Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുറത്തുവന്ന ആദ്യഗാനം ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി…’ സൂപ്പര്‍ ഹിറ്റായി; പിന്നെ മരണം വരെയും പിന്നണി ഗായകനായി

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Jan 9, 2025, 08:47 pm IST
in Kerala, Entertainment
ജി. ദേവരാജന്‍ (ഇടത്ത്) പി.ജയചന്ദ്രന്‍ (വലത്ത്)

ജി. ദേവരാജന്‍ (ഇടത്ത്) പി.ജയചന്ദ്രന്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തരപുരം: ജീവിതത്തില്‍ ജോലിക്കാരനായി ജീവിക്കണോ അതോ പിന്നണിഗായകനായി ജീവിക്കണോ എന്ന സംശയം ആദ്യനാളുകളില്‍ പി. ജയചന്ദ്രനും ഉണ്ടായിരുന്നു. അങ്ങിനെയാണ് അദ്ദേഹം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജില്‍ നിന്നും സുവോളജിയില്‍ ബിരുദമെടുത്ത ശേഷം ചെന്നൈയില്‍ പ്യാരി എന്ന കമ്പനിയില്‍ കെമിസ്റ്റായി ജോലിക്ക് ചേര്‍ന്നത്.

പക്ഷെ അദ്ദേഹത്തിന്‍റേതായി പുറത്തുവന്ന ആദ്യ ഗാനമായ കളിത്തോഴന്‍ എന്ന സിനിമിയലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനം പി. ജയചന്ദ്രന്‍ എന്ന ഗായകന്റെ ജീവിത വിധി മാറ്റിമറിച്ചു. ആ ഗാനം മലയാളക്കാര ഏറ്റെടുത്തു. മോഹനം രാഗത്തില്‍ ഭാവങ്ങള്‍ നിറച്ച ഈ ഗാനം മലയാളികള്‍ക്ക് വ്യത്യസ്ത അനുഭവമായിരുന്നു. പി.ഭാസ്കരന്‍ എഴുതിയ വരികള്‍ക്ക് ഈണമിട്ടത് ജി. ദേവരാജന്‍ മാസ്റ്ററായിരുന്നു. 1966ല്‍ ആയിരുന്നു ഈ ഗാനം പുറത്തുവന്നത്. പിന്നീട് 58 വര്‍ഷക്കാലം അദ്ദേഹം മലയാളികളുടെ ഭാവഗായകനായി ജീവിച്ചു. ആലാപനത്തിലെ വികാരതീവ്രതയാണ് ജയചന്ദ്രനെ വ്യത്യസ്തനാക്കിയത്.

വിരഹഭാവം നിറഞ്ഞ ഗാനമാണിത്. പി.ഭാസ്കരന്റെ വരികളിള്‍ ധനുമാസചന്ദ്രികയുള്ള രാത്രിയില്‍ കാമുകിയെ കാണാത്ത കാമുകന്റെ ദുഖമാണ് ഉള്ളത്. ആ ഭാവത്തെ ജയചന്ദ്രന്‍ തന്റെ ശബ്ദസൗകുമാര്യത്തില്‍ സ്ഫടം ചെയ്തെടുക്കുകയായിരുന്നു.
കർണ്ണികാരം പൂത്തു തളിർത്തു
കല്പനകൾ താലമെടുത്തു (2)
കണ്മണിയെ കണ്ടില്ലല്ലോ
എന്റെ സഖി വന്നില്ലല്ലോ
കണ്ടവരുണ്ടോ… ഉണ്ടോ ..ഉണ്ടോ.. എന്ന് പാടുമ്പോള്‍ ഒരു വല്ലാത്ത പ്രണയനൊമ്പരം കേള്‍വിക്കാരന്റെ മനസ്സ് നനയിക്കുന്നു.
കഥ മുഴുവൻ തീരും മുമ്പേ
യവനിക വീഴും മുമ്പേ (2)
കവിളത്തു കണ്ണീരോടെ
കദനത്തിൻ കണ്ണീരോടെ
കടന്നുവല്ലോ അവൾ നടന്നുവല്ലോ
എന്ന് അസാധരണകയ്യടക്കത്തോടെ, യാതൊരു അമിതഭാവപ്രകടനവുമില്ലാതെ ജയചന്ദന്‍ ആവാഹിക്കുന്നു.

മോഹനം രാഗത്തോടുള്ള ദേവരാജന്‍ മാസ്റ്ററുടെ പ്രണയം പൂത്തുലഞ്ഞ ആദ്യ ഗാനങ്ങളിലൊന്നായിരുന്നു മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി. പിന്നീട് ഏകദേശം 50ല്‍ പാട്ടുകളോളം ദേവരാജന്‍ മാസ്റ്റര്‍ മോഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

വാസ്തവത്തില്‍ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനത്തിന്റെ ട്രാക്ക് പാടാനാണ് ജയചന്ദ്രനെ വിളിച്ചത്. പക്ഷെ മദ്രാസിലെ സ്റ്റുഡിയോയില്‍ ട്രാക്ക് പാടിക്കഴിഞ്ഞപ്പോള്‍ ജി. ദേവരാജന്‍മാസ്റ്റര്‍ക്ക് തോന്നി- ഈ ഗാനം മറ്റാര്‍ക്കും ഇതിനേക്കാള്‍ അപ്പുറം പാടാനാവില്ല. അതോടെയാണ് ജി. ദേവരാജന്‍ മാസ്റ്റര്‍ സിനിമയിലും ജയചന്ദ്രന്‍ തന്നെ പാടിയാല്‍ മതി എന്ന് തീരുമാനിച്ചത്.

Tags: #Playbacksinger#Kalithozhan#MohanamragamJayachandran#GDevarajan#Mohanam#PJayachandran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുവായൂര്‍ അമ്പലത്തില്‍ യേശുദാസിന് പ്രവേശനം നല്‍കണം; ആര്‍എസ്എസിന് പിന്നാലെ ആവശ്യവുമായി ശിവഗിരി മഠം

Music

ദക്ഷിണാമൂര്‍ത്തി സ്വാമിയെ ഖരഹരപ്രിയന്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

സംഗീതസംവിധായകന്‍ എം.ബി. ശ്രീനിവാസന്‍ (ഇടത്ത്)
Music

നാല് രാഗങ്ങളില്‍ ചാലിച്ചെടുത്ത ഒരു പാട്ട്…എംബിഎസ് ശാസ്ത്രീയസംഗീതമറിയാത്ത ജയചന്ദ്രനെക്കൊണ്ട് ഒരാഴ്ച കഷ്ടപ്പെട്ടിരുന്ന് പാടിച്ചെടുത്ത ആ പാട്ട്….

ജയചന്ദ്രന്‍ (ഇടത്ത്)ദേവരാജന്‍ മാസ്റ്റര്‍ (നടുവില്‍) ഇളയരാജ (വലത്ത്)
Mollywood

ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍ എപ്പോഴും നില്‍ക്കുന്ന ഇളയരാജ: ഗായകന്‍ ജയചന്ദ്രന്‍ പറഞ്ഞ കഥ

Music

ജയചന്ദ്രന് വേണ്ടി ശ്രീകുമാരന്‍തമ്പി രചിച്ചത് 187 ഗാനങ്ങള്‍; വേറിട്ടുപോയത് തന്റെ അനുജനാണെന്ന് തമ്പി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)

ഉപഗ്രഹചിത്രങ്ങള്‍ കള്ളമൊന്നും പറയില്ലല്ലോ…. ബ്രഹ്മോസ് മിസൈലുകള്‍ എയര്‍ബേസുകളില്‍ നാശം വിതച്ചുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

കീം 2025: അപേക്ഷയില്‍ ന്യൂനതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ അവസാന അവസരം, ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ ദേശീയപാത തകര്‍ച്ച: എന്‍എച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു, പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്പന്‍ഷന്‍

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ : വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു മാര്‍ക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം

കോവിഡ് ചെറിയ തോതിലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി, ആക്ടീവ് കേസുകള്‍ 727

നിലമ്പൂരില്‍ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കപ്പല്‍ അപകടം സംസ്ഥാന പ്രത്യേക ദുരന്തം, പ്രഖ്യാപനം പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്ത്

മഴ ശക്തിപ്പെട്ടു : ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്നേ എക്സിറ്റ് പോള്‍ഫലങ്ങളും അഭിപ്രായ സര്‍വേകളും പ്രസിദ്ധീകരിക്കുന്നത് വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies