Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പണ്ട് യുഎസ് തലയ്‌ക്ക് 84 കോടി രൂപ വിലയിട്ട തീവ്രവാദി, ഇന്ന് സിറിയന്‍ പ്രസിഡന്‍റിനെ വീഴ്‌ത്തിയ വിമതനേതാവ്; സിറിയ ഭരിയ്‌ക്കാന്‍ മുഹമ്മദ് അല്‍ ജൊലാനിയും

ഒരു കാലത്ത് യുഎസ് സര്‍ക്കാര്‍ തലയ്‌ക്ക് 84 കോടി രൂപ വിലയിട്ട തീവ്രവാദിയാണ് മുഹമ്മദ് അല്‍ ജൊലാനി. എന്നാല്‍ ഇന്ന് ഇദ്ദേഹം വിമത കലാപക്കാരുടെ നായകന്മാരില്‍ ഒരാളാണ്. സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദിനെ വീഴ്‌ത്തിയതില്‍ മുഹമ്മദ് അല്‍ ജൊലാനിയ്‌ക്കും പങ്കുണ്ട്.

Janmabhumi Online by Janmabhumi Online
Dec 8, 2024, 08:56 pm IST
in India
പണ്ട് അല്‍ ഖ്വെയ്ദയുടെ സഖ്യകക്ഷിയായിരുന്ന മുഹമ്മദ് അല്‍ ജൊല3നിയുടെ തലയ്ക്ക് യുഎസ്  84 കോടി രൂപ വിലയിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഹമ്മദ് അല്‍ ജൊലാനിയുടെ എച്ച് ടിഎസ് എന്ന സംഘടനയും സിറിയയിലെ സര്‍ക്കാരിന്‍റെ ഭാഗമാകുമെന്നറിയുന്നു. സിറിയ ഇനി ഇസ്ലാമിക തീവ്രവാദികളുടെ കയ്യില്‍പ്പെടുമോ?

പണ്ട് അല്‍ ഖ്വെയ്ദയുടെ സഖ്യകക്ഷിയായിരുന്ന മുഹമ്മദ് അല്‍ ജൊല3നിയുടെ തലയ്ക്ക് യുഎസ് 84 കോടി രൂപ വിലയിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഹമ്മദ് അല്‍ ജൊലാനിയുടെ എച്ച് ടിഎസ് എന്ന സംഘടനയും സിറിയയിലെ സര്‍ക്കാരിന്‍റെ ഭാഗമാകുമെന്നറിയുന്നു. സിറിയ ഇനി ഇസ്ലാമിക തീവ്രവാദികളുടെ കയ്യില്‍പ്പെടുമോ?

FacebookTwitterWhatsAppTelegramLinkedinEmail

ദമാസ്കസ്: ഒരു കാലത്ത് യുഎസ് സര്‍ക്കാര്‍ തലയ്‌ക്ക് 84 കോടി രൂപ വിലയിട്ട തീവ്രവാദിയാണ് മുഹമ്മദ് അല്‍ ജൊലാനി. എന്നാല്‍ ഇന്ന് ഇദ്ദേഹം വിമത കലാപക്കാരുടെ നായകന്മാരില്‍ ഒരാളാണ്. സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദിനെ വീഴ്‌ത്തിയതില്‍ മുഹമ്മദ് അല്‍ ജൊലാനിയ്‌ക്കും പങ്കുണ്ട്.

സിറിയ ഭാവിയില്‍ ഇസ്ലാമിക തീവ്രവാദസംഘങ്ങളുടെ കയ്യില്‍പ്പെടുമോ?

അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെ ബാഷര്‍ അല്‍ അസ്സാദിനെ അട്ടിമറിച്ച വിമതഗ്രൂപ്പ് എന്നത് ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള വിവിധ ഇസ്ലാമിക തീവ്രവാദിസംഘങ്ങളാണെന്നും ചിലര്‍ വിമര്‍ശനമുന്നയിക്കുന്നു. ഇപ്പോള്‍ യുഎസ്, ഇസ്രയേല്‍, തുര്‍ക്കി തുടങ്ങിയവരെല്ലാം സിറിയയുടെ വിവിധ ഭാഗങ്ങളില്‍ അധികാരം പിടിച്ചെടുത്തിരിക്കുന്നു. ഭാവിയില്‍ സിറിയ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളുടെ കൈകളില്‍ അകപ്പെടുമോ എന്ന ആശങ്ക വര്‍ധിക്കുന്നുണ്ട്.

