Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുള്‍ഡോസര്‍ പൊളി; സുപ്രീംകോടതി ഉത്തരവില്‍ അവസാനം വഴിത്തിരിവ്;റോഡിലെ പുഴയോരത്തിലെ അനധികൃത നിര്‍മ്മാണം പൊളിയ്‌ക്കാം

കുറ്റം ചെയ്തവരുടെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിയ്‌ക്കുന്നതിനെ വിമര്‍ശിച്ചെങ്കിലും സുപ്രീംകോടതി ബെഞ്ച് അവസാനനിമിഷത്തില്‍ വിധി പറഞ്ഞപ്പോള്‍ വമ്പന്‍ ട്വിസ്റ്റ്. റോഡിലെയും പുഴയോരങ്ങളിലെയും കവലകളിലെയും തള്ളിനില്‍ക്കുന്ന റെയില്‍ പാളങ്ങള്‍ക്കരികിലെയും ഫുട് പാത്തിലെയും കെട്ടിടങ്ങള്‍ പൊളിക്കാമെന്നായിരുന്നു വിധിയില്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2024, 10:39 pm IST
in India

ന്യൂദല്‍ഹി: കുറ്റം ചെയ്തവരുടെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിയ്‌ക്കുന്നതിനെ വിമര്‍ശിച്ചെങ്കിലും സുപ്രീംകോടതി ബെഞ്ച് അവസാനനിമിഷത്തില്‍ വിധി പറഞ്ഞപ്പോള്‍ വമ്പന്‍ ട്വിസ്റ്റ്. റോഡിലെയും പുഴയോരങ്ങളിലെയും കവലകളിലെയും തള്ളിനില്‍ക്കുന്ന റെയില്‍ പാളങ്ങള്‍ക്കരികിലെയും ഫുട് പാത്തിലെയും കെട്ടിടങ്ങള്‍ പൊളിക്കാമെന്നായിരുന്നു വിധിയില്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.

“ഇത്തരം കേസില്‍ അനധികൃതക്കെട്ടിടത്തിന്റെ ഉടമയ്‌ക്ക് പൊളിക്കുന്നതിന് 15 ദിവസത്തിന് മുന്‍പ് നോട്ടീസ് നല്‍കണമെന്ന് മാത്രം. ഈ നോട്ടീസ് രജിസ്റ്റേഡ് പോസ്റ്റില്‍ അയക്കണം. നോട്ടീസ് കൈപ്പറ്റിയെന്ന് ഉറപ്പായാല്‍ കോടതി ഉടനെ കലക്ടറെയോ ജില്ലാ മജിസ്ട്രേറ്റിനെയോ ഇ മെയില്‍ വഴി അറിയിക്കണം. ഈ നോട്ടീസില്‍ അനധികൃത നിര്‍മ്മാണത്തിന്റെ സ്വഭാവം, പ്രത്യേകമായ ലംഘനമെന്തെന്നുള്ള വിശദീകരണം,പൊളിക്കുന്നതിനുള്ള അടിസ്ഥാനകാരണം എന്നിവ വിശദീകരിച്ചിരിക്കണം.”.- സുപ്രീംകോടതി വിധിയില്‍ പറയുന്നു.

കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങളും വീടുകളും പൊളിച്ച് നീതി നടപ്പാക്കുന്നതിനെതിരെ സുപ്രീംകോടതി ഒട്ടേറെ വിമര‍്ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പക്ഷെ വിധി പറയുമ്പോള്‍ അനധികൃതമായി കെട്ടിപ്പൊക്കിയ റോഡരികിലെയും പുഴയോരങ്ങളിലെയും നിര്‍മ്മിതികള്‍ പൊളിച്ചുനീക്കാമെന്നായിരുന്നു വിധി. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായിയുടെയും കെ.വി. വിശ്വനാഥന്റെയും ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. അതായത് ബുള്‍ഡോസര്‍ നീതിയെ വിമര്‍ശിക്കുമ്പോഴും അനധികൃതമായി പൊതുസ്ഥലങ്ങളി‍ല്‍ കെട്ടിയുയര്‍ത്തിയ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെ സുപ്രീംകോടതി എതിര്‍ക്കുന്നില്ല എന്നര്‍ത്ഥം.

കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും പൊളിക്കുന്നത് ഭരണഘടന 19,21 എന്നീ വകുപ്പുകള്‍ പ്രകാരം ഉറപ്പാക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസ് ബി.ആര്‍.ഗവായി നിരീക്ഷിച്ചു. ബുള്‍ഡോസര്‍ ഉപയോഗിച്ച് നീതി നടപ്പാക്കുക എന്നത് തന്നെ നിയമവാഴ്ചയില്ലായ്‌മയെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും ജസ്റ്റിസ് ഗവായി ഓര്‍മ്മപ്പെടുത്തി. “ഒരാളുടെ കെട്ടിടം പൊളിക്കുക എന്നത് എക്സിക്യൂട്ടീവിന്റെ (സര്‍ക്കാര്‍) അധികാരപരിധിയില്‍ വരുന്ന ഒന്നല്ല. അങ്ങിനെ ചെയ്താല്‍ അത് ജുഡീഷ്യറിയെ ലംഘിക്കുന്നതിന് തുല്ല്യമാണ്. നിയമപരമായ പ്രക്രിയകള്‍ പിന്തുടരാതെ ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍ (എക്സിക്യൂട്ടീവ്) ഒരു കെട്ടിടം പൊളിച്ചാല്‍ അത് നിയമവാഴ്ചയെ തള്ളിക്കളയുന്നതിന് തുല്യമാണ്. സര്‍ക്കാരിന് ഒരിയ്‌ക്കലും ഒരാള്‍ കുറ്റക്കാരനാണെന്ന് വിധിക്കുന്ന ജഡ് ജിയാകാന്‍ കഴിയില്ല. അത്തരം നടപടികള്‍ നിയമലംഘനമാണ്. നമ്മുടെ ഭരണഘടന നിയമവാഴ്ചയുടെ അടിസ്ഥാനത്തില്‍ രൂപവല്‍ക്കരിക്കപ്പെട്ട ഒന്നാണ്”- ബുള്‍ഡോസര്‍ വഴി നീതി നടപ്പാക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള വിധിയില്‍ പറയുന്നു.

ജമാ അത്തെ ഉലമ ഇ ഹിന്ദും മറ്റു നിരവധി പേരും ബുള്‍ഡോസര്‍ നീതിയ്‌ക്കെതിരെ നല്‍കിയ പരാതിയിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും വിധിയും.

Tags: supremecourtconstitutionBulldozerjusticeIllegalconstructionBRGavai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Vicharam

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

India

രാജ്യസഭ: സുപ്രീം കോടതി ഇടപെട്ടില്ല, മധ്യപ്രദേശിലെ മൂന്നു സീറ്റും ബിജെപിക്ക്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.