Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻപറമ്പിൽ സ്മാരകം?:എഴുത്തച്ഛൻ പ്രതിമയേക്കാൾ കേമത്വമുണ്ടാവുമോ എം.ടി.യുടെ പ്രതിമയ്‌ക്ക് ?!.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 10:37 pm IST
in Kerala, Samskriti

എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻ പറമ്പിൽ സ്മാരകം പണിയുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ.
തുഞ്ചത്തെഴുത്തച്ഛന്റെ സ്മാരകത്തിനു മുകളിൽ മറ്റൊരു സ്മാരകമോ?!.
ഇനി എം.ടി.യുടെ പ്രതിമയാവുമോ വെക്കുക?
തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തുഞ്ചൻപറമ്പിൽ സ്ഥാപിക്കില്ലെന്ന് തുഞ്ചൻ സ്മാരക ട്രസ്റ്റ് മീറ്റിംങ്ങിൽ തീരുമാനമെടുത്ത് രേഖപ്പെടുത്തിയത് എം.ടി.തന്നെയാണ്.
എഴുത്തച്ഛൻ പ്രതിമയേക്കാൾ കേമത്വമുണ്ടാവുമോ എം.ടി.യുടെ പ്രതിമയ്‌ക്ക് ?!.എം.ടി.മലയാളത്തിന്റെ കാരണവരായ എഴുത്തുകാരൻതന്നെയാണ്.
എന്നാൽ തുഞ്ചൻ പറമ്പിൽ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതദർശനങ്ങൾക്ക് വിപരീതം പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ അമരക്കാരന് എഴുത്തച്ഛനേക്കാൾ പ്രസക്തിയുണ്ടെന്ന് കരുതുന്നത്
തെറ്റാണ്.
പുന്നക്കൽ കുട്ടിശ്ശങ്കരൻ നായർ, എസ്.കെ.പൊറ്റേക്കാട്, കെ.പി.കേശവമേനോൻ തുടങ്ങിയവരൊക്കെ തുഞ്ചൻപറമ്പിനെ പുരോഗതിയിലേക്ക് നയിച്ച മഹാരഥൻമാരാണ്. അവരുടെയൊക്കെ ഫോട്ടോകളാണ് തുഞ്ചൻപറമ്പിൽ വെച്ചിട്ടുള്ളത്. അതുപോലെ ഒരു ഫോട്ടോ വെച്ചാൽ പോരേ? വേണമെങ്കിൽ ഒരു പൂർണ്ണകായഫോട്ടോ തന്നെ വെക്കാം.
ഏതായാലും മന്ത്രിയുടെ ഈ ആഗ്രഹം വിവാദത്തിനു വഴി തെളിയിക്കുമെന്ന കാര്യം നിസ്തർക്കമാണ്.
തുഞ്ചൻപറമ്പ് ഒരു സ്വകാര്യട്രസ്റ്റിന്റെ കീഴിലാക്കി സ്വയംഭരണാവകാശം നൽകിയത് തെറ്റായ സർക്കാർ നടപടിയാണ്.
ഇതിനെതിരെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് രണ്ടു ട്രസ്റ്റിമാർക്ക് നോട്ടീസ് നടക്കാത്തതിനാൽ, ഹർജിക്കാരൻ തുടർനടപടികളെടുക്കാഞ്ഞതിനെ തുടർന്ന് – “No ടteps taken pettition dismised” എന്ന ഓർഡറിൽ തള്ളിപ്പോയതാണ്.
അതല്ലാതെ ഹൈക്കോടതി കേസിന്റെ മെറിറ്റിലേക്ക് കടക്കുകയോ വിശദവാദം കേൾക്കുകയോ ചെയ്തിട്ടില്ല. ഹർജിയിൽ ഒരു വ്യവഹാരകാരണമുണ്ടെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടതിനാലാണ് ഹർജി ഫയലിൽ സ്വീകരിച്ചത്. അന്നത്തെ സാംസ്കാരികവകുപ്പു മന്ത്രി ടി.കെ.രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം അതീവരഹസ്യമായി രൂപീകരിച്ച ട്രസ്റ്റ്
ഹൈക്കോടതി അസാധുവാക്കുമെന്ന്
എം.ടി. ഭയപ്പെട്ടിരുന്നുവെന്ന് എം.ടി.യുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞത് ഓർത്തു പോവുകയാണ്. നിലവിലെ തുഞ്ചൻ സ്മാരക ട്രസ്റ്റ് നിയമവിരുദ്ധമായിത്തന്നെയാണ് ഇപ്പോഴും തുടരുന്നത്. തലപ്പത്ത് എം.ടി. ഉള്ളതുകൊണ്ടാണ് ഇക്കാര്യത്തിൽ എതിർപ്പുള്ളവർ മൗനം തുടരുന്നത്. തുഞ്ചൻപറമ്പിൽ എം.ടി.യുടെ സ്മാരകം ( പ്രതിമ?) സ്ഥാപിക്കുമെന്ന മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന ഏതായാലും ട്രസ്റ്റിനെക്കുറിച്ച് ഒരു പുനർവിചിന്തനത്തിനും വഴി തെളിയിച്ചിരിക്കുന്നു.
നിയമവിരുദ്ധമായ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ഭാവി ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ പരിഗണനയിലേക്ക് വരുമെന്നാണ് തോന്നുന്നത്. നിയമവും നീതിയും പൗരൻമാർക്ക് എല്ലാവർക്കും ഒരുപോലെ ബാധകമാവേണ്ടതാണല്ലോ.
എം.ടി.ക്ക് തുഞ്ചൻപറമ്പിൽത്തന്നെ സ്മാരകം വേണമോ എന്ന കാര്യം പുനഃപ്പരിശോധിക്കണം. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയാണ് അതിന് ഉചിതമായ സ്ഥലം എന്നാണ് എന്റെ അഭിപ്രായം.
– തിരൂർ ദിനേശ്

Tags: MT Vasudevan Nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

തുഞ്ചന്‍പറമ്പില്‍ എം.ടി. സ്മാരകം വേണ്ടെന്ന് എഴുത്തച്ഛന്‍ സമാജം; സംസ്ഥാന സമ്മേളനം 28ന് തൃശൂരില്‍

എംടിയുടെ ആദ്യഭാര്യയായ പ്രമീളനായരെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറം ചട്ട (ഇടത്ത് നിന്നും രണ്ടാമത്) ദീദി ദാമോദരനും എംടിയുടെ മകള്‍ അശ്വതിയും (വലത്തേയറ്റം)
Kerala

എംടിയുടെ മരണശേഷം എംടി-പ്രമീളനായര്‍ പോര് വീണ്ടും…പിന്നില്‍ ദീദി ദാമോദരന്‍, എതിര്‍ത്ത് എംടിയുടെ മകള്‍

Entertainment

ഭീമനാകാൻ ഋഷബ് ഷെട്ടി : എംടി യുടെ രണ്ടാമൂഴം നടൻ തന്നെ സംവിധാനം ചെയ്യും .പ്രഖ്യാപനം ഉടൻ

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.