ഹെസ്ബുള്ളയ്‌ക്ക് സിറിയയില്‍ നിന്നുള്ള ആയുധവിതരണം നിലയ്‌ക്കും

അതേ സമയം ബാഷര്‍ അല്‍ അസ്സാദിനെ വീഴ്‌ത്തിയതോടെ ലെബനനിലെ ഹെസ്ബുള്ളയ്‌ക്കുള്ള ആയുധവിതരണത്തിന് തടയിടാനാകുമെന്നാണ് അമേരിക്ക കരുതുന്നത്. ഇതോടെ ഇസ്രയേലിന് ഹെസ്ബുള്ളയെ എളുപ്പത്തില്‍ ആക്രമിച്ച് വീഴ്‌ത്താം. തല്‍ക്കാലം യുഎസ് ഒരു പാവസര്‍ക്കാരിനെ സിറിയ ഭരിക്കാന്‍ ഏല്‍പിച്ചിരിക്കുകയാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം സ്വന്തം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കപ്പുറം നോട്ടമില്ലാത്തതിനാല്‍ ഭാവിയില്‍ സിറിയയുടെ സ്ഥിതി അഫ്ഗാനിസ്ഥാന്‍ പോലെ ആയിത്തീരുമോ എന്ന ആശങ്കയുണ്ട്.

പണ്ട് അല്‍ ക്വെയ്ദയുടെ ഭാഗമായുള്ള സംഘടനയുടെ നേതാവായിരുന്നു മുഹമ്മദ് അല്‍ ജൊലാനി. 2011ല്‍ സിറിയയില്‍ ആഭ്യന്തരകലാപം നടക്കുമ്പോള്‍ അതില്‍ മുഹമ്മദ് അല്‍ ജൊലാനിയുടെ സംഘടനയായ അല്‍ നുസ്ര ഫ്രണ്ടും (എഎന്‍എഫ്) ഉണ്ടായിരുന്നു. അക്കാലത്താണ് അപകടകാരിയ ഇസ്ലാമിക തീവ്രവാദിയായതിനാല്‍ അമേരിക്ക ഇദ്ദേഹത്തിന്റെ തലയ്‌ക്ക് 84 കോടി രൂപ വിലയിട്ടത്.

ഇന്ന് സിറിയയിലെ ആഭ്യന്തരകലാപത്തില്‍ ഒരു മുഖ്യ പങ്ക് വഹിക്കുന്ന സംഘടനയാണ് ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച് ടിഎസ്). തങ്ങള്‍ അല്‍ ക്വെയ്ദയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിച്ച ശേഷം മുഹമ്മദ് അല്‍ ജൊലാനി രൂപീകരിച്ച സംഘടനയാണ് എച്ച് ടിഎസ്. ഇപ്പോള്‍ വിമത കലാപം നടത്തുന്ന കുര്‍ദ്ദുകള്‍ക്കൊപ്പം കൈകോര്‍ത്ത് എച്ച് ടിഎസും ഉണ്ട്. താന്‍ പഴയ തീവ്രവാദ ലൈന്‍ വിട്ടെന്നും ഇന്ന് ഏറെ മാറിയെന്നും ബാഷര്‍ അല്‍ അസ്സാദിന്റെ ഏകാധിപത്യത്തിനെതിരെ പൊരുതുന്ന ആളാണെന്നാണ് മുഹമ്മദ് അല്‍ ജൊലാനിയുടെ വാ
മുഖംമൂടിയിട്ട തീവ്രവാദി
പക്ഷെ മുഹമ്മദ് അല്‍ ജൊലാനി ഉള്ളില്‍ പഴയ ഇസ്ലാമിക തീവ്രവാദി തന്നെയാണെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. പക്ഷെ പുറമേയ്‌ക്ക് അദ്ദേഹം മൃദുല സ്വഭാവമുള്ള നേതാവായി അഭിനയിക്കുകയാണെന്നുമാണ് ഇവരുടെ വാദം. തന്റെ പ്രദേശത്ത് ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളുടെ അടുത്ത് ചെന്ന് നിങ്ങളുടെ രക്ഷനായിരിക്കും താനെന്ന് മുഹമ്മദ് അല്‍ ജൊലാനി പ്രഖ്യാപിച്ചത് അദ്ദേഹത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരും വിശ്വാസം അര്‍പ്പിക്കാന്‍ കാരണമായി. ഈ സംഭവം ഇദ്ദേഹത്തിന്റെ ജനപ്രീതി ഉയര്‍ത്തിയിരുന്നു. എന്തായാലും ഇപ്പോള്‍ ബാഷര്‍ അല്‍ അസ്സാദിനെ അധികാരത്തില്‍ നിന്നും തള്ളിത്താഴെയിട്ടതില്‍ മുഹമ്മദ് അല്‍ ജൊലാനിയ്‌ക്കും പങ്കുണ്ട്.

