Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കുടിയിറക്ക് ഭീഷണിയില്‍ കേരളം

ഡോ. സി.എം. ജോയി by ഡോ. സി.എം. ജോയി
Nov 7, 2024, 08:06 am IST
in Article

സംസ്ഥാനത്തെ ജനങ്ങള്‍ തീരദേശത്തും ഇടനാടിലും ഹൈറേഞ്ചിലും തങ്ങളുടെ വീടും പറമ്പും സംരക്ഷിച്ചെടുക്കാനുള്ള ഓട്ടത്തിലാണ്. സംസ്ഥാനമാകെ സമര പരിപാടികള്‍, കള്ളക്കേസുകള്‍, പോലീസ് നടപടികള്‍, കുടിയിറക്ക് ഭീഷണി. ഒടുവിലിതാ ജനങ്ങളുടെ വീടുകള്‍ക്കും സ്ഥലത്തിനും നേരെ വഖഫ് അവകാശം സ്ഥാപിക്കല്‍ എന്ന വലിയ ആശങ്ക ഉടലെടുത്തിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് വിലകൊടുത്ത് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു വാങ്ങിയ ഭൂമിയിലാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍. ചെറായി, മുനമ്പം തീരദേശത്തെ 610 കുടുംബങ്ങളുടെ ഭൂസ്വത്തുക്കളില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതാണ് ഇന്ന് കേരളം ചര്‍ച്ച ചെയുന്നത്. എറണാകുളം വൈപ്പിന്‍ കരയുടെ വടക്ക് കടലിനോട് ചേര്‍ന്ന് മുനമ്പം, ചെറായി, പള്ളിക്കല്‍ ദ്വീപ് മേഖലയില്‍ 1989 മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുള്‍പ്പെട്ട 600ല്‍പ്പരം കുടുംബങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്തിനാണ് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

74 വര്‍ഷം മുന്‍പ് സിദ്ദിഖ് സേഠ് എന്നയാള്‍ കോഴിക്കോട് ഫറൂഖ് കോളജിന് ദാനമായി നല്കിയതാണ് ഭൂമി. എന്നാല്‍ കോളജ് അധികൃതര്‍ ഈ ഭൂമി ഒന്നിനുവേണ്ടിയും ഉപയോഗിച്ചില്ല. തുടര്‍ന്ന് 1989 മുതല്‍ പലപ്പോഴായി ഭൂമി പലര്‍ക്കായി അധികൃതര്‍ വില്പന നടത്തി. എന്നാല്‍ ഭൂമിയുടെ അവകാശം വഖഫില്‍ തന്നെ നിക്ഷിപ്തമാണെന്നും, എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സ്വതന്ത്ര ഭാരതത്തിലെ കോടതികളില്‍ പരിഹാരം ലഭിക്കില്ലെന്നും അതിനായി ഒരു മതത്തിന്റെ സ്ഥാപനമായ വഖഫ് ബോര്‍ഡ് മുഖേനയേ പരിഹാരം സാധ്യമാകൂ എന്നതാണ് ഇന്ന് ജനങ്ങളെ അലട്ടുന്ന പ്രശ്‌നമായി മാറിയിരിക്കുന്നത്.

കേരളത്തിലെ ഏതെല്ലാം ഭൂമികളില്‍ വഖഫ് അവകാശം ഉണ്ട് എന്നുപോലും കേരള സര്‍ക്കാരിനോ, ജനങ്ങള്‍ക്കോ അറിയില്ല എന്നത് പ്രശ്‌നത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. അതിനാല്‍ തന്നെ സംസ്ഥാനത്തെ ഏത് ഭൂമിയില്‍ വഖഫ് അവകാശം ഉന്നയിക്കും എന്ന ആശങ്കയിലാണ് ജനം.

