Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തോട്ടപ്പള്ളിയിലെ മണല്‍ ഖനനം നിര്‍ത്തണം: മത്സ്യ പ്രവര്‍ത്തക സംഘം

Janmabhumi Online by Janmabhumi Online
Dec 16, 2024, 09:18 am IST
in Kerala
തോട്ടപ്പള്ളിയിലെ മണല്‍ ഖനനത്തിനെതിരായ സമരത്തിന് പിന്തുണ അറിയിക്കാന്‍ ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം 
അധ്യക്ഷന്‍ പി. പീതാംബരന്‍ സത്യഗ്രഹ പന്തലില്‍ എത്തിയപ്പോള്‍. മത്സ്യ പ്രവര്‍ത്തക സംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.സി. കാര്‍ത്തികേയന്‍, ജനറല്‍ സെക്രട്ടറി വി.എസ്. ശ്രീകുമാര്‍, ജില്ലാ ട്രഷറര്‍ കെ.ആര്‍. സാജു മോന്‍, പി.പി. സജിമോന്‍, ബിനു റോഡ് മുക്ക് തുടങ്ങിയവര്‍ സമീപം.

തോട്ടപ്പള്ളിയിലെ മണല്‍ ഖനനത്തിനെതിരായ സമരത്തിന് പിന്തുണ അറിയിക്കാന്‍ ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം അധ്യക്ഷന്‍ പി. പീതാംബരന്‍ സത്യഗ്രഹ പന്തലില്‍ എത്തിയപ്പോള്‍. മത്സ്യ പ്രവര്‍ത്തക സംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.സി. കാര്‍ത്തികേയന്‍, ജനറല്‍ സെക്രട്ടറി വി.എസ്. ശ്രീകുമാര്‍, ജില്ലാ ട്രഷറര്‍ കെ.ആര്‍. സാജു മോന്‍, പി.പി. സജിമോന്‍, ബിനു റോഡ് മുക്ക് തുടങ്ങിയവര്‍ സമീപം.

FacebookTwitterWhatsAppTelegramLinkedinEmail

തോട്ടപ്പള്ളി: മൂന്നരക്കൊല്ലമായി തുടരുന്ന തോട്ടപ്പള്ളിയിലെ റിലേ സത്യഗ്രഹ സമരത്തിന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ പിന്തുണ. നിയമവിരുദ്ധ മണല്‍ ഖനനത്തിനെതിരേയാണ് സമരം. മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന അധ്യക്ഷന്‍ പി. പീതാംബരന്‍ സമരപ്പന്തലിലെത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്.

സമുദ്രത്തിന്റെ ആവാസ വ്യവസ്ഥയ്‌ക്കു ഭീഷണിയാകുന്ന തരത്തിലും പാരിസ്ഥിതിക ആഘാതം മൂലം നാട്ടുകാരുടെ കിടപ്പാടവും വസ്തുവകകളും നഷ്ടപ്പെടുത്താനിടയാക്കുന്നതുമായ മണല്‍ക്കൊള്ള അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് പി. പീതാംബരന്‍ ആവശ്യപ്പെട്ടു.

തോട്ടപ്പള്ളിയിലെ കിടപ്പാടം നഷ്ടപ്പെട്ടവരുടെ ദുരിതത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ മണല്‍ ഖനനം നിര്‍ത്തുകയല്ലാതെ വേറെ വഴിയില്ല.

കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതും പൊഴി മുറിച്ചാല്‍ വെള്ളം കടലിലേക്ക് ഒഴുകി പ്പോകുന്നതും വര്‍ഷങ്ങളായി നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. അതു മറയാക്കിയാണ് പിണറായി സര്‍ക്കാര്‍, സര്‍ക്കാര്‍ ഏജന്റിസികളെ മുന്നില്‍ നിര്‍ത്തി ഈ മണല്‍ക്കൊള്ള നടത്തുന്നത്.

ലക്ഷക്കണക്കിന് ഘന അടി മണ്ണാണ് 12 മീറ്റര്‍ താഴ്ചയില്‍ കൂറ്റന്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് ഉപയോഗിച്ച് ഊറ്റിയെടുത്തു കൊണ്ടിരുന്നത്. കോടതി ഇടപെട്ടതിനാല്‍ ഡ്രെഡ്ജര്‍ മാറ്റിയെങ്കിലും കൂറ്റന്‍ ജെസിബി ഉപയോഗിച്ച് മണല്‍ വാരല്‍ തുടരുന്നു.
മണല്‍ക്കൊള്ളയില്‍ നിന്ന് സിഎംആര്‍എല്‍ന് കിട്ടുന്ന ലാഭത്തിന്റെ പങ്കുപറ്റുന്നവരുടെ ലിസ്റ്റ് അവര്‍തന്നെ കോടതിയില്‍ സമര്‍പ്പിച്ചതാണ്. പിവി, ഒഎം, കെകെ, കെഎം, ആര്‍സി എന്നിങ്ങനെയുള്ള ചുരുക്കപ്പേരുകളില്‍ മറഞ്ഞിരിക്കുന്ന ഒട്ടേറെപ്പേരുണ്ട് ഈ ഇടപാടില്‍ കോടികളുടെ നേട്ടം ഉണ്ടാക്കിയവര്‍. അതുകൊണ്ട് തന്നെ ഈ സമരത്തെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ പിന്തുണക്കുന്നില്ല.

സമരസമിതിയാവട്ടെ മൂന്നര വര്‍ഷമായിട്ടും സമരം തുടരുകയും സുപ്രിം കോടതിയില്‍ നിന്ന് നീതി കിട്ടും എന്ന പ്രതീക്ഷയില്‍ റിലേ നിരാഹാരം തുടരുകയുമാണ്. ഈ സമരത്തിന് ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘത്തിന്റെ ശക്തമായ പിന്തുണ ഉണ്ടായിരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.

Tags: Thottapallisand miningMatsya pravarthaka Sangam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണല്‍ മാഫിയയ്‌ക്ക് പിന്നില്‍ സിപിഎം ഉന്നതന്‍; ആദി പമ്പയുടെ മാറ് പിളര്‍ന്ന് കോടികളുടെ മണല്‍ ഖനനം

Kerala

കടല്‍ മണല്‍ ഖനനത്തിനെതിരെ സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ പ്രതിഷേധം

Local News

പെരിയാറിൽ അനധികൃത മണൽ കടത്ത് : വാഹനങ്ങൾ പിടിച്ചെടുത്തു

Kerala

പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം; ക്വാറികളുടെ പ്രവര്‍ത്തനത്തിന് വിലക്ക്

Kerala

തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ സമരസന്ദേശ യാത്രയുമായി സിപിഐ

പുതിയ വാര്‍ത്തകള്‍

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies