Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കാവശ്യമായ പൂജയ്‌ക്കുള്ള കൃഷ്ണതുളസി കൃഷി ചെയ്യാം…മരുന്ന് നിര്‍മ്മാണത്തും തുളസി വേണം;ഒരു ലക്ഷം സമ്പാദിക്കാം

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കാവശ്യമായ പൂജയ്‌ക്കുള്ള കൃഷ്ണതുളസി കൃഷി ചെയ്യാം. ഓസിമം സാങ്തം അല്ലെങ്കിൽ ഒസിമം ടെനുഫ്ളോറം എന്നറിയപ്പെടുന്ന തുളസി , ലോകമെമ്പാടുമുള്ള പല സംസ്കാരങ്ങളിലും, പ്രത്യേകിച്ച് ഭാരതത്തില്‍ ആദരണീയവും പവിത്രവുമായ സസ്യമാണ്..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2025, 06:33 pm IST
in Business
കൃഷ്ണതുളസി (ഇടത്ത്) തുളസിയില ഉഡുപ്പിയിലെ കൃഷ്ണക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നു (വലത്ത്)

കൃഷ്ണതുളസി (ഇടത്ത്) തുളസിയില ഉഡുപ്പിയിലെ കൃഷ്ണക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നു (വലത്ത്)

തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കാവശ്യമായ പൂജയ്‌ക്കുള്ള കൃഷ്ണതുളസി കൃഷി ചെയ്യാം. ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നാണ് തുളസി പ്രധാനമായും എത്തുന്നത്.

ഓസിമം സാങ്തം അല്ലെങ്കിൽ ഒസിമം ടെനുഫ്ളോറം എന്നറിയപ്പെടുന്ന തുളസി , ലോകമെമ്പാടുമുള്ള പല സംസ്കാരങ്ങളിലും, പ്രത്യേകിച്ച് ഭാരതത്തില്‍ ആദരണീയവും പവിത്രവുമായ സസ്യമാണ്. ക്ഷേത്രങ്ങളില്‍ പൂജാ ആവശ്യങ്ങള്‍ക്കും ആയുര്‍വേദ മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ മരുന്ന് ഉല്‍പാദനത്തിനും തുളസി ഉപയോഗിക്കുന്നു.

രണ്ടര ഏക്കര്‍ ഭൂമിയില്‍ തുളസി കൃഷി ചെയ്യാന്‍ കുറഞ്ഞ് 20000 രൂപയെങ്കിലും വേണം. ഇതിന് ചാണകം പോലുള്ള ജൈവവളം മാത്രമേ ഉപയോഗിക്കാവൂ. മരുന്ന് നിര്‍മ്മാണത്തിനും തുളസി അത്യാവശ്യമാണ്. പൊതുവെ, ഒരു ഏക്കറില്‍ നിന്നും ഏകദേശം 20-25 ക്വിൻ്റൽ ഉണങ്ങിയ തുളസി ഇലകൾ പ്രതീക്ഷിക്കാം. പൊതുവെ, ഉണങ്ങിയ തുളസി ഇലകൾക്ക് കിലോയ്‌ക്ക് ഏകദേശം 50-80 രൂപ വരെ നിങ്ങൾക്ക് പ്രതീക്ഷിക്കാം. നല്ല ഈര്‍പ്പമുള്ള ഫലഭൂയിഷ്ഠമായ മണ്ണാണ് തുളസി ഇഷ്ടപ്പെടുന്നത്. തുളസിയുടെ പരമാവധി വളർച്ചയ്‌ക്ക് ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. ദിവസവും കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് തുളസിക്ക് അത്യുത്തമം.

90 ദിവസത്തിനുള്ളിൽ ആദ്യത്തെ വിളവെടുപ്പ് നടത്താം. പിന്നീട് 75 ദിവസത്തിലൊരിക്കൽ ഇലകള്‍ വെട്ടിയെടുക്കാം. ഒരു ഏക്കർ തുളസി കൃഷിയിൽ നിന്നു തന്നെ എല്ലാ ചെലവും കഴിച്ച് ഒരു ലക്ഷം വരെ നേടാനാകും എന്ന് കര്‍ഷകര്‍ പറയുന്നു. ചിലപ്പോള്‍ അതില്‍ അധികവും നേടാന്‍ കഴിഞ്ഞേക്കും. ആയുര്‍വേദ മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ക്ക് തുളസി ആവശ്യമുണ്ട്. കതിര് മുതല്‍ വേരു വരെ ഔഷുധഗുണങ്ങള്‍ കല്‍പ്പിക്കുന്ന തുളസി ആവശ്യത്തിനു ലഭിക്കുന്നില്ലെന്നാണ് ഔഷധ നിര്‍മാണക്കമ്പനികള്‍ പറയുന്നത്. ചുമയ്‌ക്കുള്ള മരുന്നു മുതല്‍ ക്യാന്‍സറിനുള്ള മരുന്നുകള്‍ വരെ ആയുര്‍വേദത്തില്‍ നിര്‍മിക്കുന്നത് തുളസി ഉപയോഗിച്ചാണ്. ഇതും വരുമാനമാര്‍ഗ്ഗമാക്കാം. ചില ആയുര്‍വേദ മരുന്ന് നിര്‍മ്മാണക്കമ്പനികളും തുളസി കൃഷിയില്‍ സഹായിക്കാന്‍ രംഗത്തുണ്ട്. പതഞ്ജലി, ഡാബര്‍, വൈദ്യനാഫ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ഔഷധക്കൃഷിക്ക് പ്രോല്‍സാഹനം നല്‍കുന്നവരാണ്.

കൃഷി ഭൂമി ഇല്ലാത്തവര്‍ക്ക് ഗ്രോബാഗിലും തുളസി വളര്‍ത്താം. തൊഴില്‍ രഹിതരായ വീട്ടമ്മാര്‍ക്ക് വരുമാനം നേടാന്‍ തുളസി കൃഷി സഹായകരമാകും.

Tags: FarmingTulsiKrishnaTulsiKrishnaTulasiTulasiTulasifarming
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

Samskriti

തുളസി നടുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില വാസ്തു കാര്യങ്ങൾ

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Health

വീട്ടിൽ തുളസി വളർത്തിയാലുള്ള ഗുണങ്ങൾ

Agriculture

കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.