അതിനാല്‍ ബാഷര്‍ അല്‍ അസ്സാദിന് പകരം വരുന്ന സര‍്ക്കാരില്‍ മിക്കവാറും മുഹമ്മദ് അല്‍ ജൊലാനിയുടെ സംഘടനയായ എച്ച് ടിഎസിനും പങ്കാളിത്തം ലഭിക്കുമെന്ന് പറയുന്നു. തല്‍ക്കാലം അധികാരം പിടിച്ചെടുക്കാന്‍ ആയെങ്കിലും ഭാവിയില്‍ സിറിയ ഇസ്ലാമിക തീവ്രവാദികളുടെ പിടിയില്‍ അമരുമോ എന്ന ഭയം പൊതുവേ യുഎസിനും ഉണ്ട്. യുഎസ് ആണ് കുര്‍ദ്ദുകള്‍ ഉള്‍പ്പെടെയുള്ള വിമതവിഭാഗത്തെ നയിക്കുന്നത്. അവര്‍ക്ക് പണവും ആയുധവും നല‍്കുന്നത്. പണ്ട് അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത യുഎസ് പകരം സര്‍ക്കാരിനെ അധികാരത്തില്‍ കയറ്റിയെങ്കിലും അവിടെ പിന്നീട് താലിബാന്‍ എന്ന മതതീവ്രവാദസംഘടന അധികാരം പിടിച്ചെടുക്കുകയായിരുന്നു. സമാനമായ സ്ഥിതി സിറിയയില്‍ ഉണ്ടാകുമോ എന്ന ആശങ്ക പരക്കെയുണ്ട്.

ഇപ്പോള്‍ സിറിയയിലെ പ്രസിഡന്‍റായിരുന്ന ബാഷര്‍ അല്‍ അസ്സാദ് ഇറാനും ഹെസ്ബുള്ള ഗ്രൂപ്പിനും പിന്തുണ നല്‍കുന്നതിനാലാണ് യുഎസ് വിമത കലാപം ശക്തമാക്കിയത്. കാരണം ഇസ്രയേലിനെ ആക്രമിക്കാനുളള ഒരു കേന്ദ്രമായി ബാഷര്‍ അല്‍ അസ്സാദിന്റെ നേതൃത്വത്തിലുള്ള സിറിയ മാറുമോ എന്ന ഭയം കാരണമാണ് വിമതരെക്കൊണ്ട് കലാപം ശക്തിപ്പെടുത്തി ബാഷര്‍ അല്‍ അസ്സാദിനെ ഭരണത്തില്‍ നിന്നും താഴെ വീഴ്‌ത്തിയത്.

വടക്കന്‍ ആലെപ്പോ പിടിച്ചതോടെ ബാഷര്‍ അല്‍ അസ്സാദിന്റെ പിടി അയഞ്ഞു.

