Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാസ്ത്രജ്ഞന്മാരുട കണ്ടെത്തലും മത്സ്യതൊഴിലാളികളുടെ കടലറിവും സമന്വയിപ്പിക്കണം; ജന്മഭൂമി സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2024, 04:07 pm IST
in Kerala
ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു

ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലും മത്സ്യതൊഴിലാളികളുടെ കയലറിവും സമന്വയിപ്പിക്കണം. കടല്‍ സമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്താന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. മത്സ്യമേഖലയ്‌ക്കായി കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങള്‍ കേരളത്തില്‍ ലഭിക്കുന്നില്ല. മത്സ്യ വിപണിയുടെ അഗോള കമ്പോളം പിടിച്ചെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഭാരതത്തിനു മുന്നില്‍. ആഭ്യന്തരവിപണിയ്‌ക്ക് പ്രാധാന്യം നല്‍കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം. കടലോര മേഖലയിലെ ജീവിതത്തെ നേര്‍ക്കുനേര്‍ കാണാനുള്ള സൗമനസ്യം ആരും കാണിക്കുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പില്‍ മൂന്നിലൊന്ന് സംഭാവന മത്സ്യമേഖലയില്‍നിന്നാണെന്ന പ്രധാന്യം കാണാതെ പോകരുത്.

ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫിഷറീസ് മേഖലയെക്കുറിച്ച് നടന്ന സെമിനാറില്‍ ഉയര്‍ന്നു വന്നത് കടല്‍ പോലെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിലയിരുത്തലുകളും. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സഹകരണത്തോടെ ‘ബ്‌ളൂ റവല്യൂഷന്‍’ എന്ന പേരില്‍ നടന്ന സെമിനാറില്‍ പ്രസംഗിച്ചവരും പ്രബന്ധം അവതരിപ്പിച്ചവരും വിഷയത്തില്‍ നല്ല അറിവുണ്ടായിരുന്നവര്‍. വിഷയം അറിയാനെത്തിയ വലിയ സദസ്സും.

മത്സ്യ തൊഴിലാളികളുടെ കടലിനെക്കുറിച്ചുള്ള അപാരമായ അറിവ് കൈമാറപ്പെടുന്നില്ലന്ന് കേരള ഫിഷറീസ് സര്‍വകലാശാല ഡീന്‍ ഡോ. എസ് സുരേഷ് കുമാര്‍ പറഞ്ഞു. സമുദ്രത്തില്‍ എവിടെ മീന്‍ ലഭ്യത ഉണ്ട് എന്ന് മുന്‍കൂട്ടി പറയാന്‍ ശാസ്ത്രലോകത്തിന് കഴിയും. എന്നാല്‍ ഏതുതരം മീന്‍ കിട്ടും എന്നറിയുന്നത് കടലില്‍ പോകുന്ന തൊഴിലാളികള്‍ക്കാണ്. മീന്‍ പിടുത്തക്കാരുടെ കടലിനെക്കുറിച്ചുള്ള അറിവ് അപാരമാണ്. അത്തരം അറിവുകള്‍ അവരുടെ ഹൃദയത്തില്‍ സൂക്ഷിക്കപ്പെടുന്നു. ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലും മത്സ്യതൊഴിലാളികളുടെ കയലറിവും സമന്വയിപ്പിക്കുന്ന സംവിധാനം ഉണ്ടായാല്‍ മത്സ്യമേഖലയുടെ വലിയ കുതിപ്പിനു വഴിതെളിക്കും. മത്സ്യമേഖലയിലെ സാധ്യതകളും പ്രതിസന്ധികളും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സുരേഷ്് കുമാര്‍ പറഞ്ഞു.

വിതയ്‌ക്കാതെ കൊയ്യുന്ന ഒരോയൊരു സമ്പത്തായ മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്താന്‍ ഓരോരുത്തര്‍ക്കും കടമയുണ്ടെന്ന് സമുദ്രോല്പന്ന കയറ്റുമതി വികസന അതോററ്റിയുടെ ക്വാളിറ്റി മനേജ്‌മെന്റ് സംസ്ഥാന കോര്‍ഡിനേറ്റര്‍ സംഗീത എം ആര്‍ പറഞ്ഞു. മത്സ്യമേഖലയുടെ വികസനം കേവലം തീരദേശത്തിന്റോയോ മത്സ്യ തൊഴിലാളികളുടേയോ മാത്രം പുരോഗതിയല്ല ഉണ്ടാക്കുന്നത്. തൊഴില്‍, വ്യവസായം, നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളില്‍ ഉണര്‍വ് നല്‍കും. കയറ്റുമതി വികസിച്ചാല്‍ മാത്രമേ മത്സ്യമേഖലയില്‍നിന്ന് വരുമാനം കിട്ടൂ. കടല്‍തീരത്തും കടലിലും മീന്‍ കൈകാര്യം ചെയ്യുന്ന ഇടങ്ങളിലും സുചിത്രം ഉറപ്പാക്കാനാകണം. സംഗീത പറഞ്ഞു.

മത്സ്യമേഖലയ്‌ക്കായി കേന്ദ്രം നിരവധി നല്ല പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളം പലതും നടപ്പിലാക്കുന്നില്ലന്ന് വിഷയാവതരണം നടത്തിയ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് പി പീതാംബരന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ചില പദ്ധതികളുടെ 40 ശതമാനം ചെലവ് സംസ്ഥാന സര്‍ക്കാറാണ് വഹിക്കേണ്ടത്. പണമില്ലാത്തതിനാല്‍ പദ്ധതിയോടുതുതന്നെ കേരളം പുറം തിരിഞ്ഞു നില്‍ക്കുകയാണ്. അദ്ദേഹം പറഞ്ഞു.

സമുദ്രം ഭാരതീയരുടെ നിത്യജീവിതത്തിന്റെ ഭാഗമാണെന്നും സമുദ്രവന്ദനം ജീവിതത്തിന്റെ ഭാഗമാക്കിയത് അതുകൊണ്ടാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നത് സമുദ്രമേഖലയാണ്. തീരമേഖല ദേശവിരുദ്ധ ശക്തികളുടെ താവളമാകുന്നത് കാണാതെ പോകരുത്, രമേശ് പറഞ്ഞു.

ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തീരദേശ മേഖലയിലെ ജീവിതത്തെ നേര്‍ക്കുനേര്‍ കാണാനുള്ള സൗമനസ്യം ആരും കാണിക്കുന്നില്ല. എന്നാല്‍ ആ മേഖലയിലെ ജനങ്ങള്‍ക്കൊപ്പം നടന്ന ചരിത്രമാണ് ജന്മഭൂമിയുടേത്. മാറാടു മുതല്‍ മുനമ്പം വരെ നിരവധി സംഭവങ്ങളില്‍ ജന്മഭൂമി അത് തെളിയിച്ചതുമാണ്. കെ എന്‍ ആര്‍ പറഞ്ഞു.

എന്‍എഫ്ഡിബി ഗവേണിംഗ് ബോര്‍ഡ് അംഗം എന്‍ പി രാധാകൃഷ്ണന്‍ മോഡറേറ്റര്‍ ആയിരുന്നു. കെ രജനീഷ് കുമാര്‍ സ്വാഗതവും സി വി അനീഷ് നന്ദിയും പറഞ്ഞു. ഷൈനി മാറാടിന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടി തുടങ്ങിയത്.

Tags: SeminarFisheriesJanmabhumi@50fisher man
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്’, തന്റെ ഭാഷയില്‍ പലതും പറഞ്ഞുപോകും-എം എം മണി

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം സെമിനാറില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും

Kerala

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ വഴിയൊരുക്കുന്നത് രാമായണ തീര്‍ത്ഥാടനത്തിന്

പുതിയ വാര്‍ത്തകള്‍

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.