Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുള്‍ഡോസര്‍ പൊളി; സുപ്രീംകോടതി ഉത്തരവില്‍ അവസാനം വഴിത്തിരിവ്;റോഡിലെ പുഴയോരത്തിലെ അനധികൃത നിര്‍മ്മാണം പൊളിയ്‌ക്കാം

കുറ്റം ചെയ്തവരുടെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിയ്‌ക്കുന്നതിനെ വിമര്‍ശിച്ചെങ്കിലും സുപ്രീംകോടതി ബെഞ്ച് അവസാനനിമിഷത്തില്‍ വിധി പറഞ്ഞപ്പോള്‍ വമ്പന്‍ ട്വിസ്റ്റ്. റോഡിലെയും പുഴയോരങ്ങളിലെയും കവലകളിലെയും തള്ളിനില്‍ക്കുന്ന റെയില്‍ പാളങ്ങള്‍ക്കരികിലെയും ഫുട് പാത്തിലെയും കെട്ടിടങ്ങള്‍ പൊളിക്കാമെന്നായിരുന്നു വിധിയില്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2024, 10:39 pm IST
inIndia

ന്യൂദല്‍ഹി: കുറ്റം ചെയ്തവരുടെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിയ്‌ക്കുന്നതിനെ വിമര്‍ശിച്ചെങ്കിലും സുപ്രീംകോടതി ബെഞ്ച് അവസാനനിമിഷത്തില്‍ വിധി പറഞ്ഞപ്പോള്‍ വമ്പന്‍ ട്വിസ്റ്റ്. റോഡിലെയും പുഴയോരങ്ങളിലെയും കവലകളിലെയും തള്ളിനില്‍ക്കുന്ന റെയില്‍ പാളങ്ങള്‍ക്കരികിലെയും ഫുട് പാത്തിലെയും കെട്ടിടങ്ങള്‍ പൊളിക്കാമെന്നായിരുന്നു വിധിയില്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.

“ഇത്തരം കേസില്‍ അനധികൃതക്കെട്ടിടത്തിന്റെ ഉടമയ്‌ക്ക് പൊളിക്കുന്നതിന് 15 ദിവസത്തിന് മുന്‍പ് നോട്ടീസ് നല്‍കണമെന്ന് മാത്രം. ഈ നോട്ടീസ് രജിസ്റ്റേഡ് പോസ്റ്റില്‍ അയക്കണം. നോട്ടീസ് കൈപ്പറ്റിയെന്ന് ഉറപ്പായാല്‍ കോടതി ഉടനെ കലക്ടറെയോ ജില്ലാ മജിസ്ട്രേറ്റിനെയോ ഇ മെയില്‍ വഴി അറിയിക്കണം. ഈ നോട്ടീസില്‍ അനധികൃത നിര്‍മ്മാണത്തിന്റെ സ്വഭാവം, പ്രത്യേകമായ ലംഘനമെന്തെന്നുള്ള വിശദീകരണം,പൊളിക്കുന്നതിനുള്ള അടിസ്ഥാനകാരണം എന്നിവ വിശദീകരിച്ചിരിക്കണം.”.- സുപ്രീംകോടതി വിധിയില്‍ പറയുന്നു.

കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങളും വീടുകളും പൊളിച്ച് നീതി നടപ്പാക്കുന്നതിനെതിരെ സുപ്രീംകോടതി ഒട്ടേറെ വിമര‍്ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പക്ഷെ വിധി പറയുമ്പോള്‍ അനധികൃതമായി കെട്ടിപ്പൊക്കിയ റോഡരികിലെയും പുഴയോരങ്ങളിലെയും നിര്‍മ്മിതികള്‍ പൊളിച്ചുനീക്കാമെന്നായിരുന്നു വിധി. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായിയുടെയും കെ.വി. വിശ്വനാഥന്റെയും ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. അതായത് ബുള്‍ഡോസര്‍ നീതിയെ വിമര്‍ശിക്കുമ്പോഴും അനധികൃതമായി പൊതുസ്ഥലങ്ങളി‍ല്‍ കെട്ടിയുയര്‍ത്തിയ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെ സുപ്രീംകോടതി എതിര്‍ക്കുന്നില്ല എന്നര്‍ത്ഥം.

കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും പൊളിക്കുന്നത് ഭരണഘടന 19,21 എന്നീ വകുപ്പുകള്‍ പ്രകാരം ഉറപ്പാക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസ് ബി.ആര്‍.ഗവായി നിരീക്ഷിച്ചു. ബുള്‍ഡോസര്‍ ഉപയോഗിച്ച് നീതി നടപ്പാക്കുക എന്നത് തന്നെ നിയമവാഴ്ചയില്ലായ്‌മയെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും ജസ്റ്റിസ് ഗവായി ഓര്‍മ്മപ്പെടുത്തി. “ഒരാളുടെ കെട്ടിടം പൊളിക്കുക എന്നത് എക്സിക്യൂട്ടീവിന്റെ (സര്‍ക്കാര്‍) അധികാരപരിധിയില്‍ വരുന്ന ഒന്നല്ല. അങ്ങിനെ ചെയ്താല്‍ അത് ജുഡീഷ്യറിയെ ലംഘിക്കുന്നതിന് തുല്ല്യമാണ്. നിയമപരമായ പ്രക്രിയകള്‍ പിന്തുടരാതെ ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍ (എക്സിക്യൂട്ടീവ്) ഒരു കെട്ടിടം പൊളിച്ചാല്‍ അത് നിയമവാഴ്ചയെ തള്ളിക്കളയുന്നതിന് തുല്യമാണ്. സര്‍ക്കാരിന് ഒരിയ്‌ക്കലും ഒരാള്‍ കുറ്റക്കാരനാണെന്ന് വിധിക്കുന്ന ജഡ് ജിയാകാന്‍ കഴിയില്ല. അത്തരം നടപടികള്‍ നിയമലംഘനമാണ്. നമ്മുടെ ഭരണഘടന നിയമവാഴ്ചയുടെ അടിസ്ഥാനത്തില്‍ രൂപവല്‍ക്കരിക്കപ്പെട്ട ഒന്നാണ്”- ബുള്‍ഡോസര്‍ വഴി നീതി നടപ്പാക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള വിധിയില്‍ പറയുന്നു.

ജമാ അത്തെ ഉലമ ഇ ഹിന്ദും മറ്റു നിരവധി പേരും ബുള്‍ഡോസര്‍ നീതിയ്‌ക്കെതിരെ നല്‍കിയ പരാതിയിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും വിധിയും.

Tags: supremecourtconstitutionBulldozerjusticeIllegalconstructionBRGavai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.