Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമരൻ സിനിമയെ അനുകൂലിച്ച് സ്റ്റാലിന്‍, കമല്‍ഹാസന്‍, സൂര്യ; അമരന്‍ പ്രദര്‍ശിപ്പിക്കരുതെന്ന എസ് ഡിപിഐ വ്യാമോഹം നടപ്പില്ല

ശ്മീരില്‍ ഡ്യൂട്ടിക്കിടയില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച തമിഴ്നാട്ടുകാരനായ മേജറാണ് മുകുന്ദ് വരദരാജന്‍. ഇയാളുടെ ജീവിതകഥ പറയുന്ന സിനിമയാണ് അമരന്‍. ഈ സിനിമയില്‍ മുസ്ലിങ്ങളെ തീവ്രവാദികളായും മോശമായും ചിത്രീകരിക്കുന്നതിനാല്‍ അമരന്‍ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തി തമിഴ്നാട്ടില്‍ സമരം ചെയ്യുകയാണ് എസ് ഡിപിഐ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 12:15 am IST
in India

ചെന്നൈ: കശ്മീരില്‍ ഡ്യൂട്ടിക്കിടയില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച തമിഴ്നാട്ടുകാരനായ മേജറാണ് മുകുന്ദ് വരദരാജന്‍. ഇയാളുടെ ജീവിതകഥ പറയുന്ന സിനിമയാണ് അമരന്‍. ഈ സിനിമയില്‍ മുസ്ലിങ്ങളെ തീവ്രവാദികളായും മോശമായും ചിത്രീകരിക്കുന്നതിനാല്‍ അമരന്‍ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തി തമിഴ്നാട്ടില്‍ സമരം ചെയ്യുകയാണ് എസ് ഡിപിഐ. ന്യൂനപക്ഷ സമുദായത്തിന് നേരെ അവിശ്വാസം വളര്‍ത്തുന്ന രീതിയിലാണ് സിനിമയിലെ ചിത്രീകരണമെന്നാണ് എസ് ഡിപിഐ ആരോപിക്കുന്നത്.

ഈ സിനിമയുടെ നിര്‍മ്മാതാവാണ് കമല്‍ഹാസന്‍. 250 കോടി വരുമാനം നേടി, ജനങ്ങളുടെ കയ്യടി നേടി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയാണ് അമരന്‍. കഴിഞ്ഞ ദിവസം 150 ഓളം എസ് ഡി പിഐ പ്രവര്‍ത്തകര്‍ കമല്‍ ഹാസന്റെ സിനിമാനിര്‍മ്മാണക്കമ്പനിയായ രാജ് കമല്‍ ഫിലിംസിന്റെ ചെന്നൈ ആല്‍വാര്‍പേട്ടിലെ ഓഫീസിന് മുന്‍പാകെ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇവരെ സ്റ്റാലിന്റെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.

ചെന്നൈയില്‍ കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തിയറ്ററുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും അമരന്റെ പ്രദര‍്ശനത്തില്‍ പങ്കെടുത്തിരുന്നു. ഇന്നത്തെ യുവാക്കള്‍ക്ക് പുസ്തകത്തിന്റെ രൂപത്തിലും സിനിമയായും മേജര്‍ മുകുന്ദിന്റെ കഥ എത്തിച്ചത് വലിയ കാര്യമാണെന്ന് സ്റ്റാലിന്‍ പറയുന്നു. മേജര്‍ മുകുന്ദിന്റെ ധീരതയും അര്‍പ്പണബോധവും വൈകാരികമായി ഒപ്പിയെടുക്കുന്നതില്‍ സംവിധായകന്‍ രാജ് കുമാര്‍ വിജയിച്ചിരിക്കുന്നുവെന്നും സ്റ്റാലിന്‍ പറയുന്നു. നടന്‍ സൂര്യ ഉള്‍പ്പെടെയുള്ളവരും അമരന്‍ എന്ന സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അതായത് തമിഴ്നാട്ടില്‍ അമരന്‍ നിരോധിക്കാനോ, ചിത്രത്തിന്റെ പ്രദര്‍ശനം തടയാനോ എസ് ഡിപിഐയ്‌ക്കാവില്ല എന്നര്‍ത്ഥം. അത്രയ്‌ക്ക് ശക്തമാണ് സിനിമയ്‌ക്ക് അനുകൂലമായ പ്രതികരണവും സര്‍ക്കാരില്‍ നിന്നുള്ള പിന്തണയും.

Tags: sdpikamalhassanIslamophobiaMKStalinAmaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.