Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗിയുടെ ബുള്‍ഡോസര്‍ ഇക്കുറി പോയത് ഇടിച്ച് നിരത്താനല്ല, മറഞ്ഞുകിടന്ന ഈ ക്ഷേത്രം തുറക്കാന്‍

ഇക്കുറി യോഗിയുടെ ബുള്‍‍ഡോസര്‍ പോയത് അനധികൃത കെട്ടിടം തകര്‍ക്കാനോ, കുറ്റവാളികളുടെ വീട് തകര്‍ക്കാനോ അല്ല. പകരം 40 വര്‍ഷം അടച്ചിട്ടിരുന്ന ഒരു ജൈനക്ഷേത്രത്തിന്റെ വാതിലിന് മുന്‍പില്‍ ഉണ്ടായിരുന്ന മണ്ണും കട്ടകളും നീക്കം ചെയ്യാനാണ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ 40 വര്‍ഷമായി അടഞ്ഞുകിടന്നിരുന്ന ജൈനക്ഷേത്രമാണ് തുറക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 11:16 pm IST
in India

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 40 വര്‍ഷം അടച്ചിട്ടിരുന്ന ജൈനക്ഷേത്രം വീണ്ടും തുറന്നുകൊടുക്കാന്‍ യോഗി. ഇക്കുറി യോഗിയുടെ ബുള്‍‍ഡോസര്‍ പോയത് അനധികൃത കെട്ടിടം തകര്‍ക്കാനോ, കുറ്റവാളികളുടെ വീട് തകര്‍ക്കാനോ അല്ല. പകരം 40 വര്‍ഷം അടച്ചിട്ടിരുന്ന ഒരു ജൈനക്ഷേത്രത്തിന്റെ വാതിലിന് മുന്‍പില്‍ ഉണ്ടായിരുന്ന മണ്ണും കട്ടകളും നീക്കം ചെയ്യാനാണ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ 40 വര്‍ഷമായി അടഞ്ഞുകിടന്നിരുന്ന ജൈനക്ഷേത്രമാണ് തുറക്കുന്നത്.

ഈ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന്‍ പ്രദീപ് കുമാര്‍ ജെയിനും സമുദായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഈ ക്ഷേത്രം പുനരുദ്ധരിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു. പ്രദീപ് കുമാര്‍ ജെയിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് മൊറാദാബാദിലെ ജില്ലാ മജിസ്ട്രേറ്റ് തന്നെയാണ് ഇവിടം പരിശോധിച്ച് കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ എസ് ഡിഎം വിനയ് കുമാറിന് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ചാണ് കല്ലും മണ്ണും മൂടിക്കിടക്കുന്ന പ്രദേശത്ത് ജൈനക്ഷേത്രമാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ 50 വര്‍ഷമായി ഈ നിലയിലാണ് ഈ ജൈനക്ഷേത്രം ഉണ്ടായിരുന്നതെന്ന് ഗ്രാമപ്രധാന്‍ നസാകത്ത് അലി പറയുന്നു. മൊറാദാബാദിലെ രത്നപൂര്‍ കാല ഗ്രാമത്തിലാണ് ഈ ജൈനക്ഷേത്രം ഉണ്ടായിരുന്നത്. ഇവിടെ 70 ശതമാനത്തിലധികം മുസ്ലിങ്ങളാണ്. പക്ഷെ ഇവിടുത്തെ ക്ഷേത്രം തുറക്കുന്നതിന് മുസ്ലിം സമുദായത്തില്‍ നിന്നും യാതൊരു എതിര്‍പ്പുമുണ്ടായില്ലെന്ന് മാത്രമല്ല, അവരും സഹകരിക്കുകയായിരുന്നു.

“മാധ്യമങ്ങളാണ് ഇവിടെ തകര്‍ന്നനിലയില്‍ മണ്ണുമൂടിക്കിടക്കുന്ന ഒരു ക്ഷേത്രം ഉണ്ടായിരുന്നതെന്ന വാര്‍ത്ത നല്‍കിയത്. കഴിഞ്ഞ നാലോ അഞ്ചോ ദശകമായി മണ്ണുമൂടിക്കിടക്കുകയായിരുന്നു ഈ ക്ഷേത്രം. ജില്ലാ മജിസ്ട്രേറ്റാണ് ഇവിടുത്തെ മണ്ണ് നീക്കി പ്രദേശം വൃത്തിയാക്കാന്‍ നിര്‍ദേശിച്ചത്. “- ബിലാരിയ എസ് ഡിഎം വിനയ് കുമാര്‍ പറയുന്നു.

ഹൈന്ദവ പൈതൃകം സംരക്ഷിക്കുക എന്ന യോഗി ആദിത്യനാഥിന്റെ പദ്ധതിപ്രകാരമാണ് സംഭാലിലും ഇപ്പോള്‍ മൊറാദാബാദിലും മറഞ്ഞുകിടന്നിരുന്ന ക്ഷേത്രങ്ങളും ക്ഷേത്രക്കിണറുകളും പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നത്. സനാതനധര്‍മ്മം ശക്തിപ്പെടുത്തിയാലേ ഭാരതം നിലനില്‍ക്കൂ എന്നാണ് യോഗി ആദിത്യനാഥ് അഭിപ്രായപ്പെടുന്നത്.

Tags: yogiUttarpradeshbulldozerJainTempleMoradabad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

India

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

India

ഇതാണ് രാഷ്‌ട്രീയ മാന്യത: അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെയുള്ള അധിക്‌ഷേപത്തെ അപലപിച്ച് യോഗി, കര്‍ക്കശ നടപടിക്കു നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.