Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു വര്‍ഷത്തെ കാത്തിരിപ്പ്; ഇനി ശ്രീഭൂതനാഥനും ഭൂതഗണങ്ങളും മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2025, 10:33 am IST
in Kerala

സന്നിധാനം: അടുത്ത മണ്ഡല മകരവിളക്കു കാലത്തേക്ക് ഇനി ഒരു വര്‍ഷം നീളുന്ന കാത്തിരിപ്പ്. യോഗസമാധിയില്‍ അരുളുന്ന ശ്രീഭൂതനാഥനു കാവലായി സന്നിധാനത്ത് ഇനി അയ്യപ്പന്റെ ഭൂതഗണങ്ങള്‍ മാത്രം. മലയുണര്‍ത്തി ഭൂതഗണങ്ങളെ മാറ്റിയാണ് മണ്ഡല-മകരവിളക്ക് ഉത്സവം ആരംഭിക്കുന്നത്. ശബരിമല മകരവിളക്ക് ഉത്സവ സമാപനത്തിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് നായാട്ട് വിളി. ആദ്യ നാല് ദിവസം പതിനെട്ടാംപടിക്കു മുന്നിലും അഞ്ചാംദിനം ശരം കുത്തിയിലുമാണ് നായാട്ടു വിളി.

ശബരിമലയില്‍ പതിനെട്ടാം പടിക്കുതാഴെ ഉത്സവകാലത്ത് നായാട്ടുവിളി നടത്തുക പതിവാണ്. ധര്‍മശാസ്താവിന്റെ വന്ദനം മുതല്‍ പ്രതിഷ്ഠവരെയുള്ള കഥകള്‍ 576 ശീലുകളായിട്ടാണ് നായാട്ടു വിളിക്ക് ഉപയോഗിക്കുന്നത്. അയ്യപ്പന്റെ അപദാനകഥകളാണ് ഇതില്‍ പറയുന്നത്. ദുഷ്ടശക്തികളെ ആട്ടിപ്പായിക്കുന്നതിനാണ് വനാന്തര്‍ഭാഗത്തുള്ള ശാസ്താക്ഷേത്രങ്ങളില്‍ നായാട്ടുവിളി നടത്തുന്നത്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടവ മലകളുടെ മുകളില്‍ കാടുകളില്‍ സ്ഥിതി ചെയ്യുന്നതിനാലാവാം ശാസ്താവിനെ നായാട്ടിന്റെ അധിദേവനായി അംഗീകരിച്ചു കാണുന്നു.

ശബരിമലയിലും മറ്റ് അയ്യപ്പക്ഷേത്രങ്ങളിലും നായാട്ടു വിളിക്കാനുള്ള സുകൃതം പെരുനാട് പുന്നമൂട്ടില്‍ പെരുമാള്‍ പിള്ളയുടെ കുടുംബത്തിന് അവകാശപ്പെട്ടതാണ്. പുന്നമൂട്ടില്‍ കുടുംബത്തിന് പന്തളം രാജാവ് കല്‍പ്പിച്ചു നല്‍കിയതാണ് ഈ അവകാശം.

പാണ്ടിനാട്ടില്‍ നിന്ന് പന്തളം രാജാവ് കൊണ്ടു വന്നതാണത്രേ ഈ കുടുംബക്കാരെ. രാജാവിന്റെ മേല്‍നോട്ടത്തില്‍ ശബരിമല ക്ഷേത്രനിര്‍മാണം നടന്നപ്പോള്‍ കണക്കുകള്‍ പരിശോധിക്കാനുള്ള അധികാരം രായസം പിള്ള(കണക്കപ്പിള്ള) മാര്‍ക്കാണ് നല്‍കിയത്. അവര്‍ പുന്നമൂട്ടില്‍ കുടുംബത്തിലെ മുന്‍തലമുറക്കാരായിരുന്നു. മേലേ കോയിക്കല്‍, താഴേ കോയിക്കല്‍, എന്നീ കൊട്ടാരങ്ങളിലാണ് പന്തളത്തു രാജാവ് താമസിച്ചിരുന്നത്. ശബരിമലയില്‍ പ്രതിഷ്ഠ കഴിഞ്ഞു മടങ്ങിയ രാജാവ് ഈ കൊട്ടാരങ്ങള്‍ രായസം പിള്ളമാര്‍ക്ക് കരമൊഴിവാക്കി നല്‍കി. കരം പിരിച്ച് പന്തളത്ത് ഏല്‍പ്പിക്കാനുള്ള ചുമതലയും ഒപ്പം നായാട്ടു വിളിക്കാനുള്ള അവകാശവും കല്‍പിച്ചു കൊടുത്തു.

വേലുപിള്ളയായിരുന്നു ഈ കര്‍മം അനുഷ്ഠിച്ചിരുന്നത്. തുടര്‍ന്ന് ശബരിമലയിലെ പുനഃപ്രതിഷ്ഠ മുതലാണ് പെരുമാള്‍ പിള്ള സ്ഥാനമേറ്റത്. ഇപ്പോള്‍ പെരുമാള്‍ പിള്ളയുടെ മക്കളാണ് ഈ കര്‍മം അനുഷ്ഠിക്കുന്നത്. ശബരിമല കഴിഞ്ഞാല്‍ നായാട്ടു വിളിക്കുന്നത് പെരുനാട് കക്കാട്ടു കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലും കുംഭത്തിലെ ഉത്രത്തിന് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലും കുംഭത്തിലെ ഉത്രത്തിന് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലും മീനത്തിലെ പൂയത്തിലും പന്തളം പുലിക്കുന്ന് ക്ഷേത്രത്തിലും മാത്രമാണുള്ളത്.

Tags: SABARIMALASribhoothanadhanBhoothaganas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.