വിമതര്‍ വടക്കന്‍ ആലെപ്പോ പ്രദേശം പിടിച്ചതോടെയാണ് ബാഷര്‍ അല്‍ അസ്സാദിന്റെ അധികാരത്തിലുള്ള പിടി ദുര്‍ബലമായിത്തുടങ്ങിയത്. ഇതോടെ കൂടുതല്‍ പ്രദേശങ്ങള്‍ തുടര്‍ച്ചയായി വിമതര്‍ പിടിച്ചെടുത്തു. ഒന്നൊന്നായി നഗരങ്ങള്‍ വിമതരുടെ പിടിയിലായി. അതിനെ ചെറുത്തുതോല്‍പിക്കാന്‍ ബാഷര്‍ അല്‍ അസ്സാദിന് ആയില്ല. ഹോംസ് എന്ന നഗരം പിടിച്ചത് വിമതര്‍ക്ക് തന്ത്രപ്രധാനവിജയം നേടിക്കൊടുത്തു. ഇത് തീരദേശ പ്രദേശത്ത് നിന്നും സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിനെ അടര്‍ത്തി മാറ്റി. ക്രമേണ വിമതര്‍ ഡമാസ്കസിലേക്ക് ഇരച്ചുകയറി ബാഷര്‍ അല്‍ അസാദിനെ ഭരണത്തില്‍ നിന്നും താഴെയിറക്കുകയായിരുന്നു.

Tags: ISIS#SyrianCivilWar #Syrian #Israel #Iran #USA #Russia #BasharAlAssad #Ukraine#MohammedAlJolani
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)
Kerala

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

സാക്വിബ് ഹുസൈന്‍ (ഇടത്ത്) എന്‍ഐഎ (വലത്ത്)
India

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഐഎസ്ഐഎസ് ഇന്ത്യാതലവൻ സക്വിബ് നാച്ചൻ ദൽഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു.

India

ഐഎസ് ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

കേരള സ്റ്റോറി എന്ന സിനിമയിലെ രണ്ട് ദൃശ്യങ്ങള്‍- മുസ്ലിം യുവാവിനാല്‍ ഗര്‍ഭിണിയായ ശേഷം വഞ്ചിതയായ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദുപെണ്‍കുട്ടി മറ്റു മാര്‍ഗ്ഗമില്ലാതെ സിറിയയിലേക്ക് ചാവേറാകാന്‍ പോകുന്നു (ഇടത്ത്) നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ശാലിനി ഉണ്ണികൃഷ്ണന്‍ ലവ് ജിഹാദിന് വശംവദയായി തുടങ്ങുന്നു (വലത്ത്)
Kerala

കേരള സ്റ്റോറി ദൗത്യം വിജയമായെന്ന് ആദ ശര്‍മ്മ ; ‘ഈ സിനിമ ആഘാതമേല്‍പിച്ച നിരവധി പെണ്‍കുട്ടികളെ, മാതാപിതാക്കളെ ഇന്ത്യയില്‍ കണ്ടു’

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

പുതിയ വാര്‍ത്തകള്‍

‘പ്രേമലു’ ഫെയിം മമിതയുടെ പിതാവിനെ പ്രശംസിച്ച് ഡോക്‌ടേഴ്‌സ് ദിനത്തില്‍ നടി മീനാക്ഷിയുടെ കുറിപ്പ്

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശന ഷോകള്‍ നിര്‍ത്തിവച്ചു; പിടിപ്പുകേടിന്റെ കാര്യത്തില്‍ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയും നമ്പര്‍ വണ്‍

മുരുക സംഗമത്തിൽ ഹാലിളകി സ്റ്റാലിൻ സർക്കാർ : പരിപാടിയിൽ പങ്കെടുത്ത പവൻ കല്യാണ്‍, കെ അണ്ണാമലൈ എന്നിവർക്കെതിരെ ക്രിമിനൽ കേസ്

ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് സേവനദാതാവാകാനൊരുങ്ങി റിലയൻസ് ജിയോ

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യ ചികിത്സയും അവശ്യമരുന്നുകളും നിലച്ചിട്ട് മാസങ്ങള്‍

ഗവര്‍ണ്ണറെ അപമാനിച്ച രജിസ്ട്രാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ ആശങ്ക

ജാനകി കോടതി കാണും;പ്രദർശനം ശനിയാഴ്ച

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

അയോദ്ധ്യ മാതൃകയിൽ സീതാദേവിയ്‌ക്കായി വമ്പൻ ക്ഷേത്രം ഒരുങ്ങുന്നു : പദ്ധതിയ്‌ക്ക് അംഗീകാരം നൽകി സർക്കാർ

സൂംബാ വിവാദത്തിന് തിരി കൊളുത്തിയ അധ്യാപകനെതിരെ നടപടിക്ക് നിർദേശം; ടി.കെ അഷ്‌റഫ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies