Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേല്‍ നിശ്ചയദാര്‍ഢ്യത്തില്‍ തരിപ്പണമായി ഇസ്ലാമിക ഭീകരവാദം; ആദ്യമായി ഇറാന്‍ പോലും ഭീതിയാല്‍ വിറയ്‌ക്കുന്നു

ഇസ്രയേലിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് പശ്ചിമേഷ്യയിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ ശൃംഖല. ആധുനികമായ യുദ്ധസാങ്കേതിക വിദ്യയും നിശ്ചയദാര്‍ഢ്യവും ചേര്‍ന്നുള്ള ഇസ്രയേലിന്റെ ശക്തമായ ആക്രമണങ്ങളില്‍ കിടുങ്ങുകയാണ് ഇറാനും സഖ്യകക്ഷികളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 11:52 pm IST
in World

ജെറുസലെം :ഇസ്രയേലിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് പശ്ചിമേഷ്യയിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ ശൃംഖല. ആധുനികമായ യുദ്ധസാങ്കേതിക വിദ്യയും നിശ്ചയദാര്‍ഢ്യവും ചേര്‍ന്നുള്ള ഇസ്രയേലിന്റെ ശക്തമായ ആക്രമണങ്ങളില്‍ കിടുങ്ങുകയാണ് ഇറാനും സഖ്യകക്ഷികളും.

ഇറാനായിരുന്നു പശ്ചിമേഷ്യയിലെ വിവിധരാജ്യങ്ങളിലെ ഭീകരവാദസംഘടനകളെ ചെല്ലും ചെലവും നല്‍കി നിലനിര്‍ത്തിയിരുന്നത്. പക്ഷെ പുറമേയ്‌ക്ക് ഇറാന്‍ ഒരു ആത്മീയ പരിവേഷം ചാര്‍ത്തി ലോകത്തെ മുഴുവന്‍ വഞ്ചിക്കുകയായിരുന്നു. പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബുള്ള, സിറിയയിലെ ബാഷര്‍ അല്‍ അസ്സാദ്, യെമനിലെ ഹൂതികള്‍, ഇറാഖിലെ പോപ്പുുലര്‍ മൊബിലൈസേഷന്‍ ഫോഴ്സസ് ഉള്‍പ്പെടെയുള്ള 67 സായുധഗ്രൂപ്പുകള്‍ തുടങ്ങി എല്ലാവരെയും ആയുധവും പണവും നല്‍കി വളര്‍ത്തിയത് ഇറാനായിരുന്നു. തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇറാന്‍ ഈ ഭീകരഗ്രൂപ്പുകളെ മുഴുവന്‍ ആവശ്യംപോലെ ഉപയോഗിച്ചു.

ഹെസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേല്‍ ആക്രമണം തുടങ്ങിയപ്പോഴാണ് ഇറാന്‍ യുദ്ധത്തില്‍ ഇടപെട്ടത്. ഇസ്രയേലിന് തിരിച്ചടിയായി ഇറാന്‍ ഇസ്രയേലിന് നേരെ മിസൈലുകള്‍ അയയ്‌ക്കുകയും ചെയ്തു. എന്നാല്‍ അവിടുന്നങ്ങോട്ട് ചരിത്രം മാറി മറിയുകയായിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ കടന്നു കയറി കൂട്ടികളെയും സ്ത്രീകളെയും കൊല്ലുകയും മാനം കളയുകയും ചെയ്ത ഇസ്ലാമിക ഭീകരതയോട് മാപ്പില്ലെന്ന നിലപാടില്‍ ഇസ്രയേല്‍ തുടര്‍ന്നു. ഹെസ്ബുള്ളയുടെയും ഹമാസിന്റെയും നേതാക്കള്‍ ഒന്നൊന്നായി വിവിധ രാജ്യങ്ങളില്‍ വെച്ച് കൊല്ലപ്പെട്ടു. ഹെസ്ബുള്ളയുടെയും ഹമാസിന്റെയും നേതാക്കള്‍ ഒന്നൊന്നായി വിവിധ രാജ്യങ്ങളില്‍ വെച്ച് കൊല്ലപ്പെട്ടു. ഹെസ്ബുള്ളയുടെ ഭീകരനേതാക്കളായ യാഹ്യ സിന്‍വാര്‍, ഇബ്രാഹിം അകില്‍, ഹാസന്‍ നസ്റുള്ള, ഫൗദ് ഷുകുര്‍, ഹമാസിന്റെ ഇസ്മായില്‍ ഹാനിയെ എന്നിവര്‍ കൊല്ലപ്പെട്ടു.ഇസ്മായില്‍ ഹാനിയയെ ഇറാനില്‍ വെച്ച് തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ പറഞ്ഞു. ചില ഭീകരര്‍ ഇറാനകത്ത് ബലപ്പെടുത്തിയ ബങ്കറുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്നവര്‍ തന്നെയാണ് കൊല്ലപ്പെട്ടത്. ഇത് പലതും സാധ്യമാക്കിയത് ഇസ്രയേലിന്റെ ഇന്‍റലിജന്‍സ് മിടുക്കും ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണവുമായിരുന്നു.

പിന്നാലെ ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ലെബനനിലെ ഹെസ്ബുള്ള കേന്ദ്രങ്ങളും തകര്‍ത്തു. അവര്‍ക്ക് ആയുധങ്ങള്‍ ഒഴുക്കിയിരുന്ന സിറിയയെയും വീഴ്‌ത്തി. സിറിയയിലെ ആയുധശേഖരം മുഴുവന്‍ ചെറിയ അണുബോംബിട്ട് നശിപ്പിക്കുകയും ചെയ്തു. ഇനി തലയുയര്‍ത്തിയാല്‍ തകര്‍ക്കും എന്ന രീതിയിലുള്ള ഇസ്രയേലിന്റെ നില്‍പിന് മുന്നില്‍ വിറകൊള്ളുകയാണ് ഇറാനും അവിടുത്തെ ആത്മീയ നേതാവായ ആയത്തൊള്ള ഖമനേയും.

ദശകങ്ങളായുള്ള ഖമനേയ് ഭരണം ഏത് നിമിഷവും അടിപതറാവുന്ന സ്ഥിതിയിലാണ്. ഇതോടെ നിലനില്‍പിന് വേണ്ടി മതത്തിന്റെ പേരിലുള്ള കടുംപിടുത്തങ്ങള്‍ ഒന്നൊന്നായി മാറ്റിവെച്ച് അടുത്ത യുഎസ് പ്രസിഡന്‍റായിചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ തൃപ്തിപ്പെടുത്താല്‍ തീവ്ര ഇസ്ലാമിക കടുംപിടുത്തങ്ങള്‍ ഉപേക്ഷിക്കുന്ന മറ്റൊരു ആയത്തൊള്ള ഖമനേയിയെ ലോകം കാണുകയാണ്. ഇസ്രയേല്‍ ഹമാസിനെ ആക്രമിച്ച ശേഷം ലെബനനില്‍ ഹെസ്ബുള്ളയ്‌ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഇസ്രയേലിന്റെ വെല്ലുവിളിച്ചിരുന്ന കോപാകുലനായ ആയത്തൊള്ള ഖമനേയിയെ കാണാനേയില്ല. ഇപ്പോള്‍ അദ്ദേഹം സ്ത്രീകളെ പൂക്കളോട് ഉപമിക്കുന്നു, ജനങ്ങള്‍ക്ക് വാട് സാപും ഗുഗിള്‍ പ്ലേസ്റ്റേറും ഉപയോഗത്തിനായി തുറന്നുകൊടുക്കുന്നു. സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യങ്ങളും മൃഗീയമായി അടിച്ചമര്‍ത്തിയിരുന്ന ഇറാന് പകരം പുതിയൊരു ലിബറല്‍ ഇറാന്‍ ഉയര്‍ന്നുവരുന്നു. എല്ലാ സാധ്യമാക്കുന്നത് ഇസ്രയേലിന്റെ ക്രൂരതകള്‍ക്ക് മാപ്പില്ലെന്ന രീതിയിലുള്ള ആ കരുത്തുറ്റ നില്‍പാണ്.

 

Tags: IsraelWestAsiaIslamicterrorismAyatollahKhamaneiterrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.