണ്ടും ജ്വലിപ്പിക്കപ്പെട്ടുവെന്ന് വിഎച്ച്പി

India

വഖഫ് നിയമം വന്നതോടെ സംഭാലിൽ തർക്കത്തിലുള്ള ജുമാമസ്ജിദ് ഞങ്ങൾക്ക് നഷ്ടപ്പെടും : കരഞ്ഞ് വിളിച്ച് അസദുദ്ദീൻ ഒവൈസി

യോഗി ആദിത്യനാഥ് (ഇടത്ത്) കുനാല്‍ കമ്ര (വലത്ത്)
India

ആവിഷ്കാരസ്വാതന്ത്ര്യം ജന്മാവകാശമല്ല, ചിലര്‍ അതിനെ രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ഉപയോഗിക്കുന്നു: കുനാല്‍ കമ്രയ്‌ക്കെതിരെ യോഗി ആദിത്യനാഥ്

India

ജുമാ മസ്ജിദിന്റെ പ്ലാറ്റ്‌ഫോമിന് പുറത്ത് പോലും നമസ്‌കാരം നടത്തരുത് : ഉച്ചഭാഷിണികളുടെ ഉപയോഗവും നിയന്ത്രിക്കും ; നിർദേശങ്ങൾ നൽകി അനുജ് ചൗധരി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ -പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

ഇന്ത്യൻ സൈനികർക്കായി പ്രത്യേക പ്രാർത്ഥന ; ഹനുമാൻ സ്വാമിയ്‌ക്കും, ദുർഗാദേവിയ്‌ക്കും സിന്ദൂരം അർപ്പിച്ചവരിൽ മുസ്ലീം സ്ത്രീകളടക്കം

ഐഎംഎഫ് വായ്പ ഇന്ത്യ തടയാന്‍ നോക്കിയിട്ടും നടന്നില്ലെന്ന് പാക് ജേണലിസ്റ്റ്; ‘നിങ്ങളുടെ കടപ്പട്ടികയില്‍ ഒരു കടം കൂട്ടി’ എന്ന് നടി ഗുല്‍ പനാഗ്

വിജയിച്ചത് മോദിയുടെ നയതന്ത്രം : ഡ്യൂപ്പിക്കേറ്റ് നൽകി ചൈന ചതിച്ചു : 51 ഓളം മുസ്ലീം രാജ്യങ്ങളിൽ 5 എണ്ണം പോലും കൂടെ നിന്നില്ല

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ ഓഹരി വിപണി തകർന്നടിഞ്ഞു : മൂന്ന് ദിവസത്തിനുള്ളിൽ നഷ്ടം 1.3 ട്രില്യൺ

നുണയും വഞ്ചനയുമാണ് പാകിസ്ഥാന്റെ ആയുധങ്ങൾ : ഇനി പ്രകോപിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ബിജെപി

വാരഫലം: മെയ് 12 മുതല്‍ 18 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് ലഭിക്കും, വിവാഹസംബന്ധമായ കാര്യത്തില്‍ തീരുമാനം വൈകും

ഭാരതീയ വിദ്യാഭ്യാസവും ചിന്മയാനന്ദസ്വാമികളുടെ ദീര്‍ഘവീക്ഷണവും

ബ്രഹ്മോസ് മിസൈലിന്റെ ശക്തി അറിയണമെങ്കിൽ പാകിസ്ഥാനിലെ ജനങ്ങളോട് ചോദിച്ചാൽ മതി : യോഗി ആദിത്യനാഥ്

നഗിന്‍ദാസും കുടുംബവും ഊട്ടിയിലെ വീട്ടില്‍

വിഭജനാന്തരം ഒരു ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies