Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫ് നിയമത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2024, 06:52 am IST
in Kerala

കൊച്ചി: വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിനുള്ള പരിമിതി നിയമങ്ങളില്‍ സമ്പൂര്‍ണ ഇളവ് നല്‍കുന്ന 1995ലെ വഖഫ് നിയമത്തിലെ ചില വകുപ്പുകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മുനമ്പത്തെ ജോസഫ് ബെന്നിയും മറ്റ് ഏഴ് പേരും സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് നാളെ പരിഗണിക്കും. കോഴിക്കോട് ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിയില്‍ നിന്നാണ് മുന്‍ഗാമികള്‍ ഭൂമി വാങ്ങിയതെന്ന് മുനമ്പത്ത് സ്വത്തുക്കളുള്ള ഹര്‍ജിക്കാര്‍ വാദിക്കുന്നു.

എന്നാല്‍ ഈ വസ്തുവകകള്‍ പിന്നീട് വഖഫ് ഭൂമിയായി തരംതിരിച്ചിട്ടുണ്ട്. 1954ലെ വഖഫ് നിയമത്തിന് മുമ്പ് 1950ല്‍ സെയില്‍ ഡീഡ് നടപ്പിലാക്കിയതാണെന്ന് ഹര്‍ജി പറയുന്നു. അത് പിന്നീട് 1995ലെ നിയമം ഉപയോഗിച്ച് മാറ്റി 2013ല്‍ ഭേദഗതി വരുത്തി. ആരോപണവിധേയമായ വഖഫ് 2019ല്‍ മാത്രമാണ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തത്. ഈ രജിസ്ട്രേഷനെത്തുടര്‍ന്ന്, റവന്യൂ ഉദ്യോഗസ്ഥര്‍ റെക്കോര്‍ഡ് ഓഫ് റൈറ്റ്സ് നല്‍കുന്നത് തടഞ്ഞുവയ്‌ക്കാനും രേഖകളുടെ മ്യൂട്ടേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാനും വഖഫ് ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആവശ്യപ്പെട്ടു. തങ്ങളെയും ഏകദേശം അറുനൂറോളം കുടുംബങ്ങളെയും അവരുടെ സ്വത്തുക്കളില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ ബോര്‍ഡ് ആരംഭിച്ചതായി ഹര്‍ജിയില്‍ പറയുന്നു.

ട്രസ്റ്റുകള്‍, മഠങ്ങള്‍, അഖാഡകള്‍, സൊസൈറ്റികള്‍ എന്നിവയ്‌ക്ക് ബാധകമല്ലാത്ത പ്രത്യേക പദവി വഖഫ് സ്വത്തുക്കള്‍ക്ക് നല്‍കുന്നു, ഹര്‍ജി ചൂണ്ടിക്കാണിക്കുന്നു. വഖഫ് നിയമത്തിലെ വിവിധ വ്യവസ്ഥകളുടെ ഭരണഘടനാ സാധുതയെയും ഹര്‍ജി ചോദ്യം ചെയ്യുന്നു. ഏത് സ്വത്തിനെയും വഖഫ് സ്വത്തായി തരംതിരിക്കുന്നതിന് വഖഫ് ബോര്‍ഡുകള്‍ക്ക് വിശാലവും അനിയന്ത്രിതവുമായ അധികാരം ഈ നിയമം നല്‍കുന്നു. ഈ നിയമത്തില്‍ ഹിന്ദുക്കള്‍ക്കും മറ്റ് ഇസ്ലാമിക ഇതര സമുദായങ്ങള്‍ക്കും സംരക്ഷണം ഇല്ല. അവരുടെ മതപരവും സ്വകാര്യവുമായ സ്വത്തുക്കള്‍ സര്‍ക്കാരോ വഖഫ് ബോര്‍ഡുകളോ വഖഫ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രാപ്തമാക്കുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു.

വഖഫ് ലിസ്റ്റില്‍ ഭൂമി ഉള്‍പ്പെട്ടേക്കാവുന്ന ഇസ്ലാമികേതര സ്വത്തുടമകള്‍ക്ക് നോട്ടീസോ ഹിയറിങ്ങോ ആവശ്യമില്ലെന്നും വഖഫ് വസ്തുക്കളുടെ മേലുള്ള അവകാശം നീക്കം ചെയ്യാന്‍ വഖഫ് ബോര്‍ഡിന്റെ സിഇഒയെ ഈ നിയമം അധികാരപ്പെടുത്തുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

Tags: Waqf ActMunambam eviction threatKerala High court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

Kerala

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

Kerala

ഫര്‍മാൻ കുടുങ്ങുമോ? കുംഭമേള വൈറല്‍ പെണ്‍കുട്ടിയുമായുള്ള വിവാഹത്തില്‍ ഹൈക്കോടതി വിധി നാളെ ജൂണ്‍ 3ന്

Kerala

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.