Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബട്ടേംഗെ തോ കട്ടേംഗെ…വിഘടിച്ച് നിന്നാല്‍ ഹിന്ദുക്കള്‍ തുണ്ടം തുണ്ടമായി ചിതറും…മഹാരാഷ്‌ട്ര വോട്ടര്‍മാര്‍ ഏറ്റെടുത്തത് യോഗിയുടെ ഈ മുദ്രാവാക്യം

ഹിന്ദുക്കളെ സംവരണത്തിന്റെ പേരില്‍ പല വിഭാഗങ്ങളായി പിരിച്ച് ദുര്‍ബലമാക്കി അധികാരം നേടാനുള്ള കോണ്‍ഗ്രിന്റെ ശ്രമങ്ങള്‍ക്ക് മറുപടി കൊടുക്കുകയായിരുന്നു മോദി. പിന്നീട് യോഗിയുടെ ഈ മുദ്രാവാക്യം മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുദ്രാവാക്യമായി മാറി. പലര്‍ക്കും ഈ മുദ്രാവാക്യം മഹാരാഷ്‌ട്രയില്‍ ഏശുമോ എന്ന സംശയമുണ്ടായിരുന്നു.

Janmabhumi Online by Janmabhumi Online
Nov 23, 2024, 05:54 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ: യോഗി ആദിത്യനാഥ് ആഗ്രയില്‍ ആഗസ്ത് മാസത്തില്‍ നടത്തിയ പ്രസംഗത്തില്‍ നടത്തിയ താക്കീതായിരുന്നു ‘ബട്ടേംഗെ തോ കട്ടേംഗെ’ എന്നത്. ബംഗ്ലാദേശിന്റെ ഉദാഹരണമെടുത്താണ് അദ്ദേഹം ഈ പ്രസംഗം നടത്തിയത്. വിഘടിച്ച് നിന്നാല്‍ , സാമൂഹ്യ വിരുദ്ധശക്തികള്‍ രാജ്യത്തെ പല കഷണങ്ങളാക്കി മുറിക്കും എന്ന അര്‍ത്ഥം വരുന്ന രീതിയിലായിരുന്നു ബട്ടേംഗെ തോ കട്ടേംഗെ എന്ന് യോഗി പറഞ്ഞത്. പ്രധാനമന്ത്രി മോദി മഹാരാഷ്‌ട്ര, ഛത്തീസ് ഗഢ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ മുദ്രാവാക്യത്തെ ഒന്ന് വ്യാഖ്യാനിച്ചു. ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളില്‍പ്പെട്ട ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്നായിരുന്നു പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനം.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ തന്റെ ബട്ടേംഗെ തോ കട്ടേംഗെ എന്ന മുദ്രാവാക്യത്തെ എക് ഹെ തോ സേഫ് ഹൈ (ഒറ്റക്കെട്ടായി നിന്നാല്‍ സുരക്ഷിതരാകാം) എന്ന് മനോഹരമായി വ്യാഖ്യാനിച്ചതിന് പ്രധാനമന്ത്രി മോദിയെ യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. ഒബിസി, എസ് സി, എസ് ടി വിഭാഗത്തെ വിഭജിച്ച് ദുര‍്ബലമാക്കാനാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇന്ത്യാമുന്നണിയും ശ്രമിക്കുന്നതെന്നായിരുന്നു മോദിയുടെ വ്യാഖ്യാനം. ഹിന്ദു വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ സുരക്ഷിതരായി നില്‍ക്കാന്‍ സാധിക്കൂ എന്ന് മോദി മഹാരാഷ്‌ട്രയില്‍ പ്രഖ്യാപിച്ചതിനും വലിയ ഇംപാക്ട് വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായി.

യോഗിയുടെ മുദ്രാവാക്യം മോദി മാറ്റിപ്പിടിക്കാന്‍ കാരണമുണ്ടായിരുന്നു. ബിജെപിയുടെ പഴയ നേതാവ് ഗോപിനാഥ് മുണ്ഡെയുടെ മകള്‍ പങ്കജ മുണ്ടെയും ഈയിടെ കോണ്‍ഗ്രിസില്‍ നിന്നും ബിജെപിയിലേക്ക് കുടിയേറിയ അശോക് ചവാനും ബട്ടേംഗെ തോ കട്ടേംഗെ എന്ന മുദ്രാവാക്യത്തെ തള്ളിപ്പറഞ്ഞിരുന്നു. അജിത് പവാറും ഈ മുദ്രാവാക്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അപ്പോഴാണ് മോദി ഈ മുദ്രാവാക്യം അല്‍പം മാറ്റി ഏക് ഹെ തോ സേഫ് ഹെ എന്ന മുദ്രാവാക്യത്തിലേക്ക് മാറ്റി ചിട്ടപ്പെടുത്തിയത്. അതോടെ ഇന്ത്യാമുണന്നി പൊട്ടിത്തെറിക്കുകയായിരുന്നു.യോഗി ഒരു മുദ്രാവാക്യം പറയുന്നു, പിന്നീട് മോദി അതിനെ മാറ്റിപ്പറയുന്നു, ഇതില്‍ ആരാണ് ബിജെപിയുടെ നേതാവ്? എന്നിങ്ങനെ ബിജെപിയ്‌ക്കുള്ളില്‍ വിള്ളലുണ്ടാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതൊന്നും വിലപ്പോയില്ല. ബട്ടേംഗെ തോ കട്ടേംഗെയും ഏക് ഹെ തോ സേഫ് ഹെയും മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ മുഖ്യമുദ്രാവാക്യമായി മാറിക്കഴിഞ്ഞിരുന്നു.

