Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്രുവിന്റെ മുസ്ലിംപ്രീണനനയങ്ങളില്‍ സഹികെട്ട് മന്ത്രിസഭയില്‍ നിന്നും രാജിവെച്ച അംബേദ്കര്‍

ഇന്ത്യന്‍ ഭരണഘടന രചിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ബി.ആര്‍. അംബേദ്കര്‍ ഒരിയ്‌ക്കല്‍ നെഹ്രുവിന്റെ ന്യൂനപക്ഷപ്രീണനം സഹിക്കാന്‍ വയ്യാതെ രാജിവെച്ച് പുറത്തുപോയ നേതാവണെന്ന് എത്ര പേര്‍ക്കറിയാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2024, 04:56 pm IST
in India
അംബേദ് കര്‍ (ഇടത്ത്) ജവഹര്‍ലാല്‍ നെഹ്രു (വലത്ത്)

അംബേദ് കര്‍ (ഇടത്ത്) ജവഹര്‍ലാല്‍ നെഹ്രു (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണഘടന രചിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ബി.ആര്‍. അംബേദ്കര്‍ ഒരിയ്‌ക്കല്‍ നെഹ്രുവിന്റെ ന്യൂനപക്ഷപ്രീണനം സഹിക്കാന്‍ വയ്യാതെ രാജിവെച്ച് പുറത്തുപോയ നേതാവണെന്ന് എത്ര പേര്‍ക്കറിയാം. 1951ലാണ് അംബേദ്കര്‍ നെഹ്രുവിന്റെ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അംബേദ്കറുടെ അവകാശികളായി കോണ്‍ഗ്രസ് ഞെളിയുമ്പോള്‍ ഈ ചരിത്രം മറന്നുകൂടാ. പണ്ട് ഹിന്ദു കോഡ് ബില്ലിന്റെ പേരില്‍ അംബേദ്കറെ ഒറ്റപ്പെടുത്തിയ നേതാവായിരുന്നു നെഹ്രുവെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസ്താവിച്ചിരുന്നു.

തുല്യത ഉറപ്പാക്കാന്‍ വേണ്ടി ഹിന്ദു വ്യക്തിഗത നിയമം പരിഷ്കരിക്കുന്നതിന് വേണ്ടിയാണ് അംബേദ്കര്‍ ഹിന്ദു കോഡ് ബില്‍ എഴുതിയുണ്ടാക്കിയത്. പക്ഷെ ഇത് നെഹ്രുവിന് ഇഷ്ടപ്പെട്ടില്ല. നെഹ്രുവിനോടുള്ള അംബേദ്കറിന്റെ ഇഷ്ടക്കുറവ് ഈ വാക്കുകളില്‍ നിന്നും വ്യക്തമാണ്:”മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ആശങ്കയെ ഒന്നു താരതമ്യം ചെയ്ത് നോക്കൂ. മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി പ്രധാനമന്ത്രി (നെഹ്രു) സര്‍ക്കാരിന്റെ മുഴുവന്‍ സമയവും ശ്രദ്ധയും സമര്‍പ്പിച്ചിരിക്കുന്നു.ഞാന്‍ ആര്‍ക്കും വഴങ്ങാന്‍ പോകുന്നില്ല. പ്രധാനമന്ത്രിക്കു പോലും ഞാന്‍ വഴങ്ങില്ല. മുസ്ലിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ആ സംരക്ഷണം നല്‍കേണ്ടതുതന്നെ. പക്ഷെ എനിക്ക് അറിയേണ്ടത് ഇവിടെ സംരക്ഷണം ലഭിക്കേണ്ട ഒരേയൊരു സമുദായം മുസ്ലിങ്ങള്‍ മാത്രമാണോ? പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒന്നും സംരക്ഷണം ആവശ്യമില്ലേ? ഈ സമുദായങ്ങള്‍ക്കെല്ലാം വേണ്ടി എന്ത് ആശങ്കയാണ് പ്രധാനമന്ത്രി (നെഹ്രു) കാണിച്ചിരിക്കുന്നത്?”- നെഹ്രു മന്ത്രിസഭയില്‍ നിന്നും രാജിവെയ്‌ക്കുന്നതായി വിശദീകരിച്ചുകൊണ്ട് അംബേദ് കര്‍ നടത്തിയ പ്രസംഗമാണിത്.

അംബേദ്കര്‍ രാജിവെച്ചപ്പോള്‍ നെഹ്രു വിദേശത്തെ പ്രതിനിധികള്‍ക്ക് സന്തോഷത്തോടെ കത്തെഴുതിയതായി ജെ.പി. നദ്ദ പറഞ്ഞു. അംബേദ്കര്‍ എന്ന ശല്ല്യം ഒഴിഞ്ഞുവെന്നാണ് നെഹ്രു വിദേശപ്രതിനിധികളോട് പറഞ്ഞത്.

ഇന്ന് അംബേദ്കറുടെ രക്ഷകരായി കോണ്‍ഗ്രസ് ചമയുമ്പോള്‍ ഈ ചരിത്രം ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. കാരണം കോണ്‍ഗ്രസ് നെഹ്രു ഭരിയ്‌ക്കുമ്പോഴും ഇന്നും മുസ്ലിം ന്യൂനപക്ഷത്തെ ആവശ്യത്തിനും അനാവശ്യത്തിനും പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ്.

Tags: CasteNehruBRAmbedkarJawaharlalNehruHinduCodeBill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

India

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)
India

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

Kerala

പ്രിയങ്ക ഏറെപ്പറഞ്ഞു, പലതും മറച്ചുവെച്ചു, അമിത് ഷാ മറുപടി നൽകി; നിങ്ങൾ ചെയ്തത് ഞങ്ങൾ ചെയ്യില്ല

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.