Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പേരില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ആരോപണം ഉന്നയിക്കുന്നവരെ തളയ്‌ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദേശീയ തെരഞ്ഞെടു്പ് കമ്മീഷന്‍. ക്രിമിനല്‍ നടപടിയെടുക്കാന്‍ വരെയാണ് ആലോചിക്കുന്നത്.

Janmabhumi Online by Janmabhumi Online
Dec 1, 2024, 11:01 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ആരോപണം ഉന്നയിക്കുന്നവരെ തളയ്‌ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദേശീയ തെരഞ്ഞെടു്പ് കമ്മീഷന്‍. ക്രിമിനല്‍ നടപടിയെടുക്കാന്‍ വരെയാണ് ആലോചിക്കുന്നത്. കര്‍ശനമായ നിയമനടപടികളെടുക്കും. മഹാരാഷ്‌ട്രയിലെ നാണംകെട്ട തോല്‍വിക്ക് ശേഷം, അതിന്റെ കാരണങ്ങള്‍ ആരായാതെ വെറുതെ ഇല്ക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ പഴിച്ച് സ്വന്തം കഴിവ്കേട് മറയ്‌ക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസും ഉദ്ധവ് താക്കറെ ശിവസേനയും. അതേ സമയം ശരത് പവാര്‍ മാത്രം മഹായുതി സര്‍ക്കാരിന്റെ സ്ത്രീപക്ഷ പദ്ധതികളാണ് വിജയത്തിന് കാരണമെന്നാണ് വിലയിരുത്തിയിട്ടുള്ളത്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചാണ് മഹാരാഷ്‌ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി ഇത്രയും വലിയ ഭൂരിപക്ഷം നേടിയതെന്ന ആരോപണവുമായി കോണ്‍ഗ്രസും ഉദ്ധവ് താക്കറെ ശിവസേനയും രംഗത്തുണ്ട്. സ്വര ഭാസ്കര്‍ ഉള്‍പ്പെടെയുള്ള എന്‍ജിഒകളും സമൂഹമാധ്യമങ്ങളില്‍ മഹായുതിയുടെ മഹാരാഷ്‌ട്രയിലെ വിജയത്തെ പരിഹസിക്കുന്നുണ്ട്.

നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കുറി മഹാരാഷ്‌ട്രയില്‍ നിലംപൊത്തിയിരുന്നു. അവരെല്ലാം വീണ്ടും എല്ലാ വിവിപിഎടിയും എണ്ണണം എന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ്. ഇത് ഏറെക്കുറെ അസാധ്യമാണ്. കാരാട് സൗത്തില്‍ നിന്നും 39000ല്‍ അധികം വോട്ടുകള്‍ക്ക് ബിജെപിയുടെ അതുല്‍ സുരേഷ് ഭോസ്ലെയോട് തോറ്റ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ വിവിപിഎടി എണ്ണണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് എന്തോ ഒളിക്കാനുണ്ടെന്നാണ് പൃഥ്വിരാജ് ചവാന്‍ ആരോപിക്കുന്നത്. ഇതുപോലെ പല രീതികളില്‍ ജനങ്ങളില്‍ ഭീതി നിറയ്‌ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചു എന്നാരോപിച്ച് മഹാരാഷ്‌ട്രയില്‍ കലാപമുണ്ടാക്കാന്‍ കോണ്‍ഗ്രസിനും മറ്റും അജണ്ടയുണ്ടെന്ന് ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ആരോപിച്ചിരുന്നു. ശരത്പവാര്‍ എന്‍സിപി, ഉദ്ധവ് താക്കറെ ശിവസേന, മമത ബാനര്‍ജി, ബീഹാറിലെ ലലുപ്രസാദ് യാദവ്, ആം ആദ്മി പാര്‍ട്ടി എന്നിവരുടെ സഹായത്തോടെ ബംഗ്ലാദേശ് മോഡല്‍ കലാപമുണ്ടാക്കാനാണ് പദ്ധതിയെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇതിന്റെ ഭാഗമാകാം ഇനി മുതല്‍ ബീഹാറില്‍ ബാലറ്റ് പേപ്പറിലൂടെയുള്ള വോട്ടെടുപ്പേ അനുവദിക്കൂ എന്ന കഴിഞ്ഞ ദിവസത്തെ ലാലു പ്രസാദ് യാദവിന്റെ പ്രസ്താവന. സുപ്രീംകോടതി വരെ ശരിവെച്ച കാര്യമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം എന്നിരിക്കെ തോറ്റാല്‍ മാത്രം യന്ത്രത്തെ കുറ്റം പറയുന്ന കോണ്‍ഗ്രസിന്റെ രീതി ശരിയല്ലെന്ന് ബിജെപി നേതാക്കള്‍ വാദിക്കുന്നു.

 

Tags: #RahulGandhiEVm#CerebralPalsy#ElectronicVotingMachine
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

India

കോണ്‍ഗ്രസിനെ നിരാശയുടെ പടുകുഴിയില്‍ തള്ളിയിട്ട രാഹുല്‍ ഗാന്ധി ; ജയശങ്കറിന്റെ വിദേശകാര്യനയത്തെ വിമര്‍ശിക്കുന്നതില്‍ പരിഹാസം

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

India

കോണ്‍ഗ്രസിനാവശ്യം മോദിയുടെ തലയോ? മോദിയെ പിന്നില്‍ നിന്നും കുത്താന്‍ രാഹുല്‍ ഗാന്ധി?

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies