Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍ എപ്പോഴും നില്‍ക്കുന്ന ഇളയരാജ: ഗായകന്‍ ജയചന്ദ്രന്‍ പറഞ്ഞ കഥ

ഇളയരാജയെ ഇന്നുള്ള സിനിമക്കാര്‍ക്ക് പേടിയാണ്. രാജാ സാറിനെ ഒന്നു മുഖദാവില്‍ കാണണമെങ്കില്‍ ദിവസങ്ങളോളം കാത്ത് കെട്ടിക്കിടക്കുന്നവരുണ്ട്. എന്നാല്‍ ഗായകനായ ജയചന്ദ്രന്‍ പറഞ്ഞ കഥയില്‍ ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍ എപ്പോഴും എളിമയോടെ നില്‍ക്കുന്ന ഇളയരാജയെയാണ് കാണുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2025, 06:32 pm IST
in Mollywood, Entertainment
ജയചന്ദ്രന്‍ (ഇടത്ത്)ദേവരാജന്‍ മാസ്റ്റര്‍ (നടുവില്‍) ഇളയരാജ (വലത്ത്)

ജയചന്ദ്രന്‍ (ഇടത്ത്)ദേവരാജന്‍ മാസ്റ്റര്‍ (നടുവില്‍) ഇളയരാജ (വലത്ത്)

തിരുവനന്തപുരം: ഇളയരാജയെ ഇന്നുള്ള സിനിമക്കാര്‍ക്ക് പേടിയാണ്. രാജാ സാറിനെ ഒന്നു മുഖദാവില്‍ കാണണമെങ്കില്‍ ദിവസങ്ങളോളം കാത്ത് കെട്ടിക്കിടക്കുന്നവരുണ്ട്. എന്നാല്‍ ഗായകനായ ജയചന്ദ്രന്‍ പറഞ്ഞ കഥയില്‍ ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍ എപ്പോഴും എളിമയോടെ നില്‍ക്കുന്ന ഇളയരാജയെയാണ് കാണുക.

ദേവരാജന്‍ മാസ്റ്ററുടെ ട്രൂപ്പില്‍ കീ ബോര്‍ഡും ഹാര്‍മോണിയവും ഗിറ്റാറും വായിക്കുന്ന ആര്‍ടിസ്റ്റായിരുന്നു പണ്ട് ഇളയരാജ. ദേവരാജന്‍മാസ്റ്റര്‍ക്ക് വേണ്ടി താന്‍ വായിച്ച 50ഓളം പാട്ടുകള്‍ക്ക് ഇളയരാജ ഹാര്‍മോണിയവും ഗിറ്റാറും വായിച്ചുട്ടുണ്ടെന്നും ജയചന്ദ്രന്‍ പങ്കുവെച്ച ഓര്‍മ്മയില്‍ പറയുന്നു. അക്കാലത്ത് ദേവരാജന്‍ മാസ്റ്റര്‍ക്ക് മുന്‍പില്‍ ഇളയരാജ സാര്‍ ഇരിക്കാറില്ല.

‘മലയാള സിനിമയുടെ 50 വര്‍ഷങ്ങള്‍’ എന്ന പരിപാടി നടത്താന്‍ തീരുമാനിച്ചപ്പോള്‍ ജയചന്ദ്രന്റെ കാറിലാണ് ദേവരാജന്‍മാസ്റ്ററെ ഇളയരാജയുടെ അടുത്തേക്ക് കൊണ്ടുപോയത്. പരിപാടിക്ക് ആര്‍ടിസ്റ്റുകള്‍ക്ക് നല്‍കാനുള്ള മെമന്‍റോ സ്പോണ്‍സര്‍ ചെയ്യിക്കുകയാണ് ലക്ഷ്യം. മദ്രാസില്‍ ഇളയരാജയുടെ വീട് കണ്ട് ദേവരാജന്‍ മാസ്റ്റര്‍ ജയചന്ദ്രനോട് പറഞ്ഞുവത്രെ:”എടാ, ഇവനൊരു കൊട്ടാരം കെട്ടിയിരിക്കുകയാണല്ലോ”. അത്രയ്‌ക്ക് വലിയ ബംഗ്ലാവിലാണ് ഇളയരാജ താമസം.

കയറിച്ചെന്നപ്പോള്‍ അസിസ്റ്റന്‍റ് പറഞ്ഞു:”ഇളയരാജ സാര്‍ ഉറങ്ങുകയാണ്”. എന്നാല്‍ തിരിച്ചുപോകാമെന്നായി ദേവരാജന്‍മാസ്റ്റര്‍. അല്ല, കുറച്ചുനേരം കാത്തിരിക്കാം എന്ന ജയചന്ദ്രന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഇരുവരും ഇളയരാജയെ കാത്തിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ദേവരാജന്‍മാസ്റ്റര്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞ് ഇളയരാജ ഓടിക്കിതച്ചെത്തി. “മാസ്റ്റര്‍ എപ്പ വന്നിട്ടിങ്കെ?”- ഇളയരാജ ചോദിച്ചു. “എടാ നീ എന്നാ പെരിയ കൊട്ടാരം കെട്ടിവെച്ചിരിക്ക്”- എന്ന് ദേവരാജന്‍മാസ്റ്റര്‍ ചോദിച്ചു. ഒടുവില്‍ ജയചന്ദ്രന്‍ കാര്യം പറഞ്ഞു. ‘മലയാള സിനിമയുടെ 50 വര്‍ഷങ്ങള്‍ എന്ന പരിപാടിക്ക് മെമന്‍റോ സ്പോണ്‍സര്‍ ചെയ്യണം. എത്ര പൈസ ആകുമെന്ന് ഇളയരാജ ചോദിച്ചു. കയ്യോടെ 75000 രൂപ നല്‍കി. ആ തുക ഇന്നത്തെ ഏഴരലക്ഷം രൂപയോളം വരുമെന്നും ജയചന്ദ്രന്‍ പറഞ്ഞു.

Tags: MusicdirectorMusicIlayarajaJayachandranDevarajanmaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

Kerala

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

India

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

Music

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.