Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറത്തുവന്ന ആദ്യഗാനം ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി…’ സൂപ്പര്‍ ഹിറ്റായി; പിന്നെ മരണം വരെയും പിന്നണി ഗായകനായി

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jan 9, 2025, 08:47 pm IST
in Kerala, Entertainment
ജി. ദേവരാജന്‍ (ഇടത്ത്) പി.ജയചന്ദ്രന്‍ (വലത്ത്)

ജി. ദേവരാജന്‍ (ഇടത്ത്) പി.ജയചന്ദ്രന്‍ (വലത്ത്)

തിരുവനന്തരപുരം: ജീവിതത്തില്‍ ജോലിക്കാരനായി ജീവിക്കണോ അതോ പിന്നണിഗായകനായി ജീവിക്കണോ എന്ന സംശയം ആദ്യനാളുകളില്‍ പി. ജയചന്ദ്രനും ഉണ്ടായിരുന്നു. അങ്ങിനെയാണ് അദ്ദേഹം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജില്‍ നിന്നും സുവോളജിയില്‍ ബിരുദമെടുത്ത ശേഷം ചെന്നൈയില്‍ പ്യാരി എന്ന കമ്പനിയില്‍ കെമിസ്റ്റായി ജോലിക്ക് ചേര്‍ന്നത്.

പക്ഷെ അദ്ദേഹത്തിന്‍റേതായി പുറത്തുവന്ന ആദ്യ ഗാനമായ കളിത്തോഴന്‍ എന്ന സിനിമിയലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനം പി. ജയചന്ദ്രന്‍ എന്ന ഗായകന്റെ ജീവിത വിധി മാറ്റിമറിച്ചു. ആ ഗാനം മലയാളക്കാര ഏറ്റെടുത്തു. മോഹനം രാഗത്തില്‍ ഭാവങ്ങള്‍ നിറച്ച ഈ ഗാനം മലയാളികള്‍ക്ക് വ്യത്യസ്ത അനുഭവമായിരുന്നു. പി.ഭാസ്കരന്‍ എഴുതിയ വരികള്‍ക്ക് ഈണമിട്ടത് ജി. ദേവരാജന്‍ മാസ്റ്ററായിരുന്നു. 1966ല്‍ ആയിരുന്നു ഈ ഗാനം പുറത്തുവന്നത്. പിന്നീട് 58 വര്‍ഷക്കാലം അദ്ദേഹം മലയാളികളുടെ ഭാവഗായകനായി ജീവിച്ചു. ആലാപനത്തിലെ വികാരതീവ്രതയാണ് ജയചന്ദ്രനെ വ്യത്യസ്തനാക്കിയത്.

വിരഹഭാവം നിറഞ്ഞ ഗാനമാണിത്. പി.ഭാസ്കരന്റെ വരികളിള്‍ ധനുമാസചന്ദ്രികയുള്ള രാത്രിയില്‍ കാമുകിയെ കാണാത്ത കാമുകന്റെ ദുഖമാണ് ഉള്ളത്. ആ ഭാവത്തെ ജയചന്ദ്രന്‍ തന്റെ ശബ്ദസൗകുമാര്യത്തില്‍ സ്ഫടം ചെയ്തെടുക്കുകയായിരുന്നു.
കർണ്ണികാരം പൂത്തു തളിർത്തു
കല്പനകൾ താലമെടുത്തു (2)
കണ്മണിയെ കണ്ടില്ലല്ലോ
എന്റെ സഖി വന്നില്ലല്ലോ
കണ്ടവരുണ്ടോ… ഉണ്ടോ ..ഉണ്ടോ.. എന്ന് പാടുമ്പോള്‍ ഒരു വല്ലാത്ത പ്രണയനൊമ്പരം കേള്‍വിക്കാരന്റെ മനസ്സ് നനയിക്കുന്നു.
കഥ മുഴുവൻ തീരും മുമ്പേ
യവനിക വീഴും മുമ്പേ (2)
കവിളത്തു കണ്ണീരോടെ
കദനത്തിൻ കണ്ണീരോടെ
കടന്നുവല്ലോ അവൾ നടന്നുവല്ലോ
എന്ന് അസാധരണകയ്യടക്കത്തോടെ, യാതൊരു അമിതഭാവപ്രകടനവുമില്ലാതെ ജയചന്ദന്‍ ആവാഹിക്കുന്നു.

മോഹനം രാഗത്തോടുള്ള ദേവരാജന്‍ മാസ്റ്ററുടെ പ്രണയം പൂത്തുലഞ്ഞ ആദ്യ ഗാനങ്ങളിലൊന്നായിരുന്നു മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി. പിന്നീട് ഏകദേശം 50ല്‍ പാട്ടുകളോളം ദേവരാജന്‍ മാസ്റ്റര്‍ മോഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

വാസ്തവത്തില്‍ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനത്തിന്റെ ട്രാക്ക് പാടാനാണ് ജയചന്ദ്രനെ വിളിച്ചത്. പക്ഷെ മദ്രാസിലെ സ്റ്റുഡിയോയില്‍ ട്രാക്ക് പാടിക്കഴിഞ്ഞപ്പോള്‍ ജി. ദേവരാജന്‍മാസ്റ്റര്‍ക്ക് തോന്നി- ഈ ഗാനം മറ്റാര്‍ക്കും ഇതിനേക്കാള്‍ അപ്പുറം പാടാനാവില്ല. അതോടെയാണ് ജി. ദേവരാജന്‍ മാസ്റ്റര്‍ സിനിമയിലും ജയചന്ദ്രന്‍ തന്നെ പാടിയാല്‍ മതി എന്ന് തീരുമാനിച്ചത്.

Tags: MohanamragamJayachandranGDevarajanMohanamPJayachandranPlaybacksingerKalithozhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുവായൂര്‍ അമ്പലത്തില്‍ യേശുദാസിന് പ്രവേശനം നല്‍കണം; ആര്‍എസ്എസിന് പിന്നാലെ ആവശ്യവുമായി ശിവഗിരി മഠം

Music

ദക്ഷിണാമൂര്‍ത്തി സ്വാമിയെ ഖരഹരപ്രിയന്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

സംഗീതസംവിധായകന്‍ എം.ബി. ശ്രീനിവാസന്‍ (ഇടത്ത്)
Music

നാല് രാഗങ്ങളില്‍ ചാലിച്ചെടുത്ത ഒരു പാട്ട്…എംബിഎസ് ശാസ്ത്രീയസംഗീതമറിയാത്ത ജയചന്ദ്രനെക്കൊണ്ട് ഒരാഴ്ച കഷ്ടപ്പെട്ടിരുന്ന് പാടിച്ചെടുത്ത ആ പാട്ട്….

ജയചന്ദ്രന്‍ (ഇടത്ത്)ദേവരാജന്‍ മാസ്റ്റര്‍ (നടുവില്‍) ഇളയരാജ (വലത്ത്)
Mollywood

ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍ എപ്പോഴും നില്‍ക്കുന്ന ഇളയരാജ: ഗായകന്‍ ജയചന്ദ്രന്‍ പറഞ്ഞ കഥ

Music

ജയചന്ദ്രന് വേണ്ടി ശ്രീകുമാരന്‍തമ്പി രചിച്ചത് 187 ഗാനങ്ങള്‍; വേറിട്ടുപോയത് തന്റെ അനുജനാണെന്ന് തമ്പി

പുതിയ വാര്‍ത്തകള്‍

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.