Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സെമിത്തേരിക്ക് അടിയില്‍ ഹിസ്ബുള്ളയുടെ വന്‍ തുരങ്കവും ആയുധശേഖരവും കണ്ടെത്തി

Janmabhumi Online by Janmabhumi Online
Nov 12, 2024, 05:05 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ബെയ്‌റൂട്ട്: ഹിസ്ബുള്ള ഭീകരര്‍ സെമിത്തേരിക്ക് അടിയില്‍ തുരങ്കങ്ങളുണ്ടാക്കി സൂക്ഷിച്ചിരുന്ന വന്‍ ആയുധശേഖരം ഇസ്രയേല്‍ കണ്ടെത്തി.

തെക്കന്‍ ലെബനനിലെ ക്രിസ്ത്യന്‍ സെമിത്തേരിക്ക് അടിയില്‍ കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്നതും കോണ്‍ക്രീറ്റ് സ്ലാബുകള്‍ പാകിയതുമായിരുന്നു തുരങ്കം.

കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമായാണ് ഉപയോഗിച്ചിരുന്നത്. റോക്കറ്റുകളും മിസൈലുകളും തോക്കുകളും ഉള്‍പ്പെടെയുള്ള വന്‍ ആയുധശേഖരമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇരുമ്പ് വാതിലുകള്‍, എയര്‍ കണ്ടീഷന്‍ഡ് മുറികള്‍, ആയിരക്കണക്കിന് എകെ-47 റൈഫിളുകള്‍, തോക്കും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന ഹാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകള്‍, സ്‌നൈപ്പര്‍ ഷൂട്ട് തോക്കുകള്‍, റോക്കറ്റുകള്‍, കൈയില്‍ നിന്ന് തൊടുത്ത് വിടുന്ന ഷെല്ലുകള്‍, കുളിമുറി, ജനറേറ്ററുകളുടെ സംഭരണ മുറി, വാട്ടര്‍ ടാങ്കുകള്‍, പാചക മുറികള്‍ എല്ലാം തുരങ്കത്തിനുള്ളില്‍ ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ അടക്കം ചെയ്തിടത്തും സ്ലാബുകള്‍ മാറ്റിയാണ് ഹിസ്ബുള്ള ആയുധം സൂക്ഷിച്ചിരുന്നത്. ഇതിന്റെ വീഡിയോ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്.

ഹിസ്ബുള്ള ഭീകരരുടെ നിരവധി ഭൂഗര്‍ഭ തുരങ്കങ്ങള്‍ പൊളിച്ചുമാറ്റിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. മുകളില്‍ നിന്ന് നോക്കിയാല്‍ സെമിത്തേരിയെന്ന് തോന്നിക്കുന്ന വിധമായിരുന്നു തുരങ്കത്തിന്റെ നിര്‍മാണം. ഏതാണ്ട് 4500 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് തുരങ്കമായിരുന്നു ഇത്. ഒരു കല്ലറ എന്ന് തോന്നിക്കുന്ന വിധമായിരുന്നു ഇതിന്റെ വാതില്‍ പണിതിരിന്നത്.

കഴിഞ്ഞമാസം ഒരു ലെബനീസ് പൗരന്റെ വീടിന് അടിയിലായി നിര്‍മിച്ചിരുന്ന തുരങ്കത്തിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടിരുന്നു. സപ്തംബറില്‍ ലെബനനില്‍ കരമാര്‍ഗം നടത്തിയ ആക്രമണത്തില്‍ അനേകം തുരങ്കങ്ങള്‍ കണ്ടെത്തിയിരുന്നു. 25 മീറ്റര്‍ നീളമുള്ള ഇതിലൊന്ന് ഇസ്രയേലിലേക്ക് എത്തിച്ചേരുന്നതായിരുന്നു.

ലെബനനില്‍ സപ്തംബറില്‍ 40 പേരുടെ മരണത്തിനും 3000 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ പേജര്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമ്മതിച്ചു. പേജര്‍ ആക്രമണത്തിന് താനാണ് അനുമതി നല്കിയതെന്ന് നെതന്യാഹു സമ്മതിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമെര്‍ ദോസ്ത്രിയാണ് വെളിപ്പെടുത്തിയത്. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ കൊലപ്പെടുത്തിയതും തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് നെതന്യാഹു സമ്മതിച്ചു.

Tags: HezbollahIsrael attacktunnel and weapons
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ തീവ്രവാദത്തിന്റെ ശൃംഖല മധ്യേഷ്യയില്‍ രൂപീകരിച്ചതെങ്ങിനെ?

ഇറാന്‍ ഭരണാധികാരി ആയത്തൊള്ള ഖമനേയ് (വലത്ത്) സിറിയയില്‍ നിന്നും അധികാരം വിട്ട് ഓടിപ്പോയ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദ് (ഇടത്ത്)
World

ഇറാന്റെ തീവ്രവാദ അച്ചുതണ്ട് തകര്‍ന്നു; സിറിയയില്‍ ഇറാന്‍ എംബസിയില്‍ ഇറാന്റെ കൊടിയും ആയത്തൊള്ള ഖമനേയിയുടെ ചിത്രം തകര്‍ത്തു

World

യുഎസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഹിസ്ബുള്ള അംഗീകരിച്ചു; ഹിസ്ബുള്ളയുടെ ഡ്രോണുകള്‍ വെടിവച്ചിട്ടു

World

ലെബനനില്‍ ഇസ്രയേല്‍ ആക്രമണം: 33 ഭീകരര്‍ കൊല്ലപ്പെട്ടു

World

ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ ഇസ്രയേൽ ലെബനനിൽ നിന്ന് ജീവനോടെ പിടികൂടി

പുതിയ വാര്‍ത്തകള്‍

ബഹിഷ്‌കരണം തുടരുന്നു… എയര്‍ ഇന്ത്യയും ടര്‍ക്കിഷ് കമ്പനികളെ ഒഴിവാക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയും പരാഗ്വേ പ്രസിഡന്റ് 
സാന്റിയാഗോ പെനയും ന്യൂദല്‍ഹിയില്‍

ഭാരതവും പരാഗ്വേയും സാമ്പത്തിക, വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കും; പരാഗ്വേ വിലപ്പെട്ട പങ്കാളിയെന്ന് പ്രധാനമന്ത്രി

തുടർച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റാത്ത പതിനായിരക്കണക്കിന് ആളുകൾ പുറത്ത്: ഒഴിവാക്കിയത് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​രെ

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്തേക്ക്

രാജ്യത്തിന്റെ അഭിമാനം; ശുഭാന്‍ശു ശുക്ല… ബഹിരാകാശത്തേക്ക്…

കേരളത്തില്‍ കൊവിഡ് കുതിക്കുന്നു; ഒരു മരണം കൂടി

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ഒരു കണക്കുമില്ല, ഓഖി പാക്കേജ് വെള്ളത്തില്‍; ഒരു രൂപ പോലും ആര്‍ക്കും അനുവദിച്ചില്ല

നൗഷാദിനെ രക്ഷിക്കാൻ പോക്സോ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി: ആറൻമുളയിൽ പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

മലയാളി സംഘടനയുടെ വാദം പൊളിയുന്നു, ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies