Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിതാഭസ്മ നിമജ്ജനത്തിന് നെഹ്റു കുടുംബമില്ല; മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ച സൈന്യത്തെയും കോണ്‍ഗ്രസ് അപമാനിച്ചു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 30, 2024, 08:05 am IST
in India

ന്യൂദല്‍ഹി: ഡോ. മന്‍മോഹന്‍സിങ്ങിന്റെ ചിതാഭസ്മ നിമജ്ജന ചടങ്ങില്‍ പങ്കെടുക്കാതെ നെഹ്റു കുടുംബാംഗങ്ങള്‍ വീണ്ടും മുന്‍ പ്രധാനമന്ത്രിയെ അപമാനിച്ചു. ഇന്നലെ പഴയ ദല്‍ഹിയിലെ യമുനാ തീരത്ത് നടന്ന ചടങ്ങില്‍ രാഹുല്‍ഗാന്ധി അടക്കമുള്ള നെഹ്റു കുടുംബാംഗങ്ങളും മല്ലികാര്‍ജ്ജുന ഖാര്‍ഗെ അടക്കമുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളും പങ്കെടുത്തില്ല.

ശനിയാഴ്ച സംസ്‌ക്കാര ചടങ്ങുകള്‍ നടന്ന നിഗംബോധ് ഘാട്ടില്‍ നിന്ന് ചിതാഭസ്മം എടുക്കുമ്പോഴും പിന്നീട് നിമജ്ജനം ചെയ്യുമ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ അസാന്നിധ്യം വ്യക്തമായി. മന്‍മോഹന്‍സിങ് മരിച്ചതിന് തൊട്ടുപിന്നാലെ, സ്മാരകം നിര്‍മിക്കാന്‍ സ്ഥലം നല്‍കിയില്ലെന്ന വ്യാജ ആരോപണം ഉന്നയിച്ച് രാഷ്‌ട്രീയ നാടകം കളിച്ച് അപമാനിച്ച കോണ്‍ഗ്രസുകാര്‍ക്ക് മുന്‍പ്രധാനമന്ത്രിയോട് എത്രത്തോളം ബഹുമാനമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് യമുനാ തീരത്ത് കണ്ടത്.

അതിനിടെ മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ച സൈന്യത്തിനെതിരെയും കോണ്‍ഗ്രസ് രാഷ്‌ട്രീയ ലക്ഷ്യത്തോടെ ആരോപണം അഴിച്ചുവിട്ടു. മന്‍മോഹന്‍സിങിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇരിപ്പിടം നല്‍കിയില്ലെന്നും ചടങ്ങിലേക്ക് പ്രവേശിപ്പിച്ചില്ലെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ഇന്നലെ ആരോപിച്ചു. ചടങ്ങുകളുടെ ചുമതല സൈന്യത്തിനായിരുന്നു. ഇരിപ്പിടങ്ങളടക്കം ക്രമീകരിച്ചത് സൈന്യവും ദല്‍ഹി പോലീസുമായിരുന്നു. സ്വകാര്യ ചാനലുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയില്ലെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചു. ദേശീയ ചടങ്ങായി നടത്തിയതിനാലാണ് ദൂരദര്‍ശന് മാത്രമായി അനുമതി ലഭിച്ചത്. ദൂരദര്‍ശന്റെ ദൃശ്യങ്ങള്‍ സൗജന്യമായി എല്ലാ ചാനലുകള്‍ക്കും നല്‍കുകയായിരുന്നു. മന്‍മോഹന്‍സിങ്ങിന്റെ കുടുംബാംഗങ്ങള്‍ക്കായി മുന്‍നിരയില്‍ അഞ്ചു സീറ്റുകളാണ് നല്‍കിയത്. അദ്ദേഹത്തിന്റെ പത്നിക്കും മൂന്നു മക്കള്‍ക്കും ഇരിപ്പിടമുണ്ടായിരുന്നു.

ബാക്കിയുള്ള 20 സീറ്റുകള്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ക്കായി നല്‍കി. രാഷ്‌ട്രപതിയും ഭൂട്ടാന്‍ രാജാവും ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും കാബിനറ്റ് മന്ത്രിമാരും, പ്രതിപക്ഷ നേതാക്കളും സൈനിക മേധാവിമാരുമാണ് മുന്‍നിരയില്‍ ഇരുന്നത്. രണ്ടാം നിരയില്‍ എട്ടു സീറ്റുകള്‍ മന്‍മോഹന്‍സിങ്ങിന്റെ കുടുംബാംഗങ്ങള്‍ക്കായി നല്‍കി. മൂന്നും നാലും നിരയിലെ എല്ലാ ഇരിപ്പിടങ്ങളും കുടുംബാംഗങ്ങള്‍ക്കാണ് നല്‍കിയത്. ഡോ. മന്‍മോഹന്‍സിങ്ങിന്റെ സ്മാരകത്തിനായി പ്രത്യേക സ്ഥലം കണ്ടെത്തി കേന്ദ്രസര്‍ക്കാര്‍ കുടുംബത്തെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

Tags: CremationNehru familyDrManmohansingh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

ഓയില്‍ കമ്പനിയില്‍ തീപ്പിടിത്തത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ സംസ്‌കാരം വൈകുന്നു, 30 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

Kerala

ആലിന്‍ ഷെറിന്റെ സംസ്‌കാരം ഞായറാഴ്ച

World

മുസ്ലിങ്ങള്‍ക്ക് ജപ്പാനില്‍ ഖബറുകള്‍ അനുവദിക്കില്ല: മൃതദേഹം ദഹിപ്പിക്കണം

പുതിയ വാര്‍ത്തകള്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.