വഖഫ് നിയമങ്ങളിലെ അപാകതകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി ബില്ലിനെ കോണ്‍ഗ്രസും കമ്യൂണിസ്റ്റും ചേര്‍ന്ന ഇന്‍ഡി മുന്നണി എതിര്‍ക്കുകയാണ്. ഇന്നത് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി പരിഗണനയിലാണ്. അതേസമയം കേരളത്തില്‍ ഈ ബില്ലിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്തു. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും കൈവിട്ടതുകൊണ്ട് തന്നെ ജനങ്ങള്‍ ആശങ്കയിലുമായി. ഇതിനിടെ കെ-റെയില്‍ പദ്ധതിക്ക് ജീവന്‍ വച്ചതിനാ
ല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ മഞ്ഞകല്ലുമായി കേരള സര്‍ക്കാര്‍ വരുന്നു. എപ്പോള്‍ വേണമെങ്കിലും സ്ഥലം ഏറ്റെടുക്കാവുന്ന അവസ്ഥ. അങ്ങനെ ഇടനാടില്‍ വഖഫും കെ-റെയിലും ജനങ്ങളുടെ ഭൂമിക്കും സ്വത്തിനും ഭീക്ഷണി ഉയര്‍ത്തിയിരിക്കുന്നു. അതോടെ ഭൂമികള്‍ വില്ക്കുന്നതിനോ വായ്‌പ എടുക്കുന്നതിനോ സാധിക്കാത്ത സ്ഥിതിയായി.

തീരപ്രദേശം സി ആര്‍ ഇസഡ് നിയമം കാരണവും, തീര സംരക്ഷണ ഭിത്തി പൂര്‍ത്തിയാകാത്തതിനാലും ഭൂമിയും വീടുകളും എപ്പോള്‍ വേണമെങ്കിലും കടലെടുക്കാവുന്ന അവസ്ഥയിലാണ് .കേരളത്തിലെ ഹൈറേഞ്ചുകളില്‍ ബഫര്‍ സോണ്‍ പ്രശ്‌നം, പരിസ്ഥിതി ദുര്‍ബല പ്രദേശം, വന്യജീവി ആക്രമണം, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍ എന്നിവയുടെ പേരില്‍ ഏറെക്കാലമായി ഭൂമിക്കും സ്വത്തിനും ഒരു ഉറപ്പുമില്ലാത്ത അവസ്ഥയിലാണ്. എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാവുന്ന അവസ്ഥ. ഇവിടെ നാം മനസിലാക്കേണ്ട വസ്തുത ഈ പ്രശ്‌നങ്ങളിലെല്ലാം യുഡിഎഫ് – എല്‍ഡിഎഫ് മുന്നണികള്‍ ഇക്കാലമത്രയും കേരളത്തിലെ ജനങ്ങളെ വഖഫ് പ്രശ്‌നം പോലെ പറഞ്ഞു പറ്റിക്കുകയാണ് എന്നതാണ്. ഇപ്പൊ ശരിയാക്കും എന്നു പറഞ്ഞു ഒന്നിനും തീര്‍പ്പാക്കാതെ ഇരക്കൊപ്പം എന്ന പ്രതീതി വരുത്തി വേട്ടക്കാരനെ സഹായിക്കുന്ന നിലപാടിലാണ് എന്നതാണ്. നിയമസഭയില്‍ വഖഫ് നിയമ ഭേദഗതി വേണ്ട എന്നു പ്രമേയം പാസാക്കി യുഡിഎഫ് – എല്‍ഡിഎഫ് മുന്നണികള്‍ ജനവിരുദ്ധ നിലപാടുകള്‍ മറച്ചുവെച്ച്് വയനാടും, ചേലക്കരയും, പാലക്കാടും വോട്ട് അഭ്യര്‍ത്ഥിക്കുന്നു. ഇതാണ് കാപട്യത്തിന്റെ മറ്റൊരു മുഖം.

Tags: keralaWaqf invasionMunambam eviction threatthreat of immigration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.