ഹിന്ദുക്കളെ സംവരണത്തിന്റെ പേരില്‍ പല വിഭാഗങ്ങളായി പിരിച്ച് ദുര്‍ബലമാക്കി അധികാരം നേടാനുള്ള കോണ്‍ഗ്രിന്റെ ശ്രമങ്ങള്‍ക്ക് മറുപടി കൊടുക്കുകയായിരുന്നു മോദി. പിന്നീട് യോഗിയുടെ ഈ മുദ്രാവാക്യം മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുദ്രാവാക്യമായി മാറി. പലര്‍ക്കും ഈ മുദ്രാവാക്യം മഹാരാഷ്‌ട്രയില്‍ ഏശുമോ എന്ന സംശയമുണ്ടായിരുന്നു.

ജാതി സംവരണത്തിന് വേണ്ടി വാദിച്ച് ഹിന്ദുക്കളെ ദുര്‍ബലപ്പെടുത്തി ന്യൂനപക്ഷറങ്ങളുടെ കൂടി പിന്തുണയോടെ അധികാരം പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ തകര്‍ക്കാന്‍ ഈ മുദ്രാവാക്യമേ പോംവഴിയുള്ളൂ എന്ന് മോദിക്കും ബിജെപി നേതാക്കള്‍ക്കും ശിവസേന (ഷിന്‍ഡെ) നേതാക്കള്‍ക്കും അറിയാമായിരുന്നു.

മഹാരാഷ്‌ട്രയിലെ ഉയര്‍ന്ന പോളിംഗ് പോലും ഈ മുദ്രാവാക്യത്തിന്റെ പ്രതിഫലനമായി ചിലര്‍ വ്യാഖ്യാനിക്കുന്നു. ഈ മുദ്രാവാക്യം ഉള്ളിലേന്തിയാണ് മഹാരാഷ്ടയിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ ചെന്ന് മഹായുതിയ്‌ക്ക് അവര്‍ വോട്ട് നല്‍കിയതെന്നും പറയപ്പെടുന്നു. മഹാരാഷ്‌ട്രയില്‍ 288ല്‍ 230 സീറ്റുകളും നേടി ബിജെപി നേതൃത്വത്തിലുള്ള മഹായുതിയുടെ വിജയം യോഗിയുടെ ബട്ടേംഗെ തോ കട്ടേംഗെ എന്ന മുദ്രാവാക്യത്തിന്റെ വിജയമായി കാണുകയാണ് എല്ലാവരും.

Tags: #Yogiadityanath#Devendrafadnavis#MaharashtraElectionResults#Batengetohkatenge#Mahayutiwins
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

India

സവര്‍ക്കറെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയ്‌ക്ക് മുഖത്തടി കൊടുത്ത സുപ്രീംകോടതിക്ക് നന്ദി പറഞ്ഞ് ഫഡ് നാവിസ്

India

2029ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഫഡ് നാവിസ്; മോദി വിരമിക്കുന്നു എന്ന ഉദ്ധവ് ശിവസേനയുടെ പ്രചാരണത്തിന് തടയിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

സമാജ് വാദി പാര്‍ട്ടി നേതാവ് വിനയ് തിവാരി (ഇടത്ത്)
India

യോഗിയുടെ എതിരാളിയായ സമാജ് വാദി പാര്‍ട്ടിയുടെ വിനയ് തിവാരി 750 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍; ഇഡി അറസ്റ്റ് ചെയ്തു

യോഗി ആദിത്യനാഥ് (ഇടത്ത്) കുനാല്‍ കമ്ര (വലത്ത്)
India

ആവിഷ്കാരസ്വാതന്ത്ര്യം ജന്മാവകാശമല്ല, ചിലര്‍ അതിനെ രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ഉപയോഗിക്കുന്നു: കുനാല്‍ കമ്രയ്‌ക്കെതിരെ യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies