Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു സ്ത്രീകളെ പീഡിപ്പിച്ചു ; പുരുഷന്മാരെ ക്രൂരമായി കൊലപ്പെടുത്തി : 184 പേര്‍ കൊല്ലപ്പെട്ട 1978ലെ സംഭാല്‍ കലാപം പുനരന്വേഷിക്കാന്‍ യോഗി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2025, 05:19 pm IST
inIndia

ലക്നൗ : സംഭാൽ കലാപം പുനരന്വേഷിക്കാൻ ഒരുങ്ങി യുപി സർക്കാർ . 1978-ൽ നടന്ന കലാപത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗി ആദിത്യനാഥ് സർക്കാർ തേടി. 47 വർഷങ്ങൾക്ക് മുമ്പ്, മാർച്ച് 29 നാണ് കലാപം ആരംഭിച്ചത്. 184 പേർ കൊല്ലപ്പെട്ടു. ഏകദേശം 30 ദിവസത്തേക്ക് കർഫ്യൂവും ഏർപ്പെടുത്തിയിരുന്നു.

അന്വേഷണത്തിന് നേതൃത്വം നൽകാൻ ഒരു അഡീഷണൽ പോലീസ് സൂപ്രണ്ടിനെ നിയോഗിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയിൽ നിന്ന് പൊലീസിന് ലഭിച്ചു. 1978 ലെ കലാപത്തെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ലഭ്യമാക്കണമെന്ന് അതിൽ പറയുന്നു. സംയുക്ത അന്വേഷണത്തിന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നൽകിയിട്ടുണ്ട്.

2025 ജനുവരി 8 ന് മൊറാദാബാദ് കമ്മീഷണർ ആഞ്ജനേയ സിംഗ്, ഈ കലാപവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാൻ സാംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. രാജേന്ദ്ര പെൻസിയയോട് ആവശ്യപ്പെട്ടു. ആഞ്ജനേയ സിംഗ് ഇതുമായി ബന്ധപ്പെട്ട് യോഗവും വിളിച്ചിട്ടുണ്ട്. 46 വർഷമായി അടച്ചിട്ടിരുന്ന സംഭാലിലെ പുരാതന കാർത്തിക് മഹാദേവ ക്ഷേത്രം വീണ്ടും തുറന്നതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവ വികാസങ്ങൾ . 2024 നവംബർ 24 ന് ഷാഹി ജുമാ മസ്ജിദിൽ സർവേയ്‌ക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടർന്നാണ് ക്ഷേത്രം വീണ്ടും തുറക്കാൻ തീരുമാനിച്ചത്

സ്വാതന്ത്ര്യം ലഭിക്കുമ്പോൾ, സാംഭാൽ മുനിസിപ്പൽ പ്രദേശത്തെ ഹിന്ദു ജനസംഖ്യ 45 ശതമാനമായിരുന്നു, ഇപ്പോൾ അത് 15-20% ആയി കുറഞ്ഞു. അന്ന് മുസ്ലീങ്ങൾ 55% ആയിരുന്നു. ഇന്ന് അത് 80-85 ശതമാനമായി വർദ്ധിച്ചു. ഈ കലാപത്തിനുശേഷം ഖഗ്ഗുസ്രായിൽ താമസിച്ചിരുന്ന നൂറോളം ഹിന്ദു കുടുംബങ്ങൾ ഈ പ്രദേശം വിട്ടു.

കലാപത്തിനിടെ, സൂത്രധാരന്മാരിൽ ഒരാളായ മൻസാർ ഷാഫി പ്രദേശത്തെ ഒരു ഹിന്ദു അധ്യാപകന്റെ മകളെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി. മകളെ ബലാത്സംഗം ചെയ്ത ശേഷം വിട്ടയച്ചു. അദ്ദേഹത്തിന്റെ ഭാര്യയെ പ്രദേശത്തെ ഹിന്ദുക്കൾ രക്ഷിച്ചു. ഈ കുടുംബവും പിന്നീട് ഈ സ്ഥലം ഉപേക്ഷിച്ചു പോയി.

എല്ലാ മുസ്ലീങ്ങളും എന്റെ സുഹൃത്തുക്കളെയും സഹോദരന്മാരെയും പോലെയാണെന്ന് പറഞ്ഞ് പുറത്ത് പോയ ബൻവാരി ലാലിനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. ഈ സംഭവത്തിന് സാക്ഷികളായ ഹർദ്വാരി ലാൽ ശർമ്മയും സുഭാഷ് ചന്ദ്ര രസ്തോഗിയും ഡ്രമ്മിനുള്ളിൽ ഒളിച്ച് ജീവൻ രക്ഷിച്ചു. എന്നാൽ ഹർദ്വാരി ലാലിന്റെ സഹോദരനെയും പിന്നീട് മുസ്ലീം കലാപകാരികൾ കുത്തിക്കൊലപ്പെടുത്തി.

Tags: yogiupsambhal riots
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

പുതിയ വാര്‍ത്തകള്‍

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.